Activate your premium subscription today
പുതിയ വര്‍ഷത്തിലേക്ക് നാം കാലെടുത്ത് വയ്ക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ മുന്നിലുള്ളത് കുറച്ച് കൂടി മത്സരാത്മകമായ ഒരു ലോകമാണ്. അക്കാദമികമായ പഠനമികവ് കൊണ്ട് മാത്രം ഇന്നത്തെ ലോകത്ത് വിജയിക്കാന്‍ നിങ്ങളുടെ കുട്ടിക്ക് സാധിച്ചെന്ന് വരില്ല. ചില പ്രായോഗിക ശേഷികളും നൈപുണ്യങ്ങളും
ചോദ്യം : എന്റെ മകൻ ഒന്നു രണ്ടു തവണ രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റു നടക്കുകയുണ്ടായി. അവന് അതിനെക്കുറിച്ചു ഓർമയൊട്ടുമില്ല. പേടിക്കേണ്ട കാര്യമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം : ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ട് എന്നതിനു വ്യക്തമായ
ആറാം മാസത്തിൽ വാക്സിനേഷനെത്തുടർന്നുള്ള പനി തലച്ചോറിനെ ബാധിച്ചതോടെയാണ് കോഴിക്കോട് കണ്ണാടിക്കൽ പീച്ചങ്ങാടത്ത് താഴംവയൽ കല്ലൂർ ഹൗസിൽ രമ്യ ഗണേഷിന്റെ ജീവിതം ദുരിതമയമായത്. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രമ്യ അച്ഛൻ ഗണേഷ് മരിച്ചതോടെ പത്താംക്ലാസിൽ പഠനം നിർത്തിയതാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന അമ്മ സതീദേവിയുടെ പിന്തുണയിൽ രമ്യ 9 കൊല്ലത്തിനു ശേഷം വീണ്ടും വിദ്യാർഥിയായി. ബാലുശ്ശേരിയിൽ സുഖ്ദേവ് എന്ന അധ്യാപകൻ നടത്തുന്ന സ്ഥാപനത്തിൽനിന്നു വ്യക്തിത്വവികസന കോഴ്സ് കഴിഞ്ഞതാണു വഴിത്തിരിവായത്. 10ൽ നിന്നു തന്നെ വീണ്ടും പഠിച്ചു തുടങ്ങിയ രമ്യ ഇപ്പോൾ പിജി ചെയ്യുന്നു.
പ്രകോപിതനായി അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്ന സംഭവം ഇന്നലെ ചർച്ചയായതാണല്ലോ. ഇങ്ങനെ കുട്ടികൾക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും സ്മാർട്ഫോൺ അഡിക്ഷനും ഒക്കെ വളരെ കൂടിവരുന്ന ഒരു കാലഘട്ടമാണ് ഇത്. ഇന്ന് എല്ലാ പ്രായക്കാരിലും ഫോൺ ഉപയോഗം വളരെ
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.
ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ
ചോദ്യം: എഡിഎച്ച്ഡി കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നം അല്ലേ, മുതിർന്നവർക്ക് ഇത് ഉണ്ടാകുമോ? എന്റെ മകന് ഈ പ്രശ്നം ഉണ്ട്. വലുതാകുമ്പോൾ ഇത് മാറില്ലേ? ഉത്തരം: എഡിഎച്ച്ഡി എന്നത് വളരുന്ന മസ്തിഷ്കപ്രവർത്തനത്തിൽ ഉള്ള ചില തകരാറുകൾ അല്ലെങ്കിൽ വ്യതിയാനങ്ങൾ കാരണം ഉണ്ടാകുന്ന അസുഖം ആണ്. അടങ്ങിയിരിക്കാൻ കഴിയാതിരിക്കുക
ചോദ്യം : എന്റെ മകന് പതിമൂന്നു വയസ്സാണ്. ചില സമയങ്ങളിൽ ഭയങ്കരമായ പേടിയും വെപ്രാളവും ഉണ്ടാകും കുറച്ചു നേരം മാത്രമേ നിണ്ടു നിൽക്കുകയുള്ളൂ എങ്കിലും അത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പാനിക് ഡിസോർഡർ ആണ് എന്ന് ഡോക്ടർ പറഞ്ഞു. ചെറിയ കുട്ടികളിൽ ഇങ്ങനെയുള്ള അസുഖം ഉണ്ടാകുമോ? ഉത്തരം: പാനിക് ഡിസോർഡർ എന്നത്
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവരുടെ കുട്ടിക്ക് ഒന്നര വയസ്സായി. ഇപ്പോൾ അഞ്ചു പത്തു വാക്കുകൾ പറയും. പല ഭാഷകൾ ഒരേസമയം കേൾക്കുന്നത് കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും സംസാരിക്കുന്നതിനുള്ള കഴിവിനെ ബാധിക്കുന്നതിനും ഇടയാക്കുമോ? ഉത്തരം : മലയാളികളിൽ വലിയൊരു ശതമാനം കുടുംബങ്ങൾ ഇപ്പോൾ
ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുള്ളവരാണ് നാം ഓരോരുത്തരും. ചിലര്‍ക്ക് അത് തൊഴിലിന്റെ ഭാഗമായി ചെയ്യേണ്ടി വരാം. മറ്റു ചിലര്‍ക്കാകട്ടെ വ്യക്തിജീവിതത്തിന്റെ ഭാഗമാകും തര്‍ക്കങ്ങള്‍. ഈ വാദപ്രതിവാദത്തില്‍ നമ്മുടെ ഭാഗം വിജയിപ്പിച്ചെടുക്കേണ്ടത് ചില
Results 1-10 of 24