Activate your premium subscription today
അധ്യാപകനെന്ന നിലയിൽ അഭിമാനം തോന്നിയ അത്യപൂർവ നിമിഷങ്ങളിലൊന്ന് ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് ശശികുമാർ കോട്ടായി. ‘കേരളപാഠാവലി’ എന്ന തലക്കെട്ടോ അതിലെ അക്ഷരങ്ങളോ തിരിച്ചറിയാത്ത ഒരു വിദ്യാർഥിനിയെ എങ്ങനെ മിടുക്കിയായ കുട്ടിയാക്കി മാറ്റിയെന്നതിനെ കുറിച്ചുള്ള അനുഭവമാണ് മാത്തൂർ വെസ്റ്റിലെ, ബംഗ്ലാവ്
അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങൾ ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് അധ്യാപികയായ ശ്രീലക്ഷ്മി രവി. ഒരു കുരുന്നിന്റെ നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ചാണ് എടത്വ ജോർജിയൻ പബ്ലിക് സ്കൂളിലെ അധ്യാപികയായ ശ്രീലക്ഷ്മി രവി കുറിക്കുന്നത്. കുറിപ്പ് വായിക്കാം രാവിലെ സ്കൂളിലേക്കുള്ള ഓട്ട
തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങൾ ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് അധ്യാപകനായ ലിന്റോ ജോൺ. ഗൂഡല്ലൂർ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും, ബീഹാറിലെ കട്ടഹാരി ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയും സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂൾ എജ്യുക്കേഷന്
ആഹാരം പാഴാക്കി കളയുന്ന ഒരോരുത്തർക്കും വേണ്ടിയാണ് ‘സ്കൂൾമുറ്റ’ത്തിൽ പുഷ്പലത പി.പി എന്ന അധ്യാപിക ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. വയനാട്ടിലെ ആ സ്കൂളിൽ ആദിവാസി വിഭാഗത്തിലേയും തോട്ടം തൊഴിലാളികളുടേയും മക്കളാണ് അധികവും. സ്ഥിരമായി സ്കൂളിൽ വരാൻ മടിയുള്ള രണ്ടു കുട്ടികളെ അന്വേഷിച്ച് പോയപ്പോൾ ഉണ്ടായ
ടിടിസി പഠനത്തിന്റ ഭാഗമായുള്ള ടീച്ചിങ് പരിശീലനത്തിനായി ഒരു സ്കൂളിൽ എത്തിയപ്പോൾ കണ്ട ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെക്കുറിച്ചുള്ള ഒർമകൾ പങ്കുവയ്ക്കുകയാണ് ഒരു യുവതി. വയനാട് ജില്ലയിലെ കുന്താണി ജി എൽ പി എസ് സ്കൂളിലാണ് തെരേസ മത്തായി ടീച്ചിങ് പരിശീലനത്തിനായി എത്തിയത്. ഒന്നാം ക്ലാസുകാരി ബർസ എന്ന
അച്ഛനുമമ്മയും സഹോദരിമാരും നഷ്ടമായ ഒരു ഏഴ് വയസ്സുകാരിയുടെ ഒറ്റപ്പെടലിന്റെ സങ്കടകഥ പറയുകയാണ് അവളുടെ പ്രിയപ്പെട്ട അധ്യാപിക. കടബാധ്യത മൂലം ജീവനൊടുക്കേണ്ടിവന്ന ഒരു കുടുംബത്തിൽ നിന്ന് ഈ കുരുന്നു മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അന്നത്തെ ആ നാലാം ക്ലാസുകാരിയുടെ ജീവിതം ‘സ്കൂൾമുറ്റ’വുമായി
വിദ്യാർഥികൾക്കിടയിൽ സർവസാധാരണമായ ഒരു പ്രയോഗവും വാക്കുമാണ് ലിഫ്റ്റ്. ബൈക്ക്, ടൂവീലർ ഉപയോഗിക്കുന്ന ഏതൊരാൾക്കും ലിഫ്റ്റ് കൊടുത്തുള്ള അനുഭവം ഉണ്ടാകും. ഒരു അധ്യാപകൻ അദ്ദേഹം പഠിപ്പിക്കുന്ന ഒരു വിദ്യാർഥിക്ക് ലിഫ്റ്റ് കൊടുക്കുകയും, ആ കുട്ടി താൻ ലിഫ്റ്റ് ചോദിച്ചിരിക്കുന്നത് തന്നെ പഠിപ്പിക്കുന്ന ഒരു
മാതാപിതാക്കൾ തമ്മിലുള്ള വഴക്കും അകൽച്ചയുമൊക്കെ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകൾ വളരെ വലുതാണ്. തന്റെ ഒരു കുഞ്ഞു വിദ്യാർഥിയുടെ സങ്കടം മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയ ഒരു അധ്യാപികയുടെ കുറിപ്പാണ് ഇത്തവണ ‘സ്കൂൾമുറ്റ’ത്തിൽ. തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിയെ കുറിച്ചുള്ള ഓർമകൾ
വിദ്യാർഥികളുടെ സങ്കടങ്ങൾ മനസിലാക്കാനും അത് തന്നാലാകും വിധം പരിഹരിക്കുകയും ചെയ്യുമ്പോഴാണ് ഒരു അധ്യാപകൻ മികച്ച അധ്യാപകനാകുന്നത്. അത്തരത്തിൽ തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിനിയെ കുറിച്ചുള്ള ഓർമകൾസ്കൂൾമുറ്റവുമായി പങ്കുവയ്ക്കുകയാണ് കണ്ണൂർ, അയ്യപ്പൻകാവ് മുബാറക് എൽ പി സ്കൂളിലെ
അച്ഛനും അമ്മയും വേർപിരിയുന്നത് കുട്ടികൾക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അത് കുട്ടികളെ മാനസികമായി തകർക്കുന്നതിനൊപ്പം പഠനത്തേയും കാര്യമായി ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും വഴക്കുമൊക്കെ കുട്ടികളെ എത്രമാത്രം സങ്കത്തിലാക്കുമെന്നതിന് തെളിവാണ് പുനലൂർ ശബരിഗിരി സീനിയർ സെക്കന്ററി
Results 1-10 of 12