Activate your premium subscription today
തെള്ളിയൂർ∙ തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടമ്പലത്തിൽ മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്കു ചൂട്ടുവച്ചു.പാരമ്പര്യ അവകാശികളുടെ പ്രതിനിധി അശോക് ആർ. കുറുപ്പ് ആണ് ചൂട്ടു വച്ചത്. കളമെഴുതിപ്പാട്ടിനു ശേഷം പച്ചതപ്പിൽ ജീവ കൊട്ടിയാണ് ചടങ്ങ് ആരംഭിച്ചത്. തളകല്ലിലെ നിലവിളക്കിൽ നിന്ന്
ഇരുട്ടിനെ വകഞ്ഞുമാറ്റാൻ വിറകിട്ടു കൂട്ടിയ ആഴിക്കു ചുറ്റുംനിന്ന് ദേശക്കാരായ ആളുകൾ താളത്തിൽ പല പാട്ടുകൾ പാടുകയാണ്. പാട്ടിനിടയ്ക്കു ചിലർ ഇറങ്ങിക്കളിക്കുന്നുമുണ്ട്. കുടംപൂജകളിയാണ്. ഇതോടെ നീലംപേരൂർ മകം പടയണി ആരംഭിക്കുകയായി. ചേരമാൻ പെരുമാൾ മണ്ഡപത്തിൽച്ചെന്ന് ക്ഷേത്രാധികാരി അതിനുള്ള അനുജ്ഞ വാങ്ങി.
കടമ്മനിട്ട ∙കാവിലെ ഭഗവതിക്കും കരയിലെ ഭക്തർക്കും സമസ്ത ജീവജാലങ്ങൾക്കും മംഗളം ഭവിക്കട്ടെ എന്ന പ്രാർഥനയുമായി നടന്ന പകൽ പടയണിയോടെ കടമ്മനിട്ട പടയണി സമാപിച്ചു. ഭഗവതി ക്ഷേത്രത്തിലെ കളം ഇന്നലെ ഉണർന്നത് പകൽ പടയണിയുടെ കൊട്ടും പാട്ടുമായി. 8 രാത്രികളിൽ തുള്ളി ഒഴിഞ്ഞ മാടൻ, മറുത, പക്ഷി, യക്ഷി, കാഞ്ഞിരമാല, ഭൈരവി
കടമ്മനിട്ട ∙ കാച്ചിക്കൊട്ടിയ തപ്പിന്റെ മേളത്തിലും ചൂട്ടുകറ്റയുടെ വെളിച്ചത്തിലും ആർപ്പുവിളിയുടെ അകമ്പടിയിലും കാവിലമ്മയുടെ തിരുമുൻപിൽ പടയണി കോലങ്ങളെത്തി. കാലദോഷമകറ്റാൻ കോലങ്ങൾ കളത്തിൽ ഉറഞ്ഞുതുള്ളി. ഗണപതി, മറുത, കാലൻ, സുന്ദരയക്ഷി, ഭൈരവി, കാഞ്ഞിരമാല എന്നീ കോലങ്ങളാണ് ഇന്നലെ കളം നിറഞ്ഞാടിയത്. താവടി,
പത്തനംതിട്ട ∙ ഓലച്ചൂട്ടിൽ അഗ്നിപകർന്ന് കടമ്മനിട്ട പടയണിക്കു ചൂട്ടുവച്ചു. കരദേവതയ്ക്കു മുൻപിൽ ഇനിയും കോലങ്ങൾ നിറഞ്ഞാടും. ഭാവതീവ്രമായ രംഗങ്ങൾ കാണാനും രൗദ്ര സങ്കീർത്തനങ്ങൾ കേൾക്കാനും രാവിനെ പകലാക്കി ഗ്രാമം മുഴുവൻ കടമ്മനിട്ട ഭഗവതി ക്ഷേത്ര മുറ്റത്ത് കാത്തിരിക്കും.വിഷു ദിവസം രാത്രി ഏഴര നാഴിക ഇരുട്ടിയശേഷം
പെരുമ്പെട്ടി∙ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപ്പടയണി ഉത്സവത്തിനു പരിസമാപ്തിയായി. ഉപ്പൻമാവ് ഭദ്രകാളിത്തിൽ നിന്ന് എതിരേൽപ് വായനശാല ജംക്ഷനിലെത്തി അവിടെനിന്ന് പനമറ്റത്തുകാവിലേക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയിൽ ചൂട്ടുകറ്റകളുടെ അഗ്നിപ്രഭയിൽ കോലം എതിരേൽപ്പും തുടർന്ന്
തിരുവല്ല∙ കദളിമംഗലം ക്ഷേത്രത്തിൽ ഇന്ന് വെൺപാല കരയുടെ വൈവിധ്യമാർന്ന കോലങ്ങൾ കളത്തിൽ എത്തുന്ന വലിയ ഇടപ്പടയണി നടക്കും. രാത്രി9.30ന് വിളക്ക് വച്ചു പുലവൃത്തം ആരംഭിക്കും. തുടർന്ന് ചൂട്ടുവലത്തിനുശേഷം തപ്പുമേളം ആരംഭിക്കും.താവടിയും പരദേശിയും കഴിഞ്ഞതിനു ശേഷം ഗണപതിക്കോലം കളത്തിൽ എത്തും.തുടർന്ന് 101 പാളയുടെ
പെരുമ്പെട്ടി ∙ പഞ്ചകോലങ്ങൾ ആടിത്തിമിർത്തു, ഇന്ന് കുളത്തൂർ കരയുടെ അടവി.കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. ഇന്ന് കുളത്തൂർ കരയുടെ അടവിയും പള്ളിപ്പാനയും നടക്കും.മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളിപ്പാന. ഭക്തർ വഴിപാട് ആയി കൊണ്ടുവരുന്ന
തെള്ളിയൂർ ∙ മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടമ്പലം അടവിക്കളത്തിൽ ഇന്ന് ചൂട്ടുവയ്ക്കും. രാത്രി 9.15ന് മരത്തപ്പിൽ ദീപകൊട്ടിയാണ് ചടങ്ങ് ആരംഭിക്കുക. നിലവിളക്കിൽ നിന്ന് കെട്ടി ഒരുക്കിയ ചൂട്ടുകറ്റയിലേക്ക് പാരമ്പര്യാവകാശി ദീപം പകരുന്നു, തുടർന്ന്
പടയണിയും പള്ളിയോടവുമാണ് പുതുക്കുളങ്ങരയുടെ പാരമ്പര്യവും ചരിത്രവും. പടയണിയിൽ 1001 പാളയുടെ വലിയ ഭൈരവി കോലമാണ് വിസ്മയം തീർക്കുന്നതെങ്കിൽ പള്ളിയോടങ്ങളിൽ പുതുക്കുളങ്ങര പമ്പയിൽ കാഴ്ചയുടെ പൂരമൊരുക്കും. 2018ലെ മഹാപ്രളയം കലി തീർത്ത പള്ളിയോടങ്ങളിൽ പുതുക്കുളങ്ങരയും ഉൾപ്പെടും. അന്ന് ആറന്മുളയിലെത്തിയ
Results 1-10 of 19