Activate your premium subscription today
ജോലിസ്ഥലത്തെ ആദ്യ ദിനം ഒാർമയുണ്ടോ? അപ്പോയിൻമെന്റ് ലെറ്ററുമായി മേലധികാരിയെ സമീപിച്ച ദിവസം. പുതിയ സഹപ്രവർത്തകർ, ആദ്യമായി ചെയ്ത ജോലി, ആദ്യമായി നേടിയ പ്രശംസ... അതുമല്ലെങ്കിൽ മേലധികാരിയിൽനിന്ന് ആദ്യമായി കേട്ട വഴക്ക്. ഇൗ വരികൾ വായിക്കുന്ന ചിലരെങ്കിലും ജോലിയിൽ പത്തുവർഷത്തിലധികം
ഫ്രഞ്ച് ദാർശനികനും ശാസ്ത്രജ്ഞനുമായിരുന്ന റെനേ ഡെക്കാർട് (René Descartes : 1596–1650) പറഞ്ഞ ലത്തീൻ ഭാഷയിലെ പ്രശസ്തവാക്യമുണ്ട് : ‘Dubito, ergo cogito, ergo sum’. ‘എനിക്കു സംശയമുണ്ട്, അതുകൊണ്ടു ഞാൻ ചിന്തിക്കുന്നു, അതുകൊണ്ടു ഞാൻ ഞാനാണ്’ എന്നു സാരം. അതായത്, ഓരോ മനുഷ്യന്റെയും വ്യക്തിത്വം നിർണയിക്കുന്നത് സ്വന്തം ചിന്തകളാണ്. ശ്രീബുദ്ധൻ എന്ന വാക്കു കേൾക്കുമ്പോൾ ദയ, കാരുണ്യം, സ്നേഹം, ശാന്തി, സമാധാനം തുടങ്ങിയവ നമ്മുടെ മനസ്സിലേക്കു വരുന്നു. ആ മഹാമനുഷ്യന്റെ ചിന്തകൾ ആ വഴിക്കാകയാൽ അദ്ദേഹത്തിന്റെ അനന്യവ്യക്തിത്വം അത്തരത്തിൽ രൂപപ്പെട്ടു. അത് ജനകോടികളെ ശക്തമായി സ്വാധീനിച്ചു. നേരേമറിച്ച് പോക്കറ്റടിച്ചും ഭവനഭേദനം നടത്തിയും കഴിയുന്നയാളിന്റെ ചിന്ത എങ്ങനെയെങ്കിലും അന്യന്റെ പണം അപഹരിക്കണമെന്നാണ്. അതിൽ അനീതിയോ അധാർമ്മികതയോ അയാൾ കാണുന്നില്ല. കാതറീൻ മേയോ എന്ന വംശവെറി പിടിച്ച അമേരിക്കൻ ചരിത്രകാരി ഇന്ത്യയെ അടിമുടി പരിഹസിച്ച് ‘മദർ ഇന്ത്യ’ എന്ന വിഷലിപ്തമായ ഗ്രന്ഥം 1927ൽ പ്രസിദ്ധപ്പെടുത്തി. അതെക്കുറിച്ച് ‘ഓട പരിശോധിച്ചവരുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി പ്രതികരിച്ചു. മേയോയുടെ ദുഷിച്ച ചിന്തയാണ് അവരുടെ ആക്ഷേപകരമായ വ്യക്തിത്വം രൂപപ്പെടുത്തുകയും, ഈ കുത്സിതകൃതിയുടെ രചനയിലേക്ക് അവരെ നയിക്കുകയും ചെയ്തത്.
കൊച്ചി ∙ നേരിടേണ്ടിവന്നത് കടുത്ത തൊഴിൽ ചൂഷണവും പീഡനവുമെന്ന് കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ മനുഷ്യത്വപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിട്ടവർ അടുത്തിടെ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കൊച്ചി ∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാർ. ടാർഗറ്റ് നേടിയില്ലെങ്കിൽ ബെൽറ്റ് കൊണ്ട് അടിക്കുന്നതിനൊപ്പം അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുക, തോർത്ത് നനച്ച് അടിക്കുക, പഴം ശരീരത്തിലേക്ക് എറിയുക, മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നവയെല്ലാം പതിവായിരുന്നെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയം വലിയ തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകാറുള്ളതെന്നും ഇവർ പറയുന്നു.
