Activate your premium subscription today
ഫ്ലാറ്റിൽ ബോംബ് വച്ചിട്ടുണ്ടേ എന്നു കേട്ടപാടെ പാതിമുറിഞ്ഞ മീശയെക്കുറിച്ച് ആശങ്കപ്പെടാതെ ഇരുകയ്യിലും കുട്ടികളെയുമെടുത്ത് ഓടുന്ന എസ്ഐ പീതാംബരൻ. കയ്യിൽ കിട്ടിയ മിക്സിയും ടിവിയും വീട്ടുപകരണങ്ങളും വാരിക്കൂട്ടുന്ന ഭാര്യ രമണി. ഒരു തീപിടിത്തമുണ്ടായാൽ എങ്ങനെയൊക്കെയാകും ആളുകളുടെ ചിന്ത എന്നതു ‘സിഐഡി മൂസ’
കൊച്ചി ∙ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സ്കോളർഷിപ്പുകൾ (32.5 ലക്ഷം രൂപ, 24 ലക്ഷം രൂപ) നിധി ജേക്കബിന് ലഭിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ബിരുദധാരിയായ നിധി, സോഷ്യൽ ഇന്നവേഷൻ മേഖലയിൽ പ്രോഡക്ട്– സർവീസ് ഡിസൈനറാണ്. ബൽജിയം, ലിത്വാനിയ, ക്രൊയേഷ്യ എന്നീ
പ്ലേസ്മെന്റ് റെക്കോര്‍ഡുകളുടെ കാര്യത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് പഞ്ചാബിലെ ലവ്ലി പ്രഫഷനല്‍ യൂണിവേഴ്സിറ്റി (എല്‍പിയു) എല്ലാക്കാലവും നടത്തിയിട്ടുള്ളത്. ഈ മഹത്തായ പാരമ്പര്യത്തിന്റെ ചുവടു പിടിച്ച് 1.03 കോടി രൂപയുടെ (1,18,000 ഡോളര്‍) അവിശ്വസനീയമായ വാര്‍ഷിക ശമ്പള പാക്കേജോടുകൂടി
മേരി ക്യൂറിയുടെ പ്രത്യേകത ഓർമയില്ലേ ? രണ്ടു തവണ നൊബേൽ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി. ആ മേരി ക്യൂറിയുടെ പേരിലുള്ള ഗവേഷണ ഫെലോഷിപ് രണ്ടുതവണ ലഭിച്ച ഒരു മലയാളിക്കൊപ്പമാണ് 'കരിയർ ഗുരു' ഈയാഴ്ച. നേരത്തേ ഡോക്ടറൽ ഗവേഷണത്തിനും ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും യൂറോപ്യൻ കമ്മിഷന്റെ മേരി സ്ക്ലോഡോവ്സ്ക– ക്യൂറി
രാജ്യത്ത് 13.44% പേർ മാത്രം വിജയിച്ച പരീക്ഷയിൽ അഞ്ചാം റാങ്ക് നേടുക ചില്ലറ കാര്യമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലൂടെ 22-ാം വയസ്സിൽ ആ നേട്ടമാണ് അംറത് ഹാരിസ് സ്വന്തമാക്കിയത്. 600ൽ 484 മാർക്ക്. ദേശീയ തലത്തിലെ അഞ്ചാം റാങ്കും കേരളത്തിലെ ഒന്നാം
കോട്ടയം ∙ ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാർഥികൾ കഴിയുന്നത്ര പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണമെന്നും എപ്പോഴും അറിവുകൾ പുതുക്കിക്കൊണ്ടിരിക്കണമെന്നും ഷെറിൻ സൂസൻ ചെറിയാനും ഷാജില സലിമും പറയുന്നു. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർഥികളായ ഇവർ ഇനി യുഎസിലെ ടെനിസി സർവകലാശാലയിൽ
വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
Two roads diverged in a wood, and I took the one less traveled by, And that has made all the difference. - Robert Frost ഇംഗ്ലിഷ് ക്ലാസിൽ പഠിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ കവിതയിലെ ഈ അവസാന വരികൾ ബി.സായികൃഷ്ണ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും
ഹാപ്പിനസ് റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇന്ത്യ എപ്പോഴും താഴെനിൽക്കുന്നത്? ആളുകളുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സന്തോഷം കൂടുന്നില്ല. ആളുകൾ കൺസ്യൂം ചെയ്താലേ രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടൂ താനും. ഈ വൈരുധ്യത്തെ എങ്ങനെ നേരിടും ?’ ഈ വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയുടെ
Results 1-10 of 480