Activate your premium subscription today
തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്നുനടത്തുന്ന 10–ാംക്ലാസ്, ഹയർസെക്കൻഡറി തുല്യതാ പഠനത്തിന് പഞ്ചായത്ത്, നഗരസഭകൾ എന്നിവിടങ്ങളിലെ സാക്ഷരതാ പ്രേരക്മാർ മുഖേന റജിസ്റ്റർ ചെയ്യാം. പത്തിൽ 1950 രൂപയും, ഹയർസെക്കൻഡറിയിൽ 2600 രൂപയുമാണു ഫീസ്. www.literacymissionkerala.org വഴിയും
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേരാനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കുന്നതിന് 2027 വരെ സാവകാശം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള 5 വയസ്സ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്ത രക്ഷിതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഈ കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ്
മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ന്യൂഡൽഹി ∙ സിബിഎസ്ഇ കൂടുതൽ ക്ലാസുകളിൽ വരുന്ന അധ്യയന വർഷം മുതൽ കോംപിറ്റൻസി അധിഷ്ഠിത പാഠ്യപദ്ധതി നടപ്പാക്കും. 4, 5, 7, 8 ക്ലാസുകളിലാണു പുതിയ പുസ്തകങ്ങളും പാഠ്യപദ്ധതിയും നടപ്പാക്കുക. 5,8 ക്ലാസുകളിൽ ഇതിനു മുന്നോടിയായി ബ്രിജ് കോഴ്സുകളും അവതരിപ്പിക്കും. കഴിഞ്ഞ അധ്യയന വർഷം മുതലാണു പുതിയ ദേശീയ വിദ്യാഭ്യാസ
71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം സർവകലാശാലതന്നെ മറച്ചുവച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ കാലോചിത പരിഷ്കാരം കൊണ്ടുവരേണ്ട ഘട്ടമാണിത്. വാർഷിക പരീക്ഷാരീതി മാറി സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയശേഷം അടിക്കടിയുള്ള പരീക്ഷകൾ ഒഴിവാക്കാനാകാത്തതിനാലാണ് മൂല്യനിർണയത്തിൽ വികേന്ദ്രീകരണം നടപ്പാക്കിയത്. പരീക്ഷാ നടത്തിപ്പിനു സർവകലാശാലാതലത്തിൽ പരീക്ഷാ കൺട്രോളർ ഉണ്ട്. സ്വാശ്രയ കോളജുകളിലും പരീക്ഷാ കൺട്രോളർ ഉണ്ട്. പക്ഷേ, അത്തരം ഉത്തരവാദിത്തപ്പെട്ടവർ കടമ നിർവഹിക്കാത്തതാണ് ഇവിടെ സംഭവിച്ച വീഴ്ചയ്ക്കു കാരണം. സെമസ്റ്റർ സമ്പ്രദായമായതോടെ കോളജുകളിൽ
ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്കു തുല്യതാ സർട്ടിഫിക്കറ്റ് നൽകാനുള്ള ചുമതല യുജിസിയെ ഏൽപിക്കുന്നു. യുജിസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനുള്ള നിർദേശം കേന്ദ്രസർക്കാർ നൽകിയതായാണു വിവരം. 1925 ൽ രൂപീകൃതമായതു മുതൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ
കൊച്ചി ∙ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആക്കാനുള്ള തീരുമാനം സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നു വിലയിരുത്തൽ. ഭൂരിഭാഗം സിബിഎസ്ഇ സ്കൂളുകളും കഴിഞ്ഞ 2 വർഷമായി 6 വയസ്സ് നിബന്ധന പാലിക്കുന്നുണ്ടെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ
തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വർഷത്തിനു പകരം ഇനി 3 വർഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോൾ 3 വയസ്സിൽ പ്രീപ്രൈമറി സ്കൂളിൽ ചേരുന്ന വിദ്യാർഥികൾക്ക് അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വർഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സിൽ തന്നെയായിരിക്കും.
എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവായി. ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണ് ഗുണം ലഭിക്കുക. സമാന സാഹചര്യമുള്ള മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകുന്ന
Results 1-10 of 256