Activate your premium subscription today
തൃപ്പൂണിത്തുറ ∙ കഥകളി അരങ്ങിലും അണിയറയിലും നിറസാന്നിധ്യമായ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന് അരങ്ങുണർന്നു. രാവിലെ മുതൽ കഥകളിയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കൊണ്ടും അവതരണങ്ങൾക്കൊണ്ടും സമ്പന്നമായിരുന്നു കളിക്കോട്ട പാലസിലെ വേദി. സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷം ‘സുവർണ
ആട്ടക്കളരിയിൽ വേഷപ്പകർച്ചകൾ ആടിത്തിമർക്കുന്ന തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന് 50 വയസ്സ്. 1975ൽ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടം വനിതകൾ കൊളുത്തിയ വിപ്ലവത്തിന്റെ അഗ്നി കെടാതെ ജ്വലിക്കുകയാണ്. ആട്ടവിളക്കിനു മുൻപിലെ നിറ സാന്നിധ്യമായി തുടരുന്ന ഇവരുടെ യാത്രയുടെ സുവർണ ജൂബിലി ആഘോഷം ‘സുവർണ സുഷമം’ ഇന്നും
‘സ്ത്രീകൾ കഥകളി കളിക്കുകയോ? ഉടുത്തുകെട്ടും കിരീടവുമൊക്കെ വച്ചു കെട്ടി ആടാൻ സ്ത്രീകൾക്ക് പറ്റുമോ?’ കുറച്ചു വർഷങ്ങൾക്ക് മുമ്പെങ്കിലും കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ ഇത്തരമൊരു ചോദ്യം അത്ര അപരിചിതമായിരുന്നില്ല. എന്നാൽ, മുൻധാരണകളേയും നടപ്പുരീതികളേയുമെല്ലാം കാറ്റിൽപ്പറത്തി ഒരുകൂട്ടം സ്ത്രീകൾ കഥകളി
തൃപ്പൂണിത്തുറ ∙ വനിത കഥകളി സംഘം സുവർണ ജൂബിലി ആഘോഷം ‘സുവർണ സുഷമം’ നാളെയും മറ്റന്നാളുമായി കളിക്കോട്ട പാലസിൽ നടക്കും. നാളെ രാവിലെ 9നു വനിതകളുടെ കേളി, 10നു ചർച്ച: കഥകളിയിലെ പെൺ നാൾവഴികൾ, 11.30നു താളവാദ്യക്കച്ചേരി, 2നു രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ രമണീയം രാമായണം. വൈകിട്ട് 5നു നടക്കുന്ന
ചാലക്കുടി ∙ പാഠപുസ്തകത്തിൽ പഠിക്കാനുള്ള കഥകളി വേഷങ്ങൾ ഇതാ കൺമുന്നിൽ. അവയെ അടുത്തറിയാനുള്ള ഭാഗ്യമുണ്ടായതു കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കഥകളിയെ അറിയാനായി കഥകളി അരങ്ങു തന്നെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുകയായിരുന്നു. കഥകളി സംഘാടകനായ ചാലക്കുടി മുരളി
ചെറുതുരുത്തി ∙ കഥകളി പഠിക്കണം എന്ന ആഗ്രഹവുമായി ന്യൂഡൽഹിയിൽ നിന്നു ചെറുതുരുത്തി കഥകളി സ്കൂളിൽ എത്തിയ യുവ കലാകാരന് ഇന്ന് അരങ്ങേറ്റം. ന്യൂഡൽഹി ദ്വാരക സ്വദേശി ഗുർമീദ് സിങ് (34) ആണ് രണ്ടുമാസത്തെ പഠനത്തിന് ശേഷം ഇന്ന് വൈകിട്ട് 7ന് കഥകളി സ്കൂളിലെ കളിയച്ഛൻ കളരിയിൽ പുറപ്പാടിലെ കൃഷ്ണവേഷമണിഞ്ഞ് കഥകളി
പാലക്കാട് ∙ വനിതാ കഥകളിയരങ്ങിൽ മറ്റൊരു പുത്തൻ ചുവടുമായി കല്ലേക്കുളങ്ങര കഥകളി ഗ്രാമം. ഒരു വനിത രചിച്ച 10 ആട്ടക്കഥകൾ വനിതകൾ തന്നെ ഒരേ ദിവസം അരങ്ങിലെത്തിക്കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. നാളെയും മറ്റന്നാളും ചെമ്പൈ സംഗീത കോളജിൽ നടക്കുന്ന കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാർഷികാഘോഷത്തിലാണു
ഷൊർണ്ണൂർ ∙ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2025ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി കലാകാരന്മാർക്ക് പുറമേ ഈ വര്‍ഷം ഒരു കലാനിരൂപകനെക്കൂടി പുരസ്കാരം നല്കിയാദരിക്കാൻ തീരുമാനിച്ചു. പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ വി.കലാധരനാണ് പുരസ്കാരം.
വിഷുക്കണി ഇല്ലാതിരുന്ന ബാല്യത്തിൽനിന്നു ജീവിതപ്പച്ചയിലേക്കുള്ള ദൂരം. മലയാളത്തിന്റെ മഹാനടൻ കലാമണ്ഡലം ഗോപിയുടെ ജീവിതക്കാഴ്ചകൾ. ∙ വിഷുക്കാലമെത്തി, മനസ്സിൽ ബാല്യത്തിന്റെ പൂത്തിരി കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ആശാന്റെ മുഖത്ത് വിഷാദം. ‘ആഹാരത്തിനു വകയില്ലാതിരുന്ന കാലത്ത് ആഘോഷത്തെപ്പറ്റി ആരോർക്കാൻ’ എന്ന നർമം കൊണ്ട് ക്ഷണനേരത്തിൽ സങ്കടം മായ്ച്ച് അൽപനേരം പഴങ്കഥ പറഞ്ഞു.
കോട്ടയ്ക്കൽ ∙ ഭീമനായും ബാഹുകനായും നളനായുമെല്ലാം പകർന്നാടി വിസ്മയിപ്പിച്ച നടനേതിഹാസം കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു. ‘ശരീരം വഴങ്ങുന്നില്ല. കാലുകൾക്കു വേദനയുണ്ട്. കൂടുതൽ നേരം നിൽക്കാൻ കഴിയില്ല. അരങ്ങിൽനിന്നു പിൻവാങ്ങുകയാണ്’– കഥകളി ആചാര്യൻ വേദനയോടെ പറയുന്നു. ജനുവരി 11ന് തൃശൂരിൽ ‘മനോരഥം’ എന്ന തന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിൽ ഇനി അരങ്ങിലേക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഗുരുവായൂരിലും കോട്ടയ്ക്കലിലും മാത്രമാണു വേഷമിട്ടത്. എന്നാൽ, 25നു തുടങ്ങുന്ന കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിൽ അദ്ദേഹമില്ല.
Results 1-10 of 116