Activate your premium subscription today
കുട്ടികളെ നല്ല രീതിയിൽ വളര്‍ത്തുക എന്നത് അത്ര നിസാരമായ കാര്യമല്ല. അത്തരത്തിൽ മാതാപിതാക്കൾക്കുള്ള ടിപ്സുകൾ സ്മാർട്ട് പേരന്റിങ്ങിൽ
ചോദ്യം : കുറ്റവാളികളായ കുട്ടികളെ ജയിലിൽ പാർപ്പിക്കുന്നതിനെതിരെ ഈയിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. എന്തുകൊണ്ടാണ് കുട്ടികൾ കുറ്റവാളികൾ ആകുന്നത്? കുട്ടികളെ കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ഉത്തരം : ജീവിതസാഹചര്യങ്ങൾക്ക് കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ
ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാം പലപ്പോഴും സ്വകാര്യ ജീവിതം നയിക്കുന്നവരാണ്. മാധ്യമങ്ങൾക്ക് മുന്നിൽ സെലിബ്രിറ്റികൾ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കുട്ടികളെ പലപ്പോഴും അകറ്റി നിർത്തുകയാണ് പതിവ്. അടുത്തിടെ നടന്ന ഇൻറർവ്യൂവിൽ അനുഷ്ക ശർമ്മയും അഭിഷേക് ബച്ചനും പാരൻറിങിനെ കുറിച്ച് പറഞ്ഞിരുന്നു.
ഒരു ക്ലിക്കിൽ എല്ലാം വിരൽത്തുമ്പിൽ! ലോകം സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ച് ചലിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡിന് മുമ്പ് വരെ മുതിർന്നവർ മാത്രമായിരുന്നെങ്കിൽ ഇന്ന് ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ കുഞ്ഞു കുട്ടികൾ വരെയുണ്ട്. മാതാപിതാക്കൾക്ക് ഡിജിറ്റൽ ലോകത്തെ കുറിച്ച് ക്ലാസ് എടുക്കുന്ന മിടുക്കന്മാരും
മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും വ്യായാമം ഏറെ പ്രധാന്യമേറിയതാണ്. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിർത്താനും ഇത് സഹായകരമാണ്. കാർട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാർഗമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഒരു
പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും കുട്ടികളെ കൃത്യമായി പഠിപ്പിക്കുന്നത് മാത്രമല്ല മികച്ച മാതാപിതാക്കളുടെ ലക്ഷണം. ചുറ്റുമുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും അനുകമ്പയോടെയും പെരുമാറാൻ കൂടി കുട്ടികളെ പ്രാപ്തമാക്കുന്നതാണ് അത്. കുട്ടികൾക്ക് ഏഴു വയസ്സാകുന്നതിനു മുമ്പ് തന്നെ ഇക്കാര്യങ്ങൾ അവരെ
മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ
ന്യൂജെന്‍ കാലത്തെ വെല്ലുവിളികളിലൊന്നാണ് പേരന്റിങ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും, തലതെറിച്ച കൊച്ചാണ് പറഞ്ഞാൽ കേൾക്കില്ല.. അറിഞ്ഞോ, അറിയാതെയോ ഇങ്ങനെ പറയുന്ന മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ നിർണായക പങ്കുവഹിക്കുന്നവരാണ് മാതാപിതാക്കൾ. നാം പറയുന്നതെല്ലാം
രാജകുടുംബത്തിന്റെ ചില ചട്ടക്കൂടുകളെ തകർത്തെറിഞ്ഞെങ്കിലും ചാൾസ് രാജകുമാരനുമൊത്തുള്ള വിവാഹ ബന്ധം വിജയകരമായിരുന്നില്ലെങ്കിലും മക്കളുടെ കാര്യത്തിൽ ഡയാന യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. 21 വർഷം മുൻപ് പാരിസിൽ വച്ച് ഒരു കാർ അപകടത്തിൽ അവർ കൊല്ലപ്പെട്ടെങ്കിലും ഇന്നും അവരുടെ ഓർമകൾ ദീപ്തമാണ്.
തന്തവൈബ്, തള്ള വൈബ്, ജെൻസിയും ആൽഫാസുമെല്ലാം ഔട്ട് ഓഫ് ട്രെൻറായി മാറി, ഇനി ലോകം ഭരിക്കുക ബീറ്റകളാണ്. ആൽഫാ ജനറേഷന്റെ പിന്തുടർച്ചക്കാരായി 2025–ൽ ലോകത്ത് മറ്റൊരു ജനറേഷന് കൂടി പിറവി എടുത്തു. ബീറ്റ തലമുറ എന്നാണ് 2025 മുതല്‍ 2039 വരെ ജനിക്കുന്നവരെ അറിയപ്പെടുക്കുക. ഇവരില്‍ ചിലർ 22–ാം നൂറ്റാണ്ടിന്റെ
കുട്ടികൾ ചെയ്യുന്ന ദോഷങ്ങൾക്കൊക്കെ ‘വളർത്തുദോഷം’ എന്ന കുറ്റപ്പെടുത്തലാണ് മുതിർന്നവരിൽ നിന്നും മിക്ക മാതാപിതാക്കൾക്കും കേൾക്കേണ്ടി വരുന്നത്. കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യവും അമിതസ്നേഹവും അവരെ ദോഷകരമായേ ബാധിക്കൂ. അമിതമായ സ്നേഹ പരിചരണം (caring) നൽകുന്നത് നല്ലൊരു നേതൃത്വപാടവമുള്ളവരായി വളരാൻ
Results 1-10 of 318