Activate your premium subscription today
വിഷുക്കണി ഇല്ലാതിരുന്ന ബാല്യത്തിൽനിന്നു ജീവിതപ്പച്ചയിലേക്കുള്ള ദൂരം. മലയാളത്തിന്റെ മഹാനടൻ കലാമണ്ഡലം ഗോപിയുടെ ജീവിതക്കാഴ്ചകൾ. ∙ വിഷുക്കാലമെത്തി, മനസ്സിൽ ബാല്യത്തിന്റെ പൂത്തിരി കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ആശാന്റെ മുഖത്ത് വിഷാദം. ‘ആഹാരത്തിനു വകയില്ലാതിരുന്ന കാലത്ത് ആഘോഷത്തെപ്പറ്റി ആരോർക്കാൻ’ എന്ന നർമം കൊണ്ട് ക്ഷണനേരത്തിൽ സങ്കടം മായ്ച്ച് അൽപനേരം പഴങ്കഥ പറഞ്ഞു.
കോട്ടയ്ക്കൽ ∙ ഭീമനായും ബാഹുകനായും നളനായുമെല്ലാം പകർന്നാടി വിസ്മയിപ്പിച്ച നടനേതിഹാസം കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു. ‘ശരീരം വഴങ്ങുന്നില്ല. കാലുകൾക്കു വേദനയുണ്ട്. കൂടുതൽ നേരം നിൽക്കാൻ കഴിയില്ല. അരങ്ങിൽനിന്നു പിൻവാങ്ങുകയാണ്’– കഥകളി ആചാര്യൻ വേദനയോടെ പറയുന്നു. ജനുവരി 11ന് തൃശൂരിൽ ‘മനോരഥം’ എന്ന തന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിൽ ഇനി അരങ്ങിലേക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഗുരുവായൂരിലും കോട്ടയ്ക്കലിലും മാത്രമാണു വേഷമിട്ടത്. എന്നാൽ, 25നു തുടങ്ങുന്ന കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിൽ അദ്ദേഹമില്ല.
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഉത്സവത്തിന് പുറത്ത് കലാപരിപാടികൾ ആരംഭിച്ചത് 1972ലാണ്. അന്നു മുതൽ കഥകളിയുണ്ട്. വേഷക്കാരനായി കലാമണ്ഡലം ഗോപിയുമുണ്ട്.കണ്ണനു മുന്നിൽ 53 വർഷം ആ കലാസപര്യ തുടർന്നു. കഴിഞ്ഞ വർഷം 87–ാം വയസ്സിൽ നളചരിതത്തിലെ ബാഹുകനായി വേഷമിട്ടു. അരങ്ങിൽ പ്രവേശിക്കുന്നതിനു മുൻപ് വേഷത്തോടെ തുലാഭാരം
കൊച്ചി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള തന്റെ തന്നെ നവരസ ഭാവങ്ങൾ കാണാൻ കലാമണ്ഡലം ഗോപിയെത്തി. പച്ചവേഷപ്പകർപ്പിൽ ഗോപിയാശാന്റെ ഒൻപതു രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിങ്ങിൽ ആവിഷ്ക്കരിച്ചാണ് സിയാലിൽസൂക്ഷിച്ചിട്ടുള്ളത്.
കുന്നംകുളം ∙ കലാമണ്ഡലം ഗോപിക്ക് കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൗരാവലിയും വിവിധ സംഘടനകളും ചേർന്ന് ആദരമർപ്പിച്ചു. ‘ഗോപീവന്ദനം’ എന്ന പേരിൽ ദിവസം മുഴുവൻ നീണ്ട ആദരണീയ പരിപാടികൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഥകളി രംഗത്തെ സ്റ്റാറാണ് കലാമണ്ഡലം ഗോപിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അരങ്ങിൽ
തൃശൂർ ∙ സുരേഷ് ഗോപിയോടു വീട്ടിൽ വരേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ആ പ്രചാരണം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെങ്കിൽ തിരുത്തേണ്ടതാണെന്നും കലാമണ്ഡലം ഗോപി. ചില കാര്യങ്ങൾ തിരുത്തുകയും വ്യക്തമാക്കുകയും ചെയ്തില്ലെങ്കിൽ മനസ്സമാധാനമുണ്ടാകില്ല എന്നതുകൊണ്ടാണ് ഇതു പറയുന്നതെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി.
തൃശൂർ ∙ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. ‘‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി
തിരുവനന്തപുരം∙ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2020, 2021 വർഷങ്ങളിലാണ് കലാമണ്ഡലം ഗോപിയുടെ പേര് പുരസ്കാരത്തിനായി നിർദേശിച്ചത്. കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം വാങ്ങാൻ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി
തൃശൂർ ∙ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ എന്നും
തൃശൂർ ∙ ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാധ്യമത്തിൽ വിഡിയോ ആയാണ് അദ്ദേഹം വോട്ടഭ്യർഥന നടത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് പറഞ്ഞുള്ള വിവാദം ഉയർന്നതിനിടെയാണ് അദ്ദേഹം കെ.രാധാകൃഷ്ണനായി
Results 1-10 of 22