Activate your premium subscription today
ന്യൂഡൽഹി∙ കച്ചവടസ്ഥാനങ്ങളിലെ യുപിഐ സൗണ്ട് ബോക്സ് വിപണി കയ്യടക്കാൻ റിലയൻസ് ജിയോ ഒരുങ്ങുന്നു. ജിയോ ഭാരത് ഫോണുള്ള കച്ചവടക്കാർക്ക് പണം അക്കൗണ്ടിൽ ലഭിക്കുമ്പോൾ സൗണ്ട് ബോക്സിലേതിനു സമാനമായ അറിയിപ്പ് (സൗണ്ട് പേ ഫീച്ചർ) ഫോണിൽ തന്നെ ലഭിക്കും. ചുരുക്കത്തിൽ സൗണ്ട് ബോക്സ് നിർബന്ധമില്ല. നാളെ ഈ സേവനം ആരംഭിക്കും.
ന്യൂഡൽഹി∙ യുപിഐ രംഗത്തെ വിപണ0ി നിയന്ത്രണം നടപ്പാക്കുന്നത് 2 വർഷത്തേക്ക് കൂടി നീട്ടിയതോടെ ഫോൺപേ, ഗൂഗിൾപേ പോലെയുള്ള കമ്പനികൾക്ക് ആശ്വാസം. നിയന്ത്രണം ഇന്നു മുതൽ നടപ്പാക്കിയിരുന്നെങ്കിൽ ഈ കമ്പനികൾക്ക് പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിനും പണമിടപാടുകൾ യഥേഷ്ടം അനുവദിക്കുന്നതിനും നിയന്ത്രണം
ന്യൂഡൽഹി∙ ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് വഴിയും ബാങ്ക് ശാഖ വഴി നേരിട്ടും പണമയയ്ക്കുമ്പോൾ അബദ്ധത്തിൽ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഇനിയുണ്ടാകില്ല. പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രിൽ ഒന്നിനു മുൻപ് നടപ്പാക്കാൻ റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക്
ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘ക്രെഡിറ്റ് ലൈൻ’ സംവിധാനത്തിൽ ഇനി സ്മോൾ ഫിനാൻസ് ബാങ്കുകളും വരും. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്നതാണ് ക്രെഡിറ്റ് ലൈൻ. വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി,
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്.
പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന 'യുപിഐ ലൈറ്റ്’ വഴി വൈകാതെ ഒരു ഇടപാടിൽ 1,000 രൂപ അയയ്ക്കാൻ സൗകര്യമൊരുങ്ങും. നിലവിലിത് 500 രൂപയാണ്.ഒക്ടോബറിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയെങ്കിലും ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. നിലവിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റിൽ
ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ
പിൻ നമ്പർ നൽകാതെ അതിവേഗ പണമിടപാടിന് സഹായിക്കുന്നതാണ് ‘യുപിഐ ലൈറ്റ്’ സംവിധാനം.ബാങ്ക് സെർവർ തകരാറിലാണെങ്കിലും പണമിടപാട് നടക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ മെച്ചം. യുപിഐ ലൈറ്റിൽ ഇനി റിചാർജ് ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട. സെറ്റ് ചെയ്ത ലിമിറ്റിനു താഴെ പോയാൽ തനിയ ടോപ് അപ് ചെയ്യുന്ന സേവനവുമായി എത്തുകയാണ്
കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ഹോട്ടലിലെത്തി യുപിഐ പേമെന്റ് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും ചങ്കിടിപ്പ് ഒന്ന് വർദ്ധിപ്പിക്കും. കാരണം എന്തും സംഭവിക്കാം. ഡിങ് എന്ന ശബ്ദത്തോടെ പണം
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ
Results 1-10 of 183