Activate your premium subscription today
ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലകളിലോ അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഡിലോയ്റ്റ് ഇന്ത്യയുടെ ഡിജിറ്റല്‍ എക്സലന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിമാസം 30,000 രൂപയാണ് ഇന്റേഷണ്ഷിപ് തുക. മേയില്‍ ആരംഭിക്കുന്ന ഇന്റേണ്‍ഷിപ് രണ്ടു മുതല്‍ ആറു മാസം വരെ
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് National School of Drama, Bahawalpur House, Bhagwandas Road, New Delhi– 110001; ഫോൺ: 011-23389402; nationalschoolofdrama@gmail.com; വെബ്: www.nsd.gov.in / www.onlineadmission.nsd.gov.in. ഇവിടത്തെ 3 വർഷ
ഇന്നു നാം കാണുന്ന തരത്തിലുള്ള ഷെഫുമാരുടെ യൂണിഫോം ആദ്യമായി ഡിസൈൻ ചെയ്തവരിലൊരാളാണ് മാരീ ആങ്ത്വാൻ കാറാമ് (Marie Antoine Careme) എന്ന ഫ്രഞ്ച് ഷെഫ്. ഭക്ഷണവിദഗ്ധൻ എന്നതിലുപരി നല്ല വായനക്കാരനും ഡിസൈനറുമൊക്കെയായിരുന്നു അദ്ദേഹം. പാചകത്തിനിടെ കറിക്കൂട്ടുകളും എണ്ണയുമൊക്കെ തെറിച്ച് എളുപ്പം ഉടുപ്പ് അഴുക്കാവാൻ
മെഡിക്കൽ, സർജിക്കൽ മേഖലകളിൽ ഡോക്ടർമാരായി പ്രഫഷനൽ മികവു നേടാൻ കുറഞ്ഞത് പിജി ബിരുദം / ഡിപ്ലോമ കൂടിയേ തീരൂ. ഇന്ത്യയിലെ ഒട്ടെല്ലാ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിനുമുള്ള പൊതുപരീക്ഷയായ നീറ്റ്–പിജി 2025ന്റെ (National Eligibility-cum-Entrance Test – Post Graduate 2025) ചുമതല
റാഫി സംവിധാനം ചെയ്ത ‘റോൾ മോഡൽസ്’ എന്ന സിനിമയിലെ ഗൗതം മോനോനും ബോസുമായുള്ള രംഗം മിക്ക ഒാഫിസുകളിലും ഇപ്പോഴും സംഭവിക്കാറുണ്ട്. ചൂടാകുന്ന ബോസിനെയും ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ഗൗതം മേനോനെയും സിനിമയിൽ കാണാമെങ്കിലും ജീവിതത്തിൽ എപ്പോഴും ജോലിക്കാർ അങ്ങനെ കയ്യും കെട്ടി നിൽക്കുമെന്നു മേലധികാരികൾ
എന്റെ അമ്മയുടെ അമ്മ ലീല സ്റ്റേജ് നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. അമ്മ ഷീലയും ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ സജീവമായിരുന്നു. അച്ഛന്റെ അമ്മ ദേവകി എഴുത്തിലായിരുന്നു കഴിവു പ്രകടിപ്പിച്ചത്. അമ്മമ്മ കവിതകൾ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നൊക്കെയായിരിക്കണം,
വഴികാട്ടികളായി പലകാലത്തും പല മനുഷ്യർ വന്നിട്ടുണ്ട്. പക്ഷേ, വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചത് രണ്ടു പുസ്തകങ്ങളാണ്. ഞാൻ ആദ്യമായി വായിച്ച പുസ്തകം ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ ‘സഞ്ചാരിയുടെ ദൈവം’ ആണ്. ഞാൻ സെമിനാരിയിൽ പഠിക്കുന്ന സമയം. ബോബി അച്ചൻ ക്ലാസ് എടുക്കാന്‍ വന്നിരുന്നു. അന്നദ്ദേഹം
ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ക്ഷമിക്കുക. നിത്യജീവിതത്തിൽ മാത്രമല്ല, കരിയറിലും കണക്കിന്റെ സാധ്വീനമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കണക്കു പുസ്തകം അടച്ചുവച്ചവർ പോലും എംഎസ് എക്സൽ കളങ്ങളിൽ അക്കമിട്ട് നിറയ്ക്കുമ്പോൾ ഡേറ്റ കൊണ്ടുള്ള കളിയിൽ രക്ഷപ്പെടാൻ കൂട്ടിനു
തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് ആണ് ആഗോള സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. നോർഡിക് രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ഡെൻമാർക്ക് (2), ഐസ്ലൻഡ് (3), സ്വീഡൻ (4), നോർവേ (7) എന്നിവയെല്ലാം മുൻനിരയിലുണ്ട്. വടക്കൻ യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. ഫിന്നിഷും സ്വീഡിഷുമാണ് ഫിൻലൻഡിലെ ഔദ്യോഗിക ഭാഷകൾ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ജേക്കബിന്റെ സ്വർഗരാജ്യം’ സിനിമയിലെ മികച്ച ഡയലോഗ് ഏതെന്നു ചോദിച്ചാൽ ‘ജീവിതം പഠിക്കാൻ ഒരു പാട് ദൂരമൊന്നും പോകേണ്ട ജെറി....’ എന്നു ഫിലിപ്പ് പറയുന്ന ഡയലോഗാവും മനസ്സിൽ തെളിയുക. ജെറിയുടെ ജീവിതം വഴിതിരിച്ചു വിടുന്ന ഡയലോഗ് ഇപ്പോഴും വാട്സാപ് സ്റ്റാറ്റസായും ഫോർവേഡായും
Results 1-10 of 1382