ഒരിക്കലെങ്കിലും ജോലിക്കായി ഇന്റർവ്യൂവിനു പോയിട്ടുള്ളവരും ഇന്റർവ്യൂ നടത്തിയിട്ടുള്ളവരുമായിരിക്കും ഇൗ വരികൾ വായിക്കുന്നത്. സിനിമയിലെ ഇന്റർവ്യൂ രംഗങ്ങൾക്ക് ജീവിതവുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ പലതാവും ഉത്തരം. വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ സിനിമയിലെ ഇന്റർവ്യൂ രംഗം ഒാർമയില്ലേ? ഇംഗ്ലിഷ്
നാടോടിക്കാറ്റ് സിനിമയിൽ ഒാഫിസിൽ നിന്നും പുറത്താക്കുമ്പോൾ ഗേറ്റിൽ വച്ചു ദാസനും വിജയനും വിളിച്ചു പറയുന്ന ഡയലോഗുകൾ ഒാർമയില്ലേ? അത്രനാളും ജോലി ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരെ ചീത്ത പറഞ്ഞ് ഇങ്ക്വിലാബ് വിളിച്ചു പടിയിറങ്ങുന്ന രംഗം. ജോലി രാജി വയ്ക്കുമ്പോള്‍ പറയാൻ പാടില്ലാത്ത 10 കാര്യങ്ങള്‍ അറിയാം, സിനിമയിൽ
പ്രതിസന്ധികൾ ജീവിതത്തോടു പൊരുതേണ്ട സമയമാണ്. അല്ലാതെ അവസാനിപ്പിക്കേണ്ട സമയമല്ല– കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. വർഗീസ് പി.പുന്നൂസ് പറയുന്നു: പ്രതിസന്ധികൾ വരുമ്പോൾ രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാം: ആരോഗ്യകരവും രോഗാതുരവും. തന്റെ മുന്നിലുള്ള പ്രശ്നം
ജീവിതത്തില്‍ വിജയം നേടിയവരെന്ന് ലോകം അംഗീകരിക്കുന്ന ഓരോരുത്തരെയും എടുത്തു നോക്കൂ. പലപ്പോഴും തത്വാധിഷ്ഠിതമായിരിക്കും അവരുടെ ജീവിതങ്ങള്‍. തത്വമെന്നു പറയുമ്പോള്‍ വിഘടനാവാദവും പ്രതിക്രിയാവാദവും എതിര്‍ചേരിയിലാണെങ്കിലും അന്തര്‍ധാര ശക്തമായിരുന്നു എന്ന് പറയുന്നത് പോലുള്ള കടുകട്ടി തത്വങ്ങളല്ല. ലളിതമായതും നടപ്പാക്കാന്‍ എളുപ്പമുള്ളതുമായ തത്വങ്ങളാണ് ജീവിതവിജയം നേടിയവരെ വഴിനടത്താറുള്ളത്. അത്തരത്തില്‍ നിങ്ങള്‍ക്കും ജീവിതത്തില്‍ പിന്തുടരാന് പറ്റിയ ചില 6 തത്വങ്ങള്‍ അടുത്തറിയാം.
‘അധ്യാപനം ഒരു അപകടകരമായ ജോലി?’ – കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും അധ്യാപകരുടെ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള തലക്കെട്ടിലും സമാനമായ ശീർഷകങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന വിഷയമാണിത്. ഇതിന്റെ അടിസ്ഥാനമെന്താണ്? കേരളത്തിലെ അധ്യാപകർ (അതിൽ തന്നെ ബഹുഭൂരിഭാഗവും ഹയർ സെക്കൻഡറി) ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ
ജോലിസ്ഥലത്തെ അമിത സമ്മര്‍ദം നമ്മുടെ പ്രഫഷനല്‍ വളര്‍ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള്‍ പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്ലൈന് പ്രഫഷറുകളും ടാര്‍ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്‍ദമകറ്റാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ. 1.
Results 1-10 of 90