Activate your premium subscription today
യുകെയിലെ സൗത്ത്പോർട്ടിൽ ടെയ്ലർ സ്വിഫ്റ്റ് യോഗ, ഡാൻസ് വർക്ക്ഷോപ്പിനിടയിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 18 വയസ്സുകാരനായ ആക്സല് റുഡാകുബാനയ്ക്ക് 52 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.
അലബാമയിൽ ദമ്പതികളുടെ വാഹനം മാനിനെ ഇടിച്ചതിനെ തുടർന്ന്, സഹായിക്കാൻ ശ്രമിച്ച കൊവെറ്റ കൗണ്ടി ബറ്റാലിയൻ അഗ്നിശമന സേനാ മേധാവി ജെയിംസ് ബർത്തലോമിയോ കൗതൻ (54) വെടിവയ്പിൽ കൊല്ലപ്പെട്ടു.
സാൻ അന്റോണിയോയിലെ അപ്പാർട്ട്മെന്റിൽ സഹായം തേടിയെത്തിയ കോളിനോട് പ്രതികരിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമി വെടിവച്ചതായി റിപ്പോർട്ട്.
ബർമിങ്ങാം∙ ബർമിങ്ങാമിൽ കൊല്ലപ്പെട്ട 12 വയസ്സുകാരൻ ദത്തുപുത്രനാണെന്ന് വെളിപ്പെടുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.40 ഓടെ ഹാൾ ഗ്രീൻ പ്രദേശത്തെ റിവർ കോളിന്റെ തീരത്ത് വയറ്റിൽ കുത്തേറ്റ നിലയിലാണ് ലിയോ റോസിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും വൈകുന്നേരം 7.30 ഓടെ മരണം
കോട്ടയം/ കഴക്കൂട്ടം ∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രതി കൊല്ലം നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പിനെ (34) കോട്ടയം കുറിച്ചിയിൽ ഹോംനഴ്സായി ജോലി നോക്കുന്ന വീട്ടിൽനിന്നാണു പിടികൂടിയത്. പിടിയിലാകുമ്പോൾ
പ്ലൈമൗത്ത്∙ പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ അഡൾട്ട് നഴ്സിങ് ലക്ചററായ ക്ലെയർ ബട്ട്ലർ (48) കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 9 മണിക്ക് വെസ്റ്റ് ഹോ റോഡിൽ വച്ച കുത്തേറ്റ ക്ലെയറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതി പോൾ ബട്ട്ലർ (53) പൊലീസ് പിടിയിലായി. ക്ലെയർ ബട്ട്ലർക്ക് ഒരു
കാസർകോട് ∙ തിരുരങ്ങാടി കൊളപ്പുറത്ത് 22,000 ലീറ്റർ സ്പിരിറ്റുമായി പിടികൂടി ലോറി കടന്നു പോയത് കാസർകോട്,കണ്ണൂർ ജില്ലകളിലെ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച്. 22നു രാവിലെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘാംഗങ്ങളാണ് സ്പിരിറ്റുമായുള്ള ലോറി കൊളപ്പുറത്ത് നിന്നു പിടികൂടിയത്. ചരക്കു
കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തതും സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ ലഭിച്ചതും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം സുപ്രീംകോടതി പിൻവലിക്കാത്തതും പ്രധാന വാർത്തകളിൽ ഇടം നേടി.
കലിഫോർണിയ∙ 1980കളിൽ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചിരുന്ന ‘സീരിയൽ റേപിസ്റ്റ്’ അൽവിൻ റേ ക്വാർലസ് (62) പുറത്തിറങ്ങി. മോട്ടൽ മുറികളിലേക്ക് കയറി സ്ത്രീകളെ കത്തിമുനയിൽ വച്ച് ലൈംഗികമായി ആക്രമിക്കുകയും അവരുടെ പങ്കാളിയെ പീഡനം കാണുന്നതിന് ഭീഷണിപ്പെടുത്തിയിരുന്ന ക്വാർലസ് 1987 മുതൽ 1988 വരെ ഒട്ടറെ അക്രമങ്ങൾ
ഓക്ലഹോമയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീയായ ബ്രെൻഡ ആൻഡ്രൂ, തനിക്കെതിരായ വിചാരണ അന്യായമായിരുന്നുവെന്ന് വാദവുമായി രംഗത്ത്.
Results 1-10 of 10000