Activate your premium subscription today
ഡോ. ആർ. ചിദംബരം നേതൃത്വം നൽകിയ പൊഖ്റാൻ– 1 (1974), പൊഖ്റാൻ– 2 (1998) എന്നീ വിജയകരമായ പരീക്ഷണങ്ങളാണ് ആഗോള തലത്തിൽ ആണവ ശക്തിയെന്ന ഇന്ത്യയുടെ പദവി ഉറപ്പിച്ചത്. 1998 ലെ പരീക്ഷണത്തിനു പിന്നാലെ വ്യക്തിപരമായി അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പരീക്ഷണം വിജയിച്ചെന്ന ഇന്ത്യയുടെ വാദത്തിൽ പാശ്ചാത്യ രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആണവ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം എന്നോടു സംസാരിച്ചു.
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണമായിരുന്നു 'ബുദ്ധൻ ചിരിച്ച’ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണവും 1998ലെ ഓപ്പറേഷൻ ശക്തിയും. 1972 സെപ്റ്റംബർ 7നാണ് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആണവ
ആയിരം ആണവ പോർമുനകൾ ലക്ഷ്യമിട്ടുള്ള ചൈനയുടെ ആണവായുധ ശേഖരം ഇതുവരെ അറുനൂറിലേക്കെത്തിയെന്ന് യുഎസ് റിപ്പോർട്ട്. ചൈനയുടെ പീപ്പിൾ ലിബറേഷൻ ആര്മിയിൽ വ്യാപകമായ അഴിമതി അരങ്ങേറുന്നുണ്ടെങ്കിലും 2030ൽ ചൈനയുടെ ആണവ പോർമുനകൾ ആയിരത്തിലെത്തുമത്രെ. ചൈനയുടെ പൊതു പ്രതിരോധ ബജറ്റ് 2023ൽ 220 ബില്യൺ ഡോളറായി വർധിച്ചതായും
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി 2023ൽ പുട്ടിൻ ചൈനയിലെത്തിയപ്പോൾ ഒരു ചിത്രം പുറത്തുവന്നു. ഒരു കറുത്തപെട്ടി കൈവശമുള്ള റഷ്യൻ നാവികസേന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നടക്കുന്നതായിരുന്നു ചിത്രം.ആണവ ആയുധങ്ങളെ ലോഞ്ച് ചെയ്യാനുളള കമാൻഡിനും
37 വർഷം മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ആ അന്തരീക്ഷത്തിൽ ഭീതിപരത്തുന്നു. നിരവധി സിനിമകളും സീരീസുകളും ഈ സംഭവത്തെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ 2006ൽ നിഗൂഢമായ മറ്റൊരു ചെർണോബിൽ ദുരന്തം നടന്നുവെന്നും അതിന്റെ ഫലമായി ആ
യുദ്ധമില്ലാത്ത ലോകം എന്ന പ്രതീക്ഷയുടെ മോഹപുഷ്പമാണു നൊബേൽ സമാധാന സമ്മാനം. 2017ൽ അതു ലഭിച്ചത് ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ഐ ക്യാൻ) എന്ന സംഘടനയ്ക്കാണ്. ഇക്കൊല്ലം സമ്മാനം നേടിയതു ജപ്പാനിലെ, ആണവബോംബിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധമുക്തമായ ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനാണ് അംഗീകാരം. ആണവബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് 80 വർഷത്തിനുശേഷം ഒരു നൊബേൽ സമ്മാനം...! 1945 ഓഗസ്റ്റ് 6: അമേരിക്ക ഹിരോഷിമയിൽ ‘ചിന്നപ്പയ്യൻ’ (LITTLE BOY) എന്ന യുറേനിയം ബോംബിട്ടു. ഒരു ലക്ഷത്തിനാൽപതിനായിരത്തിലധികം പേർ ആണവപ്രസരണത്തിൽ വെന്തെരിഞ്ഞു നാമാവശേഷരായി. ഓഗസ്റ്റ് 9: ഹിരോഷിമയ്ക്കു പിന്നാലെ അമേരിക്ക നാഗസാക്കിയിൽ തടിമാടൻ (FAT MAN) എന്ന പ്ലൂട്ടോണിയം ബോംബിട്ടു. മുക്കാൽലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളുടെയും പേരുകളിലെ ‘ആണത്തം’ നോക്കണേ...! സഹസ്രസൂര്യന്മാരുടെ ശക്തിയുമായി ലോകസമാധാനത്തിനു നേരെ കൊഞ്ഞനം കാട്ടി ആണവായുധയുഗം പിറന്നു. ഹിരോഷിമാവാസികളിൽ 35 ശതമാനവും നാഗസാക്കിവാസികളിൽ 25 ശതമാനവും വെന്തുവെണ്ണീറായി. ദുരന്തഭാരം പേറിയവരിൽ
