Activate your premium subscription today
പിറവം∙ അടച്ചിട്ടിരിക്കുന്ന വീടുകൾ, ആരാധനാലയങ്ങൾ....... അനന്തമില്ലാതെ തുടരുന്ന മോഷണ പരമ്പരകളിൽ ഒരാളെ പോലും പിടികൂടാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ നാട്ടിൽ ആശങ്ക രൂക്ഷമാണ്.മേഖലയിലെ പ്രധാന പെരുന്നാൾ ചടങ്ങുകളോടനുബന്ധിച്ചു നാളുകളായി മോഷണം പതിവാണെങ്കിലും രാത്രികാല പരിശോധനയ്ക്കോ മറ്റു നടപടികൾക്കോ പൊലീസ്
കുറുപ്പന്തറ ∙ രാത്രി ആളില്ലാതിരുന്ന വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കുറുപ്പന്തറ മാഞ്ഞൂർ ആനിത്തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി) വീട്ടിലാണ് കവർച്ച. ശനിയാഴ്ച പുലർച്ചെ 2.30നാണ് കോട്ടയം– എറണാകുളം റോഡരികിലുള്ള വീടിന്റെ മുൻവശത്തെ വാതിലിന്റെ താഴത്ത് വശത്തെ പലക
ചെങ്ങന്നൂർ ∙ ആൾത്താമസമില്ലാത്ത വീടെന്ന് കണ്ടാണു മുംബൈ സ്വദേശിയായ കള്ളൻ മോഷ്ടിക്കാൻ കയറിയത്. മോഷണത്തിനു ശേഷം വിശ്രമിക്കാനായി അതേ വീട്ടിൽ കിടന്നുറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ കണി കണ്ടതു പൊലീസുകാരെ. മുംബൈ ഭഗത്സിങ് നഗറിൽ താമസക്കാരനായ അജയ് മൊഹന്തയാണ് (39) അറസ്റ്റിലായത്.പൊലീസ് പറയുന്നത്: നഗരസഭ രണ്ടാം
ഇരവിപുരം ∙ സൂനാമി ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മയ്യനാട് താന്നി സാഗരതീരം സൂനാമി ഫ്ലാറ്റിൽ ജോസ് (34) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇരവിപുരം സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ ജയേഷ്, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ്
പെരുമ്പെട്ടി∙ വീട് കുത്തിത്തുറന്നു മോഷണം, പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി പരാതി.അത്യാൽ– വായ്പൂര് റോഡിൽ സർപ്പക്കാവിനു സമീപം മാവേലിൽ ജോസഫ് കുര്യാക്കോസിന്റെ വീട്ടിലാണു മോഷണം നടന്നത്.ഇന്നലെ രാവിലെ മകളുടെ വീട്ടിൽ നിന്നു ജോസഫ് മടങ്ങിയേത്തിപ്പോഴാണു മോഷണ വിവരമറിയുന്നത്. വീടിന്റെ വരാന്തയിലെ ഇരുമ്പുമറയുടെ
മണ്ണാർക്കാട് ∙ തെങ്കര ചിറപ്പാടത്ത് കുടുംബാംഗങ്ങൾ പുറത്തുപോയ സമയം നോക്കി വീട്ടിൽ മോഷണം. നാലു പവൻ സ്വർണവും 12,000 രൂപയും നഷ്ടപ്പെട്ടു. ചിറപ്പാടം കണ്ടയിൽ രാമദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു ബ്രേസ്ലറ്റ്, രണ്ട് മോതിരം, ഒരു പാലയ്ക്ക കമ്മൽ, രണ്ട് കൊടക്കടുക്കൻ തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടമായത്.
മണ്ണാർക്കാട് കുമരംപുത്തൂർ കുളർമുണ്ടയിൽ വീട് കവർച്ചയ്ക്കിയെ നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മൂന്നു പേർ രക്ഷപ്പെട്ടു. കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാർക്ക് പരുക്ക്. കുളർമുണ്ട പാവക്കുന്നൻ ഷഫീഖിൻ്റെ വീട് കുത്തിതുറക്കാനുള്ള ശ്രമമാണ് നാട്ടുകാർ പരാജയപ്പെടുത്തിയത്. വീട്ടിൽ ആളുണ്ടായിരുന്നില്ല.
‘‘അത് അപ്രതീക്ഷിതമായിരുന്നു. ഇറ്റലിപോലെ ഒരു പരിഷ്കൃത സമൂഹത്തിൽ നിന്നു പ്രതീക്ഷിക്കാനാകാത്തത്. നിരന്തരമായി വിദേശ യാത്ര നടത്തുന്ന എനിക്ക് ഇത് പുതിയ അനുഭവവും പാഠവുമാണ്.’’ ഇറ്റലിയിൽ അപ്രതീക്ഷിതമായ കവർച്ചയ്ക്കിരയായതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തനാവാതെ പ്രശസ്ത പ്രമേഹ രോഗ വിദഗ്ധൻ ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു. ഇറ്റലിയിലെ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന കവർച്ചയിൽ ഒട്ടേറെ വീസകളുള്ള പാസ്പോർട്ടാണു നഷ്ടമായത്. തൊഴിൽപരമായ പ്രതിസന്ധി കൂടിയാണിതെന്നും ഡോക്ടർ പറയുന്നു. ഇറ്റലിയിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി, അവിടെനിന്ന് തിരികെ ഇന്ത്യയിലേയ്ക്ക് വരാൻ സാധിച്ചതിനെപ്പറ്റിയെല്ലാം ഡോ.ജ്യോതിദേവ് കേശവദേവ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നുപറയുകയാണ്.
തിരുവനന്തപുരം∙ മെഡിക്കൽകോളജിലെ മോഷണ പരമ്പരയ്ക്കു പിന്നാലെ പൊലീസിനെ വെല്ലുവിളിച്ചു നഗരത്തിൽ വീണ്ടും മോഷണം. വട്ടിയൂർ ക്കാവ് വെളൈക്കടവ് കടുറത്തല പഞ്ചമി ദേവീക്ഷേത്തിൽ നിന്നു ഒരു ലക്ഷം രൂപ വില വരുന്ന വിളക്കും വഞ്ചിയൂരിലെ വീട്ടിൽ നിന്നു 40,000 രൂപ യോളം വിലവരുന്ന 12 ബോട്ടിൽ വിദേശമദ്യവും മോഷണം പോയി. വ്യാഴം
കോന്നി ∙ വട്ടക്കാവ്, ചേരിമുക്ക് പ്രദേശങ്ങളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയി. മത്സ്യവ്യാപാരി വട്ടക്കാവ് ലക്ഷംവീട് സഫിയ മൻസിൽ നിയാസിന്റെ വീട്ടിൽ നിന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. രാവിലെ 6.30നാണ് വീട്ടുകാർ മോഷണം നടന്ന വിവരം
Results 1-10 of 43