Activate your premium subscription today
കോഴിക്കോട് ∙ പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചു കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയിൽ നിന്നു 2 കോടിയിലേറെ രൂപ വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വെൺമനാട് കുളങ്ങരത്തി പുളിക്കൽ കെ.പി.മുഹമ്മദ് ഉവൈസ്(33) ആണ് ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ
ഇരിങ്ങാലക്കുട∙ ഓൺലൈൻ ഓഹരിക്കച്ചവടത്തിന്റെ മറവിൽ റിട്ട.അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കമ്മിഷൻ കൈപ്പറ്റിയ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയായ മാനകത്ത് ജാസിർ (32), പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീൽ റഹ്മാൻ (32) എന്നിവരാണ് പിടിയിലായത്. തട്ടിപ്പ്
ദുബായ് ∙ സാലിക് കമ്പനിയുടെ പേരിൽ നിക്ഷേപം വാഗ്ദാനം ചെയ്തും നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ വിലയ്ക്കു ടിക്കറ്റ് നൽകാമെന്നു പറഞ്ഞും തട്ടിപ്പ്. നിക്ഷേപത്തിന് തയാറാകുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് സ്ഥിര നിക്ഷേപ ലാഭം ലഭിക്കുമെന്ന തരം വ്യാജപരസ്യങ്ങൾ നൽകിയാണ് കെണിയൊരുക്കുന്നത്. സാലിക് കമ്പനിയിൽ
എടപ്പാൾ ∙ നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി. സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ തൃശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ദീമ ജ്വല്ലറിക്ക് എതിരെയാണ് പരാതി. എടപ്പാൾ അയിലക്കാട് പെരിയങ്ങാട്ട് വളപ്പിൽ അബ്ദുൽ ലത്തീഫ് (53), അയിലക്കാട്
നെടുമങ്ങാട് ∙ മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ സഹകരണ സംഘത്തിലെ 162 നിക്ഷേപകരുടെ 32 കോടി രൂപ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറി വി.എസ്.രാഖിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.സംഭവത്തിൽ പ്രസിഡന്റ് മുണ്ടേല മോഹനൻ ആത്മഹത്യ ചെയ്തിരുന്നു. സംഘത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തതിനു
ഹൈദരാബാദ്∙ നിക്ഷേപത്തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. ഹൈദരാബാദ് ആസ്ഥാനമായ ഫാൽക്കൺ ഗ്രൂപ്പിന്റെ ഉടമ അമർദീപ് കുമാറിന്റെ പേരിലുള്ള, 8 പേർക്ക് സഞ്ചരിക്കാവുന്ന ബിസിനസ് ജെറ്റ് വിമാനമാണ് കസ്റ്റഡിയിലെടുത്തത്.
മുംബൈ ∙ 620 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിജിഎൻ ജ്വല്ലറിയുടെ ഡയറക്ടർമാരായ വി.ജി.നായർ (80), ഭാര്യ വൽസല (76) എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് ജാമ്യം.സ്വർണച്ചിട്ടിയിലൂടെ പണം ശേഖരിച്ചും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപം
തൃശൂർ ∙ ‘‘കൊച്ചുമകളുടെ കല്യാണത്തിനായി മകൾ കൂട്ടിവച്ചിരുന്ന പണം എന്റെ കയ്യിൽ ഏൽപിച്ചിരുന്നതാണ്. ആ പണമാണ് ഞാൻ ബില്യൻ ബീസിൽ നിക്ഷേപിച്ചത്. ഞങ്ങളിൽനിന്ന് വാങ്ങിയ പണം ഓഹരി ട്രേഡിങ്ങിലിട്ട് മാസാമാസം ലാഭവിഹിതം തരാമെന്നാണ് കമ്പനി ഉടമ ബിബിൻ പറഞ്ഞിരുന്നത്. എന്റെ അയൽക്കാരനായ ഒരാൾ നേരത്തെ അവിടെ പണം ഇട്ടിട്ടുണ്ട്. അയാൾക്ക് രണ്ടു വർഷത്തിലേറെ സ്ഥിരമായി ലാഭവിഹിതം കിട്ടുന്നുണ്ടായിരുന്നു. അങ്ങനെ എന്നെയും കൊണ്ടുപോയി ചേർത്തതാണ്. 2023 ഒക്ടോബറിൽ 5 ലക്ഷം രൂപയും ഡിസംബറിൽ 8.5 ലക്ഷം രൂപയും ഇട്ടു. 51,000 രൂപ മാസം തോറും നൽകുമെന്നാണ് പറഞ്ഞത്.
തൃശൂർ∙ ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ.ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ് നാലുകേസുകൾ റജിസ്റ്റർ ചെയ്തു. ബിബിൻ. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.
പാലക്കാട് ∙ അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽ നിന്നു പണം തട്ടിയ കേസിൽ പാലക്കാട് താലൂക്ക് പ്രൈവറ്റ് എംപ്ലോയീസ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നടത്തിപ്പുകാർക്കെതിരെ കൂടുതൽ പരാതികൾ. ഇന്നലെ 6 പേർ കൂടി സൗത്ത് പൊലീസിൽ പരാതി നൽകി. തങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അനധികൃതമായി സ്ഥാപന അധികൃതർ
Results 1-10 of 181