അടുത്തിടെ, ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള കുച്ചൈക്കോട്ട് ബെൽത്താരി ചെക്ക് പോയിന്റിനു സമീപം വാഹനത്തിൽ നിന്ന് ഏകദേശം 50 ഗ്രാം വരുന്ന ഒരു വസ്തു പിടിച്ചെടുത്തു. കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന്. പക്ഷേ രാജ്യാന്തര വിപണിയിൽ ആ വസ്തുവിന്റെ വില കേട്ടാൽ ഞെട്ടും. ഏകദേശം 850 കോടി രൂപ! അത്യുഗ്ര റേഡിയോ ആക്ടീവ് മൂലകമായ കലിഫോർണിയമായിരുന്നു അത്. ഇത്രയേറെ വിലപ്പെട്ട മൂലകമായതിനാൽത്തന്നെ സംഗതി വലിയ വാർത്തയായി. അന്നേരമാണ് പലരും അറിയുന്നതുതന്നെ, സ്വർണത്തേക്കാളും പ്ലാറ്റിനത്തേക്കാളും വജ്രത്തേക്കാളും വിലയുള്ള ഇത്തരം വസ്തുക്കളും കള്ളക്കടത്തുകാര്ക്ക് പ്രിയപ്പെട്ടതാണെന്ന്. സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, കുച്ചൈക്കോട്ട് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് കലിഫോർണിയം പിടിച്ചെടുത്തതും മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയതും. ഈ റേഡിയോ ആക്ടീവ് മൂലകത്തെക്കുറിച്ച് അന്വേഷിക്കാനായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ
കാലങ്ങൾക്കിപ്പുറവും തുടരുകയാണ് റഷ്യ –യുക്രെയ്ൻ യുദ്ധം. യുദ്ധഭൂമിയിൽ നിന്നു മറ്റൊരു നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യുക്രെയ്നിൽ സ്ഥിതി ചെയ്യുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളതുമായ സാപൊറീഷ്യ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം നടന്നു തീപിടിച്ചു. സാപൊറീഷ്യയുടെ കൂളിങ് ടവർ
കിറ്റാക്യുഷു എന്ന ജാപ്പനീസ് മഹാനഗരത്തിന്റെ ഭാഗങ്ങളിലൊന്നാണ് ജപ്പാനിലെ കൊക്കൂറ നഗരം. ജാപ്പനീസ് ചരിത്രത്തിൽ വലിയ സ്ഥാനമുള്ള നഗരമാണ് ഇത്. കൊക്കൂറയായിരിക്കും ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത നഗരങ്ങളിലൊന്ന്. കാരണം ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ ആണവാക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
ഇന്ന് ഹിരോഷിമ ദിനം. ലോകത്തെ ഞെട്ടിച്ച ഈ ദിനം ആണവസ്ഫോടനങ്ങളുടെ തിക്തഫലങ്ങൾ നമ്മുടെ മനസ്സിലെത്തിക്കുന്ന സംഭവമാണ്. ഈ സംഭവം കഴിഞ്ഞ് ഓരോ യുദ്ധങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും അതൊരു ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ലോകം ആശങ്കയോടെ കണ്ടു. തലനാരിഴയ്ക്ക് ആണവാക്രമണം ഒഴിഞ്ഞുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
Results 1-10 of 53