Activate your premium subscription today
ബിരുദ പഠനത്തിനു ശേഷം എതെങ്കിലും ഒരു ജോലി നേടുക എന്ന ലക്ഷ്യത്തോടെയാണ് അബിഷ പിഎസ്സി പരിശീലനത്തിന്റെ കോർട്ടിലേക്ക് ഇറങ്ങിയത്. ആ ലക്ഷ്യം പിഴച്ചില്ല. വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കിന്റെ തിളക്കത്തോടെയാണ് വോളിബോൾ താരംകൂടിയായ അബിഷയുടെ വിക്ടറി. 1.36 ലക്ഷം പേരെഴുതിയ
ഐടി മേഖലയില്‍ പഠനം നടത്തിയവരെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗൂഗിളില്‍ ഒരു ജോലി. ഗൂഗിളില്‍ ലഭിക്കുന്ന മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഓഫിസ് അന്തരീക്ഷവും ഈ ബ്രാന്‍ഡിനോടുള്ള സുപരിചിതത്വവുമൊക്കെയാകാം ഇതിന്റെ കാരണങ്ങള്‍. ഗൂഗിളില്‍ തൊഴില്‍ അഭിമുഖത്തിന്
ജിദ്ദ ∙ സൗദി അറേബ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്നും ഈ ബന്ധത്തിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിനു പരിമിതികളില്ലാത്ത സാധ്യതകളാണുള്ളത്.
തഹാവൂർ റാണ– ഈയൊരൊറ്റപ്പേര് ഇന്ത്യയെ ഓർമിപ്പിക്കുന്നത് 2008 നവംബർ 26ന് മുംബൈയുടെ നെഞ്ചിൽവീണ നിരപരാധികളുടെ ചോരയെയാണ്. തോർന്നു തീരാത്ത കണ്ണീരിന്റെ ഉപ്പു പുരണ്ടു നീറുന്ന, ഇനിയുമുണങ്ങാത്തൊരു മുറിവിനെയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനായത് രാജ്യത്തിന്റെ നേട്ടമാണ്. അതിൽ ഏറെ സന്തോഷവാനാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കണ്ണോത്തെ പി.വി.മനേഷ്. മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ അംഗമായിരുന്നു മനേഷ്.
കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. ∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ? കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഎം.
കീഴ്ശാന്തി കൂടൽമാണിക്യം ദേവസ്വം കീഴ്ശാന്തി (കാറ്റഗറി നമ്പർ 19/2023) തസ്തികയുടെ അഭിമുഖം മാർച്ച് 3നു രാവിലെ 9 മുതൽ തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടക്കും. മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നിശ്ചിത
Q എന്തുകൊണ്ടാണ് ഫെയ്സ്ബുക് പോസ്റ്റിൽനിന്നു സിപിഎമ്മിനെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കിയത്? A അക്രമ രാഷ്ട്രീയത്തിന് എക്കാലവും ഞാൻ എതിരാണ്. കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യാത്രയിൽ ഞാനും പങ്കാളിയായിരുന്നു. സ്വയംസന്നദ്ധരായി എത്തിയ വൊളന്റിയർ സംഘമാണ് എന്റെ ഫെയ്സ്ബുക് പേജ് കൈകാര്യം ചെയ്യുന്നത്. കൃപേഷിന്റെയും ശരത്ലാലിന്റെയും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് അവർ പോസ്റ്റർ പങ്കുവച്ചിരുന്നു. ആ പോസ്റ്ററിൽ ഉപയോഗിച്ചിട്ടുള്ള ഭാഷ എന്റെ രീതിക്കു യോജിക്കുന്നതല്ലെന്നു ബോധ്യമായപ്പോഴാണ് അതു നീക്കാൻ നിർദേശിച്ചത്.
സർട്ടിഫിക്കറ്റ് പരിശോധന ദേവസ്വം റിക്രൂട്മെന്റ് ബോർഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 21/2023) തസ്തികയിലേക്ക് 2024 ജൂൺ 30ന് നടത്തിയ ഒഎംആർ പരീക്ഷയ്ക്കു ഹാജരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 18ന് തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ രാവിലെ 10.30 മുതൽ നടക്കും.
1955ൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനുശേഷം സിപിഡബ്ല്യുഡിയിൽ (സെൻട്രൽ പിഡബ്ല്യുഡി) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ശേഷം നിലവിൽ ഓക്ലൻഡിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കുന്ന ഭാസ്കർ പാലിയത്തുമായി സിന്ധു പൊന്നൂസ് നടത്തിയ അഭിമുഖം.
ന്യൂഡല്‍ഹി ∙ താൻ ദൈവമല്ല, മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പോഡ്കാസ്റ്റിൽനിന്നുള്ള പ്രധാന ഭാഗങ്ങൾ ട്രെയിലറിലുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗത്തെപ്പറ്റി മോദി പോഡ്കാസ്റ്റിൽ പറയുന്നുണ്ട്. ‘‘അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം. ഞാന്‍ മനുഷ്യനാണ്, ദൈവമല്ല’’– മോദി പറഞ്ഞു.
Results 1-10 of 97