Activate your premium subscription today
മീറ്റിങ്, മിനിറ്റ്സ്, റിപ്പോർട്ട്സ്, ഫോളോ അപ്പ്...ഈ വരികൾ വായിക്കുമ്പോൾ മത്സരാധിഷ്ഠിതമായ തൊഴിൽരംഗത്തു ജോലിചെയ്യുന്നവർക്ക് അവരവരുടെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്താൻ തോന്നും. എത്ര മീറ്റിങ് ഞാൻ കണ്ടതാ... എന്നു തോന്നിയാലും സാരമില്ല. ഈ ആഴ്ച മാത്രം നിങ്ങൾ എത്ര മണിക്കൂർ ഓൺലൈൻ ഓഫ്ലൈൻ
പഠനമാർഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്സുകളിൽ ചേർക്കണമെന്നു തീരുമാനിക്കാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കളേറെ. ജീവിതവിജയം കൈവരിച്ചവരെക്കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്നു വിചാരിക്കുന്നവരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്കു പഠിക്കാൻ കഴിയാതെ പോയ കോഴ്സിൽ മകനോ മകളോ
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വരുമ്പോൾ കേരളമാകെ ഒരു സ്കൂളിനെയോർത്ത് അഭിമാനിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിൽ പൂർണ്ണമായും ഇല്ലാതായ വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ദുരന്തത്തെയെല്ലാം അതിജീവിച്ച് 100 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷ്യം
കളിച്ചു നടക്കാതെ ഡിഗ്രി എഴുതി പാസാകൂ. എന്നിട്ട് സർക്കാർ ജോലിക്ക് അപേക്ഷിക്ക്’ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ കോടികൾ സമ്പാദിക്കുമ്പോഴും കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ അമ്മ ഉപദേശിച്ചത് ഇങ്ങനെയാണ്. ക്രിക്കറ്റ് ഒരിക്കലും ‘സെറ്റിൽഡ് പ്രഫഷൻ’ അല്ല എന്നാണ് അമ്മയുടെ വശം എന്നു രാഹുൽ പറയുന്നു. എന്നാൽ
ചോദ്യം: ഞാൻ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയാണ്. ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ ?ഇമ്മാനുവൽ ഉത്തരം: വിഭവങ്ങളുടെ ഉപയോഗം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം, ഉപഭോഗം, വിതരണം, വിപണി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഇക്കണോമിക്സ്.
ഇന്ത്യയില്‍ പലരുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ്. കഷ്ടപ്പെട്ടു പഠിച്ച് ഐഎഎസും ഐപിഎസുമൊക്കെ സ്വന്തമാക്കിയാല്‍ പിന്നെ അതിനെ ചുറ്റിപ്പറ്റിയാകും ഭാവിജീവിതത്തിലെ സ്വപ്നങ്ങള്‍. എന്നാല്‍,കിട്ടിയ ഐപിഎസ് ജോലി പോലും രാജിവച്ച് വ്യത്യസ്തമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മടിക്കാത്ത ഒരാളെ
ഒരു ഉൽപന്നത്തിനായുള്ള വിഭവസമാഹരണം, ഉൽപാദനം, ചരക്കുനീക്കം, വിൽപന എന്നിവയെ എല്ലാം ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് പഠനശാഖയാണ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. നിർമിച്ച ഉൽപന്നം വിൽപനയ്ക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക്സിന്റെ ധർമം. അതായതു സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്സ്. ഇ കൊമേഴ്സും
ഇഷ്ടസിനിമകളും ഗെയിമുകളും എത്ര നേരം കളിച്ച് സമയം കളയും? വേനവലധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും ആകെ കൺഫ്യൂഷനിലാണ്. വേനവലധി എങ്ങനെ നന്നായി ചെലവഴിക്കാം എന്നാണ് ചോദ്യമെങ്കിൽ അവധിക്കാലം കളികൾക്കൊപ്പം ഇത്തിരി കാര്യവുമാകാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മനോരമ ഹൊറൈസണും
ജോലിസ്ഥലത്തെ ആദ്യ ദിനം ഒാർമയുണ്ടോ? അപ്പോയിൻമെന്റ് ലെറ്ററുമായി മേലധികാരിയെ സമീപിച്ച ദിവസം. പുതിയ സഹപ്രവർത്തകർ, ആദ്യമായി ചെയ്ത ജോലി, ആദ്യമായി നേടിയ പ്രശംസ... അതുമല്ലെങ്കിൽ മേലധികാരിയിൽനിന്ന് ആദ്യമായി കേട്ട വഴക്ക്. ഇൗ വരികൾ വായിക്കുന്ന ചിലരെങ്കിലും ജോലിയിൽ പത്തുവർഷത്തിലധികം
സിവിൽ സർവീസസ് പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമതെത്തിയ ആൽഫ്രഡ് തോമസ് (അഖിലേന്ത്യാ റാങ്ക് 33), സോണറ്റ് ജോസ് (റാങ്ക് 54) എന്നിവർ കോട്ടയത്ത് മനോരമയിൽ സംഘടിപ്പിച്ച ‘ജേതാക്കളോടൊപ്പം’ പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അഞ്ചാം ശ്രമത്തിലാണു ആൽഫ്രഡ് വിജയം നേടിയത്.ഡൽഹി ടെക്നോളജിക്കൽ
Results 1-10 of 2098