Activate your premium subscription today
ലഹരിയുമായി ബന്ധപ്പെട്ടും അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുമുള്ള ഒട്ടേറെ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടാകും. അത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ തന്നെ അപകടകരമാണ് സൈബർ അഡിക്ഷനും. ഫോണിലും സൈബർ ഇടങ്ങളിലും അമിതമായി സമയം ചെലവഴിക്കുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന സാഹചര്യം വരികയും
വിവാഹ ജീവിതത്തിൽ എന്നും സന്തോഷം മാത്രമല്ല ഉണ്ടാകുക. പരസ്പരം ചിന്തകളിലും പ്രവർത്തികളിലും യോജിച്ചു പോകാൻ സാധിച്ചില്ലെങ്കിൽ ഭാര്യാ- ഭർത്താക്കന്മാർ പിരിഞ്ഞു രണ്ട് വഴിക്ക് പോകുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഒരു കുഞ്ഞുണ്ടായ ശേഷമാണ് ഇത്തരത്തിൽ പിരിയാനുള്ള തീരുമാനം എടുക്കുന്നത് എങ്കിൽ
കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് കുട്ടികളിലെ രൂപപ്പെടുന്ന അമിതമായ ഉത്കണ്ഠ. കുട്ടികൾക്ക് ഉത്കണ്ഠയും ഭയവും ബാല്യത്തിന്റെ അഭാഗമായി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പരിധിവിട്ട ഉത്കണ്ഠയും ഭയവും കുട്ടികളുടെ മാനസികമായ വളർച്ചക്ക് തടസമാകും. പുതിയ സാഹചര്യങ്ങൾ, വ്യക്തികൾ, വീട് ,
കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നത് നല്ലതല്ല, കുഞ്ഞുങ്ങൾ വഷളാകും. മാതാപിതാക്കളെന്ന നിലക്ക് കുഞ്ഞുങ്ങളെ നന്നായി വിമർശിക്കണം എന്നൊക്കെ പറയുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇതിൽ എത്രമാത്രം കാര്യമുണ്ട്? കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നതും അവരുടെ ഇഷ്ടങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതും ശരിയായ കാര്യമല്ലെന്ന
കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ അവരുടെ ഓരോ വളർച്ചയും അച്ഛനമ്മമാരെ സംബന്ധിച്ച് വളരെ വലിയ മൈൽ സ്റ്റോണുകളാണ്. ആദ്യത്തെ പല്ലു വരുന്നതും പിച്ച വച്ച് നടക്കുന്നതും വർത്തമാനം പറഞ്ഞു തുടങ്ങുന്നതുമെല്ലാം അച്ഛനമ്മമാരുടെ മനസ്സിൽ വലിയ ആഘോഷങ്ങളാണ്. കൂട്ടത്തിൽ നിർണായകമായ ഒന്നാണ് കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു
നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി
ഓരോ എപ്പിസോഡിലും തുടരൻ ഷോട്ടുകൾ (continuous shots) മാത്രം. ഇത്തരത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ. എന്നാൽ 60 മിനിറ്റുള്ള ഓരോ കണ്ടിന്യുവസ് ഷോട്ടിലൂടെയും പങ്കുവയ്ക്കുന്നതാകട്ടെ സമകാലിക പ്രശസ്തിയുള്ള ഒട്ടേറെ വിഷയങ്ങളും. നെറ്റ്ഫ്ലിക്സ് സീരീസായ അഡോളസെൻസ് (Adolescence) വ്യത്യസ്തമാകുന്നത് ഇങ്ങനെ പല രീതിയിലാണ്. സിനിമകളിൽ കട്ട് പറയാതെ ഒരൊറ്റ ഷോട്ടിലൂടെ മുന്നോട്ടു പോകുന്ന രീതി പ്രയോഗിച്ചു പ്രശസ്തനായ ബ്രിട്ടിഷ് സംവിധായകൻ ഫിലിപ് ബാരന്റീനിയാണ് അഡോളസെൻസിനു പിന്നിലും. 13 വയസ്സ് മാത്രം പ്രായമുള്ള ജെയ്മി മില്ലർ എന്ന കൗമാരക്കാരന്റെ കഥയാണു സീരീസിൽ ബാരന്റീനി ചിത്രീകരിച്ചിരിക്കുന്നത്. നാലു പേർ മാത്രമുള്ള അണുകുടുംബം. അച്ഛൻ എഡി മില്ലർ (സ്റ്റീഫൻ ഗ്രഹാം) പ്ലമിങ് തൊഴിലാളിയാണ്. അമ്മ മാൻഡ മില്ലർ ഗൃഹനാഥയും. സഹോദരി ലിസ മില്ലർ വിദ്യാർഥിനിയാണ്. മൂവരും 13 വയസ്സുകാരൻ ജെയ്മി മില്ലറിനെ (അവൻ കൂപ്പർ) ഹൃദയം കവിഞ്ഞു സ്നേഹിക്കുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ വീട്ടിലേക്കു പൊലീസ് കയറി വരികയാണ്. ‘നിങ്ങൾ എന്താണു ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടോ’ എന്ന അമ്മയുടെ ചോദ്യം പോലും വകവയ്ക്കാതെ പൊലീസ്
കുട്ടികൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിരുപദ്രവകരങ്ങളായ കള്ളങ്ങൾ പറയുന്നതായി കണ്ടിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായാണ് കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ദർ കാണുന്നത്. ഇതിനുള്ള കാരണം കുഞ്ഞുങ്ങൾ പലപ്പോഴും അവരുടേതായ ഒരു ഫാന്റസി ലോകത്തിൽ ജീവിക്കുന്നവരായിരിക്കും. അവിടെ അവർ കാണുന്ന, ആഗ്രഹിക്കുന്ന
പണ്ടൊക്കെ ഒരു കുഞ്ഞുണ്ടാകുക, അച്ഛനും അമ്മയുമാകുക എന്നതൊക്കെ ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. എന്നാൽ നിലവിലെ അവസ്ഥ അതല്ല. കുഞ്ഞുങ്ങളെ നല്ല രീതിയിൽ എങ്ങനെ വളർത്തും എന്ന അമിതമായ ആകാംഷയോടും ഉത്കണ്ഠയോടും കൂടിയാണ് പല മാതാപിതാക്കളും കുഞ്ഞുങ്ങളെ വരവേൽക്കുന്നത്. എന്തുപറഞ്ഞാലാണ് ശരി,
കുട്ടികളുടെ സ്വഭാവം പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ്. നിനച്ചിരിക്കാത്തപ്പോൾ കരച്ചിലും വാശിയും ബഹളവും ഒക്കെയായി ഒരു വരവായിരിക്കും. മറ്റ് ചിലപ്പോൾ പ്രക്ഷുബ്ധമായ അവസ്ഥ പ്രതീക്ഷിച്ചാൽ അതോടു ഉണ്ടാകുകയുമില്ല. എന്നിരുന്നാലും പൊതുമധ്യത്തിൽ കുട്ടികൾ വാശിപിടിച്ചു കരയുന്ന രീതി പലപ്പോഴും
Results 1-10 of 346