Activate your premium subscription today
രാജീവിന്റെ (പേര് യഥാർഥമല്ല) സുഹൃദ്വലയത്തിലുള്ളവർ എപ്പോഴും വിവിധതരം മദ്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇൻസ്റ്റഗ്രാം റീലുകൾ നോക്കി കോക്ക്ടെയിലുകൾ പരീക്ഷിക്കാനും മദ്യത്തിനൊപ്പം വിവിധ ഭക്ഷണങ്ങൾ കഴിക്കാനും ആഗ്രഹിക്കുന്നവർ. ഓരോ തവണയും കൂടുമ്പോൾ 500–1000 വച്ച് രാജീവിന് ഷെയർ ഇടേണ്ടിവരുന്നുണ്ട്. പൈസ കയ്യിലില്ലെന്നു പറഞ്ഞ് ഒഴിയാൻനോക്കിയാലും ഞങ്ങൾ ഇട്ടോളാം നീ പിന്നെ തന്നാൽ മതിയെന്നു സുഹൃത്തുക്കൾ പറയും. മാസം മൂവായിരം രൂപയോളം ഇങ്ങനെ പോകുന്നുണ്ട്. ഇവിടെ പണത്തിനൊപ്പം ആരോഗ്യംകൂടി നശിക്കുന്നുണ്ടെന്ന് ഓർക്കുക. ജോലികിട്ടി എറണാകുളത്തുവന്ന ഗ്രീഷ്മ എത്തിപ്പെട്ട ഗാങ്ങിലെ സുഹൃത്തുക്കൾ സ്ഥിരം പുറത്തുപോയി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും. പൈസ അനാവശ്യമായി കളയുന്നതിലെ സങ്കടം മനസ്സിലുണ്ടെങ്കിലും വരുന്നില്ലെന്നു പറഞ്ഞാൽ പിശുക്കിയെന്നു വിളിച്ചു കളിയാക്കും എന്ന ഭയത്താൽ
ക്ഷമയില്ലാത്തവരിൽ നിന്ന് ക്ഷമയുള്ളവരിലേക്ക് പണം മാറാൻ സഹായിക്കുന്ന മാർഗമാണ് ഓഹരി വിപണി. ‘ഒമാഹയിലെ ഒറാക്ക്ൾ ’ (The Oracle of Omaha) എന്ന് ലോകം വിളിക്കുന്ന സാക്ഷാൽ വാറൻ ബഫറ്റിന്റെ പ്രശസ്തമായ വാക്കുകൾ. 94-ാം വയസ്സിൽ ഏവരെയും ഞെട്ടിച്ച് ബഫറ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വാക്കുകളും ഒരിക്കലും ഓഹരി വിപണിയെയോ നിക്ഷേപകരെ വിട്ടൊഴിയില്ലെന്ന് വ്യക്തം. ‘ക്ഷമ’ ആയിരിക്കണം ഓഹരി നിക്ഷേപകനു വേണ്ട ആദ്യ യോഗ്യതയെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് കാണിച്ചു. ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്കല്ല, ദീർഘകാലത്തേക്ക് ആവണമെന്നും സ്വന്തം അനുഭവത്തിലൂടെ ലോകത്തെ പഠിപ്പിച്ച ബഫറ്റ്, തന്റെ കമ്പനിയായ ബെർക്ഷർ ഹാത്തവേയുടെ സിഇഒ സ്ഥാനം 2025 അവസാനത്തോടെ ഒഴിയും. എത്രാം വയസ്സിലാണ് നിങ്ങൾ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്? 20? 30? 40? ഓഹരിയിൽ നിക്ഷേപിക്കാൻ പ്രായം ഒരു വിഷയമേയല്ലെന്ന് തെളിയിച്ചതും ബഫറ്റ് തന്നെ. 11-ാം വയസ്സിൽ ആദ്യ നിക്ഷേപം. ആദ്യം രുചിച്ചതും നഷ്ടം. പിന്നീട്, ക്ഷമ എന്തെന്നറിഞ്ഞു. പിന്നാലെ, നിക്ഷേപം ഒരിക്കലും ചെറുകാലത്തേക്കാവരുതെന്ന പാഠവും.
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ് , ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി
വിരമിക്കലിനായി കരുതിയ സമ്പാദ്യവും മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി ചെലവിടുന്നോ മക്കളെ എങ്ങിനെയെങ്കിലും വിദേശ സർവകലാശാലകളിൽ പഠിപ്പിക്കാൻ വിടുന്നത് ഇന്ത്യൻ മധ്യവർഗ കുടുംബത്തിൻറ്റെ ഒരു 'അത്യാവശ്യ കാര്യമായി' മാറിയിരിക്കുകയാണ്. അതിനുവേണ്ടി എങ്ങിനെയും പണമുണ്ടാക്കാൻ ഇന്ത്യൻ മാതാപിതാക്കൾ എന്തും ചെയ്യും
കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ്
ഇഷ്ടപ്പെട്ട ടി.വിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില്‍ ചിലവ് അല്‍പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്‍ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ
ചിലപ്പോഴൊക്കെ വീട്ടിലെ മറ്റാരും കാണാതെ ചില സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കാറില്ലേ? അത്തരക്കാർക്ക് സ്വിഗി സൗകര്യമൊരുക്കുന്നു. 'ഇൻകോഗ്നിറ്റോ മോഡിൽ' ആദ്യമായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഇങ്ങിനെ ഇന്ത്യയിൽ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റൽ സേവനങ്ങളിൽ സ്വകാര്യത കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ശ്രമിക്കുന്നത്.
ഒറ്റ ദിവസം,ദുബായ് മാളില്സമീറ റെഡ്ഡിചെലവാക്കിയത് 23 ലക്ഷം രൂപ! ഒരു ദിവസം ഷോപ്പിങ്ങിനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍, അല്ലെങ്കില്‍ മാളില്‍ കയറിയാല്‍ എത്ര രൂപ നിങ്ങളെക്കൊണ്ട് ചെലവഴിക്കാന്‍ സാധിക്കും...ഉത്തരം ആലോചിച്ചോളൂ...എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ഒരു ദുബായ് മാളില്‍ 23 ലക്ഷം രൂപ
ഒരു ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമൊള്ളുവെങ്കിലും, അതിലും വായ്പയെടുത്ത് കാർ വാങ്ങുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ പുതിയ കാറുകൾ വാങ്ങാൻ നോക്കുമ്പോൾ, വില കൂടുതലായതു കൊണ്ട് പലരും പഴയ കാറുകളുടെ വെബ്സൈറ്റുകളിലും നോക്കാറുണ്ട്.വലിയ
Results 1-10 of 41