Activate your premium subscription today
നൂറാം വാർഷികം ആഘോഷിക്കുന്ന സെന്റ് തെരേസാസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയം നാളെ (ശനി) ഒരു അപൂർവ കലാപ്രകടനത്തിനു വേദിയാകുന്നു. നൃത്തവും സംഗീതവും സമന്വയിക്കുന്ന സൃഷ്ടി ‘ഹംസധ്വനി’ വൈകിട്ട് ആറിന് ആസ്വാദകരിലേക്ക് എത്തും. പൂര്‍വ വിദ്യാര്‍ഥികളും നിലവിലെ വിദ്യാർഥികളും സമ്മേളിക്കുന്ന വേദിയിലാകും പരിപാടി.
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി സെന്റ് തെരേസാസ് കോളജിന് പൂർവവിദ്യാർഥികളുടെ സമ്മാനം. ശതാബ്ദി ആഘോഷിക്കുന്ന കോളജിന് ‘ഹംസധ്വനി’ എന്ന പേരിൽ അതുല്യമായ നൃത്ത-സംഗീത സൃഷ്ടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമ, ടിവി താരങ്ങളായ രമ്യ നമ്പീശന്, ദേവി ചന്ദന, മൃദുല മുരളി, നര്‍ത്തകി അര്‍ച്ചിത അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് 'ഹംസധ്വനി' അരങ്ങേറുന്നത്.
1994 ല്‍ ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള്‍ ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില്‍ എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.
2024ലെ ഫാബ് പ്രൈസ് പ്രഖ്യാപിച്ചപ്പോൾ ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊച്ചിയിൽ നിന്നുള്ള റോസ് ആന്റണി ആണ്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ എം എ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് റോസ്.
കോലത്തുനാട്ടിലെയും തുളുനാട്ടിലെയും കളിയാട്ടക്കാവുകളിൽനിന്ന് ദേശവും കടലും കടന്ന് ഗൾഫ് നാടുകൾ വരെ തെയ്യമെത്തിയ കാലമാണിത്. വിശ്വാസവും അനുഷ്ഠാനങ്ങളും അതേപടി പാലിച്ചു നടത്തുന്ന കളിയാട്ടങ്ങളും ഉത്സവ ഘോഷയാത്രകളിലും രാഷ്ട്രീയ ജാഥകളിലും തെയ്യമെന്ന പേരിൽ കോലങ്ങളെ അണിയിച്ചൊരുക്കി ഇറക്കുന്നതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കാണാം. അത്തച്ചമയത്തിലും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളിലും തെയ്യം കലാസമിതികളുടെ ചുവടുകൾ വയ്ക്കുന്ന കോലങ്ങളെ കണ്ടിട്ടുണ്ട്. മുഖത്തു കിട്ടാവുന്ന ചായങ്ങളെല്ലാം വാരിപ്പൂശി തോന്നുംപടിയിറങ്ങുന്ന ഈ കോലങ്ങളെ തെയ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ പോലും തോന്നാറില്ലെന്നതാണു സത്യം. ഒറ്റനോട്ടത്തിൽ മുഖത്തേക്കു നോക്കുമ്പോൾ തന്നെ അടുത്തറിയാവുന്ന തെയ്യങ്ങളിൽനിന്നു മാറ്റിനിര്‍ത്താൻ സാധിക്കുന്ന ഒരായിരം പിഴവുകൾ അവയിൽ കാണാം. തെയ്യമിറങ്ങാന്‍ നേരത്ത് മുഖത്ത് നിറങ്ങളുപയോഗിച്ച് വരച്ചിടുന്ന വെറും ചിത്രങ്ങളല്ല സത്യത്തിൽ മുഖത്തെഴുത്തുകൾ. ചായില്യവും മനയോലയും മഞ്ഞളും ചേർന്ന മായിക പ്രപഞ്ചം തന്നെ തീർക്കാൻ ശേഷിയുള്ള കരുത്തുണ്ട് അവയ്ക്ക്. മണിക്കൂറുകളോളം എടുത്ത് എഴുതിത്തീർക്കേണ്ടത്രയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് തെയ്യങ്ങളുടെ മുഖത്തെഴുത്തുകൾ. വടക്കേ മലബാറിലെ കാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞാടുത്ത മാസങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മുഖത്തെഴുത്തുകളെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനകളിൽ പകർന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യമായ മികവു തന്നെ വേണം. തെയ്യക്കാവുകളിലൂടെ വർഷങ്ങളോളം കയറിയിറങ്ങിയാണ് കലാകാരൻമാർ അതു പഠിച്ചെടുക്കുന്നത്. സത്യത്തില്‍ തെയ്യം എന്നത് കോലധാരിയുടേതു മാത്രമല്ല, മുഖത്തെഴുത്തുകാരുടേയും അണിയലം നിർമാതാക്കളുടേയും വാദ്യക്കാരുടേയും കൂടിയാണ്. പൂർണമായും എണ്ണിത്തിട്ടപ്പെടുത്താൻ ഇന്നും കഴിയാത്തത്രയും തെയ്യക്കോലങ്ങളുണ്ട്. അവരുടെ മുഖത്ത് വിരിയുന്ന ചില പ്രധാന മുഖത്തെഴുത്തുകളെക്കുറിച്ച് അടുത്തറിയാം.
ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ,
അത്യപൂർവമായി മാത്രമേ തിമിംഗലത്തിന്റെ ക്ലോസ് ഷോട്ട് ലഭിക്കൂ എന്നിരിക്കേയാണ് റേച്ചൽ മൂറിന് അതിശയകരമായ ഈ തിമിംഗല ചിത്രം പകർത്താൻ അവസരം ലഭിച്ചത്. പ്രപഞ്ച സൗന്ദര്യം തുളുമ്പി നിൽക്കുന്ന തിമിംഗല കണ്ണിന്റെ ഫോട്ടോ, റേച്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്.
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, രാജ്യാന്തര വേദികളിൽ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ൻമെന്റ്സ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ മികച്ച പ്രാതിനിധ്യം നല്‍കിയാണ് കൃതി ഇത് സാധ്യമാക്കുന്നത്. കേരളത്തിന്റെ നൃത്ത,
പഞ്ചവാദ്യ പ്രൗഢിയിൽ അന്നമനട ഗ്രാമം തിളങ്ങുമ്പോൾ വിജയദശമി ദിനത്തിൽ അപൂർവമായൊരു വിദ്യാരംഭം. തൃശ്ശൂർ ജില്ലയിലെ ഈ ഗ്രാമത്തിലാണ് പഞ്ചവാദ്യ ത്രയമായ അന്നമനട അച്യുതമാരാർ, പീതാംബര മാരാർ, പരമേശ്വര മാരാർ എന്നിവർ ഏറെക്കാലം മുമ്പ് കൊട്ടിക്കയറിയത്.
Results 1-10 of 136