Activate your premium subscription today
തിരുവനന്തപുരം ∙ കൈത്തറി, കശുവണ്ടി, കയർ എന്നീ പരമ്പരാഗത തൊഴിൽമേഖലകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
ചെർപ്പുളശ്ശേരി ∙ എട്ടു പതിറ്റാണ്ടിലേറെ കാലം കഥകളി വേഷങ്ങൾക്കു മിഴിവു പകർന്ന അലങ്കാരങ്ങളുടെയും ഉടുത്തുകെട്ടിന്റെയും അണിയറശിൽപിയായി അറിയപ്പെട്ടിരുന്ന നമ്പ്യാരത്ത് അപ്പുണ്ണി തരകനു നാടിന്റെ സ്നേഹാർദ്രമായ യാത്രാമൊഴി. ജനപ്രതിനിധികളും പേരെടുത്ത കഥകളി കലാകാരന്മാരും ശിഷ്യഗണങ്ങളും ആരാധകരും നാട്ടുകാരും
ചെർപ്പുളശ്ശേരി ∙ കഥകളി ആചാര്യൻമാർവരെ വണങ്ങുന്ന കലാ അണിയറയിലെ കാരണവർ മാങ്ങോട് നമ്പ്യാരത്ത് അപ്പുണ്ണി തരകൻ (96) അന്തരിച്ചു. രാവിലെ ഒൻപതോടെ ആയിരുന്നു അന്ത്യം. 1928 ഓഗസ്റ്റ് മൂന്നിന് ചെർപ്പുളശ്ശേരി മാങ്ങോട് കുഞ്ഞൻ തരകന്റെയും കുട്ടി പെണ്ണമ്മയുടെയും മകനായി 1928 ഓഗസ്റ്റ് 3നാണ് ജനനം. പതിനാലാം വയസ്സിൽ ഒളപ്പമണ്ണ മന കളിയോഗത്തിലെ അണിയറയിൽ വേഷക്കാർക്ക് ഉടുത്തുകെട്ടാൻ സഹായിച്ചാണു തുടക്കം. അന്തരിച്ച സഹോദരി കുഞ്ഞിമാളു അമ്മയുടെ ഭർത്താവ് കൊല്ലങ്കോട് ശങ്കരൻ എന്നറിയപ്പെട്ടിരുന്ന പാമ്പത്ത് ശങ്കരനാണു ഗുരു.
കോട്ടയ്ക്കൽ∙ അമ്മയും 2 പെൺമക്കളും ഒന്നിക്കുന്ന അപൂർവ കളിയരങ്ങിനു ഗുരുവായൂർ സാക്ഷിയാകുന്നു. മൈത്രീനഗർ വൃന്ദ മധു ദുര്യോധനവധത്തിലെ പാഞ്ചാലിയാകുമ്പോൾ മക്കളായ കൃഷ്ണേന്ദു ശ്രീകൃഷ്ണന്റെയും കീർത്തന ദുര്യോധനന്റെയും വേഷമാണു കെട്ടുന്നത്. വൃന്ദയുടെയും കൃഷ്ണേന്ദുവിന്റെയും അരങ്ങേറ്റമാണ്. കീർത്തന 8 വർഷമായി
തിരുവനന്തപുരം∙ ‘കഥകളിക്ക് ഒരാളെ മത്സരിപ്പിക്കുന്നതിന് ഏകദേശം 3 ലക്ഷം രൂപ വേണം. രണ്ടാളെ എങ്ങനെ മത്സരിപ്പിക്കും’ – വീട്ടിലെ കഥകളിച്ചർച്ചയ്ക്കു പരിഹാരം കണ്ടെത്തിയതു സാധികയാണ്. ജ്യേഷ്ഠൻ സാരംഗ് ഇത്തവണ മത്സരിക്കട്ടെ, താൻ അടുത്ത വർഷം മത്സരിച്ചോളാം എന്നു പ്രഖ്യാപിച്ചു സ്വയം പിന്മാറി. എച്ച്എസ്എസ് വിഭാഗം
കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിങ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതൽ
‘ഈ ഖദറിനുള്ളിൽ ഒരു കലാകാരനുണ്ട്, കവി ഹൃദയമുണ്ട്...’ എന്നു തുറന്നു പറയാൻ വെമ്പുകയാണു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. രഹസ്യ ചർച്ചകൾക്കു പകരം ലളിതഗാനം, ഗ്രൂപ്പ് വഴക്കിനു പകരം വാദ്യമേളം. ഇങ്ങനെയൊരു കോൺഗ്രസ് ഓഫിസ് ചിന്തിച്ചിട്ടുണ്ടോ. സാംസ്കാരിക രംഗത്തെ സിപിഎം കുത്തകയും ബിജെപിയുടെ കടന്നുകയറ്റവും അവസാനിപ്പിക്കാൻ സാംസ്കാരിക കേന്ദ്രം ആരംഭിക്കാനുള്ള ആലോചനയിലാണ് കെപിസിസി.
വണ്ടൂർ∙ കഥകളിയിലെ രൗദ്ര, താമസ വേഷങ്ങൾക്ക് മിഴിവേകി അവയ്ക്ക് തനതായ വ്യക്തിത്വം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമ്മയായിട്ട് മൂന്ന് വർഷം തികയുകയാണ്. സ്വദേശമായ വണ്ടൂരിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. വണ്ടൂരിലെ പൗരാവലിയും കഥകളി
വിനിയുടെ എഴുത്തിനോളം പ്രസക്തമാണ് ഇതിൽ എടുത്തു ചേർത്തിരിക്കുന്ന കവിതയും പ്രബന്ധങ്ങളും. ഈ പുസ്തകത്തിന്റെ അവതാരികയിൽ കലാമണ്ഡലം ഗോപി എഴുതിയ വരികൾ വളരെ ഉള്ളിൽ തട്ടി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
'ഓട്ടൻതുള്ളലിന്റെ' വ്യത്യസ്ത രൂപങ്ങളും 'കഥകളി'യുടെ മാസ്മരിക പ്രകടനങ്ങളും അധികമാരും പരിചിതമല്ല. ഈ വിടവ് നികത്താൻ ലക്ഷ്യമിടുന്ന പുസ്തകമാണ് അരുൺ നാരായൺ എഴുതിയ, സനുഷ യു. എസ്. ചിത്രീകരിച്ച 'വൈ ഈസ് ഹിഡിംഗ് ബിഹൈൻഡ് ദി കർട്ടൻ' എന്ന നൂതന ഗ്രാഫിക് നോവലെറ്റ്.
Results 1-10 of 103