Activate your premium subscription today
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീഴുന്നതും, അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് ഇന്ന് വീണ്ടും വീഴ്ച നൽകി. ഇന്നും ഒന്നര ശതമാനത്തിനടുത്ത് നഷ്ടവും കുറിച്ച നിഫ്റ്റിയും, സെൻസെക്സും യഥാക്രമം 23085 പോയിന്റിലും, 76330 പോയിന്റിലുമാണ് ക്ളോസ് ചെയ്യ്തത്. ഇന്ന് വീണ്ടും സമ്പൂർണ
കണക്കുകളുടേതാണ് ഈ ആഴ്ച; കണക്കുകൂട്ടലുകളുടേതും. പണപ്പെരുപ്പത്തിന്റെ കഴിഞ്ഞ മാസത്തെ നിരക്ക് ജനുവരി 13ന് വൈകിട്ടു പുറത്തുവരും. കോർപറേറ്റ് മേഖലയിൽനിന്നുള്ള ലാഭനഷ്ടക്കണക്കുകളുടെ പ്രവാഹവും ആരംഭിക്കുകയായി. ഓഹരി വിപണിക്കു നിർണായകമായ കണക്കുകളാണിവ. വിപണിയിലെ പ്രവണതകൾ നിർണയിക്കുന്ന കണക്കുകൾ. ഓഹരികളുടെ കൊടുക്കൽവാങ്ങലുകൾക്കു പിന്നിൽ ഈ കണക്കുകൾ സംബന്ധിച്ച ആശങ്കയും കണക്കുകൂട്ടലുകളുമായിരിക്കും ഇനി. നവംബറിൽ 5.5 ശതമാനമായിരുന്ന വിലക്കയറ്റനിരക്ക് ഡിസംബറിൽ 0.5% കുറഞ്ഞിരിക്കാം എന്നാണു ബാങ്ക് ഓഫ് ബറോഡയുടെ അനുമാനം. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലകളിലെ
വിൽപന സമ്മർദ്ദത്തിന്റെ പ്രതിഫലനത്തിൽ നിന്ന് രക്ഷനേടാൻ ഒട്ടുമിക്ക കേരള കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന മാത്രമാണ് പച്ചയിലുള്ളത്. കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 7.19%, കല്യാൺ ജ്വല്ലേഴ്സ് 6.9% എന്നിങ്ങനെ ഇടിഞ്ഞു.
ട്രംപിന്റെ ‘കിരീട’ധാരണത്തിലേക്കും, ഇന്ത്യയുടെ യൂണിയൻ ബജറ്റിലേക്കും ഒരാഴ്ച ദൂരം കൂടി കുറഞ്ഞപ്പോൾ നിഫ്റ്റിയും, സെൻസെക്സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
ജനുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 5.693 ബില്യൺ ഡോളർ കുറഞ്ഞ് 634.585 ബില്യൺ ഡോളറായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരുതൽ ധനം കുറയുന്ന പ്രവണതയിലാണ്. രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ ആർബിഐ നടത്തിയ ഫോറെക്സ് മാർക്കറ്റ് ഇടപെടലുകൾക്കൊപ്പം
പ്രമുഖ ഷെയർ ബ്രോക്കിങ് കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസും മനോരമ സമ്പാദ്യവും ചേർന്നു കൊല്ലം റോട്ടറി ക്ലബ് ഓഫ് കൊയിലോണിൽ സൗജന്യ ഓഹരി മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ:
മലയാളികൾക്ക് മ്യൂച്വൽഫണ്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നു. 2024ൽ മാത്രം മ്യൂച്വൽഫണ്ടുകളിലേക്ക് കേരളീയർ ഒഴുക്കിയത് 27,447 കോടി രൂപ. മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപം (Asset Under Management/AUM) ഡിസംബറിൽ 88,728.79 കോടി രൂപയിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വ്യക്തമാക്കി.
ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ.
ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ
Results 1-10 of 860