Activate your premium subscription today
താളത്തിനനുസരിച്ച് കുട്ടികൾ ആടുകയും പാടുകയുമൊക്കെ ചെയ്യുമ്പോൾ അഭിനന്ദിക്കാതെ മാറിനിൽക്കാൻ ആർക്കാണ് കഴിയുക? സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ദേവര എന്ന തന്റെ ചിത്രത്തിലെ ദാവൂഡി എന്ന ഹിറ്റ് ഗാനത്തിന്റെ, ഏറെ പ്രയാസമുള്ള ഹുക്ക് സ്റ്റെപ്പുകൾ അനായാസം ചെയ്യുന്ന ബാലനെ മനസ്സുനിറഞ്ഞു
ഒരു നാലാംക്ലാസുകാരന്റെ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. പ്രശസ്തനായ ആയുർവേദ ഡോക്ടർ ഹുറൈർ കുട്ടിയെ അനുസ്മരിച്ചുകൊണ്ട് പേരക്കുട്ടിയായ നഹൻ നിയാസ് ഹുറൈർ നടത്തിയ വൈറല്‍ പ്രസംഗമാണ് മന്ത്രി പങ്കുവച്ചത്. ഈ നാലാം ക്ലാസുകാരന്റെ പ്രസംഗം കേൾക്കാൻ
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമാണ് ദേവനന്ദയ്ക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനായി ഇപ്പോൾ റഷ്യയിലാണ് താരം. റഷ്യയിൽ മഞ്ഞിൽ കളിക്കുന്നതിന്റെയും മറ്റും വിഡിയോകളും
14 വയസ്സിൽ സാധാരണ ഒരു വ്യക്തി ഏതു ക്ലാസിലായിരിക്കും? ഒൻപതാം ക്ലാസോ പത്താം ക്ലാസോ ആയിരിക്കും അല്ലേ. എന്നാൽ നമ്മുടെ കഥാനായകനായ ലോറൻ സൈമൺസ് പതിനാലാം വയസ്സിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു വർഷം മുൻപാണു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ
പണ്ടത്തെ പോലെയല്ല ഇപ്പോഴുള്ള വിവാഹവേദികൾ. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയാണ്. പാട്ട് പാടാനും നൃത്തമാടാനും ഒക്കെ കഴിവുള്ള കുടുംബത്തിലെ മിടുക്കൻമാരും മിടുക്കികളും ചേർന്ന് കല്യാണം അങ്ങ് കളറാക്കും. ഇവിടെ ഒരു കല്യാണം കളറാക്കാൻ എത്തിയത് ഒരു കൊച്ചുമിടുക്കനാണ്. ആള് ചെറുതാണെന്ന് വിചാരിച്ച് അങ്ങ്
ഏത് പാട്ടും കേൾക്കേണ്ട താമസം കുഞ്ഞ് ആയുഷ് കൃഷ്ണയുടെ കുഞ്ഞുവിരലുകളിൽ താളം വിരിയും. മുന്നിലിരിക്കുന്ന കുഞ്ഞു ചെണ്ടയിൽ കൊട്ടിക്കേറും. എന്ത് മനോഹരമായ താളബോധമാണ് ഈ കുഞ്ഞിനെന്ന് കാണുന്നവർ അമ്പരക്കും. സോഷ്യൽ മീഡിയയിൽ സ്റ്റാറായ ആയുഷ് കൃഷ്ണ ഇതിനകം തന്നെ വാർത്തകളിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന്
കലോത്സവങ്ങളുടെ കാലമാണ് ഇപ്പോൾ. സ്കൂൾ കലോത്സവങ്ങൾ മിക്കയിടത്തും പൂർത്തിയായി. ഉപജില്ല കലോത്സവങ്ങൾ ചിലയിടങ്ങളിൽ തുടങ്ങി. നൃത്ത മത്സരവേദിയിൽ സ്ഥിരം കാണുന്ന കാഴ്ചകളിൽ ഒന്നാണ് പാട്ട് മാറിപ്പോകൽ. ഇത്തവണ അത് നാടോടിനൃത്ത മത്സരവേദിയിലാണ്. കാസർകോഡ് ജില്ലയിലെ കക്കാട്ട് ജി എച്ച് എസ് സ്കൂളിൽ നടന്ന
നാടൻപാട്ടുകൾക്ക് മലയാളിയുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. അത് അന്തരിച്ച നടൻ കലാഭവൻ മണിയുടേത് കൂടിയാകുമ്പോൾ ആവേശം ഇരട്ടിയാകും. ആ പാട്ട് പാടുന്നത് ഒരു ആറുവയസുകാരൻ കൂടിയായാൽ പിന്നെ സദസ്സിന് അതിൽപ്പരം എന്തുവേണം. സ്കൂൾ കലോത്സവത്തിന് വിശിഷ്ട അതിഥി ആയി എത്തിയ ആധ്വിക് രാജ് 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ
വീൽച്ചെയറിൽ ഇരിക്കുന്ന അഞ്ചാം ക്ലാസുകാരൻ മുഹമ്മദിന് അവർ ചോറ് വാരിക്കൊടുത്തു, അതു കഴിഞ്ഞ് മുഖം കഴുകിച്ചു. തിരികെ വീണ്ടും ക്ലാസിലേക്ക്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മൂന്നാം ക്ലാസു മുതൽ കൂട്ടുകാർ മുഹമ്മദിന് ഒപ്പമുണ്ട്. സ്കൂളിലെത്തി കഴിഞ്ഞാൽ മുഹമ്മദിന് എല്ലാ സഹായവുമായി എപ്പോഴുമുള്ളത് ബിലാലും
ചേട്ടന് ഫ്രാന്‍സിസ് ലിയോ ബിജു വായിക്കുന്നത് കണ്ടാണ് അനിയന് യോഹന് ജോസഫ് ബിജു വായനയുടെ ലോകത്തിലേക്ക് തിരിഞ്ഞത്. ചേട്ടന് സ്കൂള്‍ ലൈബ്രറിയില്‍ നിന്നു കൊണ്ടുവരുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍, കൂട്ടിവായിക്കാന്‍ തുടങ്ങിയ പ്രായത്തില്‍ തന്നെ യോഹനും വായിച്ചുതുടങ്ങി, അര്‍ത്ഥം മനസ്സിലാക്കാതെയാണെങ്കിലും. നാലാം
Results 1-10 of 264