Activate your premium subscription today
ന്യൂഡൽഹി∙ തലസ്ഥാന നഗരത്തിൽ തെരുവിൽ കഴിയുന്നതു 70,000ത്തിലേറെ കുട്ടികൾ. പഠനത്തിനും മറ്റുമുള്ള സാഹചര്യമില്ലാതെ ഒട്ടേറെ കുട്ടികൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലെത്തുന്നുവെന്നാണു...| New Delhi | Child Labour | Manorama News
ന്യൂഡൽഹി∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 131ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ മൂല്യങ്ങളാൽ രാജ്യത്തിന് അടിത്തറ... Jawaharlal Nehru, Rahul Gandhi, Children's Day, Malayala Manorama, Manorama Online, Manorama news
ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ 131 ാം ജന്മവാർഷികദിനത്തിൽ രാജ്യം ആദരാഞ്ജലിയർപ്പിച്ചു. ആധുനിക ഇന്ത്യയുടെ ശിൽപിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന എക്കാലവും സ്മരിക്കപ്പെടുമെന്ന് | Childrens day | Malayalam News | Manorama Online
ലോക്ഡൗണിൽ വീട്ടിലായപ്പോൾ അമ്മയും മകനും ചേർന്ന് ഒരു പുസ്തകമെഴുതി; വെറുതേ ഒരു രസത്തിന്. ‘ലോക്ഡൗൺ ഡയറി’. പരസ്യ രംഗത്തു പ്രവർത്തിക്കുന്ന അബില ജോസഫും ചോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മകൻ ആര്യ ഡിസൂസയും ചേർന്നെഴുതിയ പുസ്തകമാണു നോഷൻ പ്രസ് പ്രസിദ്ധീകരിച്ചത്. ലോക്ഡൗൺ കാലത്തെ അനുഭവങ്ങൾ ആര്യയുടെ
കലപില സ്കൂൾ നേരങ്ങളില്ല, പാർക്കുകളില്ല, യാത്രകളില്ല... സങ്കടത്തിലാണോ കൂട്ടുകാർ! പക്ഷേ, വീട്ടിലെ ഇത്തിരി വട്ടത്തു പോലും സന്തോഷം കണ്ടെത്താൻവഴികളുണ്ടെങ്കിലോ? ഇതാ വായിക്കൂ! നമ്മുടെ സെൽഫ് ടൈം സിജോയ് വർഗീസ് (നടൻ, മോട്ടിവേഷനൽ സ്പീക്കർ) ഈ അവധി എന്നു തീരുമെന്നാണ് 6 വയസ്സുള്ള മകന്റെ സ്ഥിരം ചോദ്യങ്ങളിലൊന്ന്.
കുട്ടി ദിനം പടികേറി വരുന്നു കുട്ടികളേ കഥയെന്തുണ്ട് വീട്ടിലിരുന്നു മടുത്തില്ലേ റോട്ടിലിറങ്ങി നടക്കണ്ടേ കൂട്ടരുമൊത്തുകളിച്ചു നടന്ന് നാട്ടുവഴിത്തിരിവെത്തേണ്ടേ പത്തുമണിപ്പൂ വിരിയും നേരം പള്ളിക്കൂടം ചെല്ലേണ്ടേ പുത്തനുടുപ്പുകൾ മുഷിയും വരെയും കുത്തിമറിഞ്ഞു തകർക്കണ്ടെ കൂടിയിരിപ്പുകളില്ലെങ്കിൽ
തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപ്പാക്കേണ്ട പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ പെടും കുട്ടികൾ. ശിശുദിനത്തിൽ അവർ മുന്നോട്ടു വയ്ക്കുന്ന അവകാശപത്രികയാണിത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരും മറ്റു ഭരണാധികാരികളും കണ്ണും മനസ്സും തുറന്നു കേൾക്കണം! വോട്ടുചോദിക്കാൻ വീടുകളിലെത്തുന്നവർ ഒരു കാര്യം മറക്കരുത്.
അസാധ്യം എന്നൊരു വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത ഒരു അമ്മയും മകനും. റിൻസി ജോസഫിനെയും മകൻ അലനെയും പരിചയപ്പെടുത്താൻ യോജിച്ചത് ആ വിശേഷണം തന്നെയാണ്. ട്രൈസോമി 21 എന്ന ജനിതക വൈകല്യത്തെ അതിജീവിച്ച് കേരളത്തിൽ ആദ്യമായി സ്ക്രൈബിന്റെ സഹായമില്ലാതെ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ അലന്റെ കഥ മുൻപും മാധ്യമങ്ങളിൽ
സംഗീതത്തിലും നൃത്തത്തിലും സാഹിത്യത്തിലും ഒക്കെ മുതിർന്നവർക്കൊപ്പം പേരെടുത്ത കുരുന്നു പ്രതിഭകൾ നിരവധിയാണ്. പക്ഷേ ചെറിയ പ്രായത്തിൽ അധികമാരും കൈവെക്കാത്ത മേഖലയാണ് പാചകരംഗം. ഈ പതിവ് തെറ്റിച്ച് പത്ത് വയസ്സിനുള്ളിൽ തൻറെ കൈപ്പുണ്യം കൊണ്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ മിടുക്കനാണ് എറണാകുളം
ഇത് സൂര്യനെ ഒരുപാടു സ്നേഹിക്കുന്ന ഒരു നക്ഷത്രക്കുഞ്ഞിന്റെ കഥയാണ്. ഏഴുവയസ്സുകാരനായ അവന്റെ പേര് സദാശിവ്. ഇടപ്പള്ളി ശിവകീർത്തനത്തിൽ ഡോ. ജോഷിദേവിന്റെയും അഡ്വ. ശ്രീജയുടെയും മകൻ. പാച്ചു എന്ന ഓമനപ്പേരിലറിയപ്പെടുന്ന അവനിപ്പോൾ ഒരെഴുത്തുകാരൻ കൂടിയാണ്. ‘പാച്ചൂന്റെ കവിതകൾ’ എന്ന, 43 കവിതകളുടെ സമാഹാരം
Results 1-10