Activate your premium subscription today
മലയാള മനോരമ പത്രത്തിൽ വിദ്യാർഥികൾക്കായി പ്രസിഥീകരിക്കുന്ന പഠിപ്പുര ഓൺലൈനിലും വായിക്കാം.
ഗണിതശാസ്ത്രത്തിലെ വിഖ്യാത സിദ്ധാന്തമായ പൈതഗോറസ് തിയറിയുടെ ഉപജ്ഞാതാവായിരുന്നു പൈതഗോറസ്. രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ പൈതഗോറസിന് താൽപര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തെ കണ്ടെത്തിയ ആളും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയർത്തിയ ആളും അദ്ദേഹമാണെന്നാണു കരുതപ്പെടുന്നത്. പ്ലേറ്റോയിലും
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്ന സ്ഥലമാണ് യുക്രെയ്നിലെ ചേർണോബിൽ . ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെയുണ്ട്. ചേർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രമായി സ്ഥിതി ചെയ്യുന്ന ഒരു വസ്തുവാണ് എലിഫെന്റ്സ് ഫൂട്ട്. ചേർണോബിൽ ആണവ
മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ഒരു മേഖല ദക്ഷിണാഫ്രിക്കയിലുണ്ട്. ചരിത്രാതീത കാലത്തുള്ള ആദിമനരവംശത്തിൽപെട്ടവരുടെ ഫോസിലുകൾ കണ്ടെത്തിയ സ്ഥലമായതിനാലാണ് ഈ പേര് കിട്ടിയത്. ഈ മേഖലയുടെ ഭാഗമായിട്ടുള്ള ഒരു ഗുഹയാണു റൈസിങ് സ്റ്റാർ. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാനസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ
ശീതയുദ്ധകാലക്ക് യുഎസും റഷ്യയും (അന്നത്തെ സോവിയറ്റ് യൂണിയൻ) ലോകരാജ്യങ്ങളെ തങ്ങളുടെ ശക്തിപ്രദർശനവേദികളാക്കി മാറ്റി. അക്കാലത്തെ ഏറ്റവും ശ്രദ്ധേയ യുദ്ധങ്ങളിലൊന്നായിരുന്നു വിയറ്റ്നാം യുദ്ധം. വിയറ്റ്നാം യുദ്ധം യുഎസിന് എല്ലാത്തരത്തിലും തിരിച്ചടിയായിരുന്നു. സ്പഷ്ടമായ തോൽവി യുഎസ് ഈ യുദ്ധത്തിൽ ഏറ്റുവാങ്ങി.
ആകാശത്തു കൂടി പറക്കുന്ന വിമാനങ്ങളെ വിഴുങ്ങുന്ന ബെർമുഡ ത്രികോണം.. ഭൂമിയിലെ ഈ വിചിത്രമേഖലയെപ്പറ്റി ധാരാളം കഥകളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിലെ വളരെ പ്രശസ്തമായ ഒരു സംഭവകഥയാണ് ഫ്ളൈറ്റ് 19ന്റേത്. ഫ്ളോറിഡയിലെ നേവൽ എയർ സ്റ്റേഷനിൽ നിന്നാണ് ഈ യുഎസ് നേവി ബോംബർ വിമാനം പറന്നുപൊങ്ങിയത്. അറ്റ്ലാന്റിക്കിനു
പാരിസിൽ സ്ഥിതി ചെയ്യുന്ന ഈജിപ്ഷ്യൻ ഒബലിസ്ക് സ്തൂപത്തിന്റെ മുകളിലുള്ള, അജ്ഞാത എഴുത്ത് കണ്ടെത്തി ഗവേഷകർ. 189 വർഷം മുൻപാണ് ഫ്രാൻസിന് ഈജിപ്തിലെ വൈസ്രോയ് 3300 വർഷം പഴക്കമുള്ള ഈ ഒബലിസ്ക് സ്തൂപം സമ്മാനമായി നൽകിയത്. ഇതിനു ശേഷം പാരിസ് നഗരത്തെ അലങ്കരിക്കുന്ന ചരിത്ര നിർമിതികളിലൊന്നായി നിലനിൽക്കുകയാണ്
ചുപ്പകാബ്രയെന്ന വാക്കിനു സ്പാനിഷ് ഭാഷയിൽ അർഥം ആടുകളുടെ ചോരകുടിക്കുന്ന ജീവിയെന്നാണ്. യുഎസിന്റെ ഭാഗമായ പോർട്ടറീക്കയിൽ 1995ൽ ആണ് ഈ ജീവിയെ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആടുകൾ, ചെമ്മരിയാടുകൾ, കോഴികൾ തുടങ്ങിയവയെ ആക്രമിച്ച് ഇവയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ചോരവലിച്ചു കുടിക്കുന്ന ജീവിയായാണു ചുപ്പാകാബ്ര
ലോകത്തനേകം മലകളും പർവതങ്ങളുമുണ്ട്. എന്നാൽ ചില മലകളെക്കുറിച്ച് ആളുകളുടെ ഇടയിൽ കെട്ടുകഥകളുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് ഇന്തൊനീഷ്യയിലെ സദാഹുരിപ് എന്ന പർവതം. ഗരുഡ് പർവതം എന്നും ഇതറിയപ്പെടുന്നു. പടിഞ്ഞാറൻ ജാവയിലെ ഗരുടിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളിൽ കൃത്രിമ നിർമിതമായ ഒരു പിരമിഡ്
മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിറം കണ്ടെത്തിയെന്ന് ഗവേഷകർ അറിയിച്ചു. ഓലോ എന്നു പേരിട്ടിരിക്കുന്ന ഈ നിറത്തിന് മയിൽനീല അല്ലെങ്കിൽ ടീൽ നിറവുമായാണു സാമ്യമെന്നു ഗവേഷകർ പറഞ്ഞു. ഈ ഗവേഷണത്തിന്റെ ഭാഗമായി 5 ഗവേഷകരാണ് ഈ നിറം കണ്ടത്. ലോകത്ത് ഈ നിറം കണ്ടത് ഇവർ മാത്രമാണ്. കണ്ണിന്റെ റെറ്റിനയിൽ ലേസർ
ജൊനാഥൻ സ്വിഫ്റ്റും വോൾട്ടെയറും ഭൂമിയിലെ മഹത്തായ 2 ചിന്തകരും എഴുത്തുകാരുമായിരുന്നു. എന്നാൽ ഇരുവരുടെയും പേരിൽ രണ്ട് കുഴികളുണ്ട്. ഇവിടെയല്ല, അങ്ങകലെ. ചൊവ്വയുടെ ചെറുചന്ദ്രനായ ഡീമോസിലാണ് ഈ കുഴികളുള്ളത്. പരിഭ്രാന്തി എന്നാണ് ഡീമോസ് എന്ന വാക്കിനർഥം. ചൊവ്വയിൽ നിന്ന് ശരാശരി 2346 കിലോമീറ്റർ അകലെയായാണ് ഡീമോസ്
Results 1-10 of 1354