Activate your premium subscription today
തിരൂർ ∙ ഇവിടെയിതാ വീണ്ടുമൊരു ആദ്യബെൽ മുഴങ്ങാനൊരുങ്ങുന്നു. ഈ നാടിന്റെ നാടകപാരമ്പര്യത്തിലേക്ക് ഒരു നാടകത്തിന്റെ തിരശീല കൂടി ഉയരുന്നു. തിരൂർ നാടകവേദിയുടെ പ്രഥമ നാടകം ‘കാലത്തിന്റെ ശബ്ദം’ റിഹേഴ്സലിന്റെ അവസാനഘട്ടത്തിലാണ്. ഓരോ രംഗത്തിനും വേണ്ട ചമയങ്ങളും ദീപവും സംഗീതവും നൃത്തവുമെല്ലാം ചേർത്തുവച്ചുള്ള
ബൈബിളിലെ ഇതിഹാസ കഥാപാത്രം മോശയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘മോസസ്’ എന്ന നാടകം അരങ്ങിലെത്തുന്നു. രംഗാവതരണത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച്, അരങ്ങിൽ വിസ്മയമൊരുക്കുന്നത് ചലച്ചിത്ര സംവിധായകൻ ഫാ. വർഗീസ് ലാലാണ്. ചലച്ചിത്ര താരങ്ങളായ ശിവജി ഗുരുവായൂർ, ടോഷ് ക്രിസ്റ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ
അൽ ത്വവിയാൻ 1985 ൽ എഴുതിയ ഔദത്ത് അസ്വീദ് എന്ന ഹാസ്യ പരമ്പരയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സൗദി ടെലിവിഷൻ മേഖലയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. നാടകത്തിനുമപ്പുറം സിനിമയിലേക്കുള്ള വരവും കരിയറിലെ വലിയ നാഴികകല്ലായി മാറി.
പ്രവാസ ലോകത്തെ കഠിനാധ്വാനത്തിലൂടെ മക്കളെ പഠിപ്പിച്ച് വളർത്തി വലുതാക്കിയ ശേഷം ശിഷ്ടകാലം സ്വൈരജീവിതത്തിനായി നാട്ടിൽ തിരിച്ചെത്തിയ ആൾ നേരിടുന്ന ഹൃദയഭേദകമായ കാഴ്ചകളുമായി 'ശംഖുമുഖം' എന്ന നാടകം.
കോട്ടയം ∙ രാജ്യാന്തര നാടകോത്സവത്തിലേക്ക് എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ 'ആറാമത്തെ വിരൽ'.സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ അടുത്ത മാസം തൃശൂരിൽ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്ഫോക്) 'ആറാമത്തെ വിരൽ' അവതരിപ്പിക്കും. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ് പ്രധാന കഥാപാത്രത്തെ
അബുദാബി ∙ യുദ്ധവിരുദ്ധ സന്ദേശം നൽകി ഭരത് മുരളി നാടകോത്സവത്തിന്റെ നാലാം ദിവസം അരങ്ങേറിയ സിദ്ധാന്തം അഥവാ യുദ്ധാന്തം.
അബുദാബി ∙ പരിഷ്കൃത സമൂഹത്തിലും ജാതിവിവേചനം നിറഞ്ഞാടുന്നതിന്റെ നേർചിത്രമാണ് കേരള സോഷ്യൽ സെന്റർ നാടകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ അൽഐൻ മലയാളി സമാജം അവതരിപ്പിച്ച നീലപ്പായസം.
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണൻ രംഗഭാഷ്യം നൽകിയ നാടകം മഹാസാഗരം ബഹ്റൈനിൽ അവതരണത്തിനായി ഒരുങ്ങി.
കൊച്ചി∙ സമകാലിക പ്രേക്ഷകർക്കു പ്രസക്തവും ചിന്തോദ്ദീപകവുമായി ആദിശക്തി ലബോറട്ടറി ഫോർ തിയറ്റർ ആർട് റിസർച്ച് അവതരിപ്പിക്കുന്ന ഇംഗ്ലിഷ് നാടകം–‘ഊർമിള’ 13നു വൈകിട്ട് 6.30ന് എറണാകുളത്തെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ഊർമിളയും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തിൽ അന്തർലീനമായ ശക്തിയുടെ ചലനാത്മകത
വടകര∙ ആദ്യമായി അരങ്ങിൽ എത്തിയ 1980 മുതൽ ആസ്വാദകരെ വിസ്മയിപ്പിച്ച നിർവാണം നാടകവുമായി അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഒത്തുചേർന്ന് ഓർമ പുതുക്കുന്നു. നാടക രചന നിർവഹിച്ച തയ്യുള്ളതിൽ രാജന്റെ സർഗ ജീവിതം അമ്പതാണ്ട് പിന്നിടുമ്പോഴാണ് ഈ ഒത്തുചേരൽ. ആദ്യാവതരണം നടന്ന് 4 പതിറ്റാണ്ട് പിന്നിടുമ്പോൾ നിർവാണം നാടകം ആറു ഭാഷകളിലേക്കാണ് മൊഴിമാറ്റം നടത്തുന്നത്.
Results 1-10 of 72