Activate your premium subscription today
പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പുനരുദ്ധാരണനിധി പദ്ധതി നിലവിൽ വന്നെങ്കിലും നിരാശയാണ് ബാക്കി. ഈ പദ്ധതിവഴി അടുത്ത 5 വർഷത്തിനുള്ളിൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. സഹകരണ സംഘങ്ങൾ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി, നിശ്ചിത സ്കോർ നേടി, യൂണിറ്റ് ഇൻസ്പെക്ടർ അടങ്ങിയ പ്രാദേശിക കമ്മിറ്റി മുതൽ സഹകരണമന്ത്രി ഉൾപ്പെട്ട സംസ്ഥാനതല ഉന്നതസമിതി വരെയുള്ള നാലു കമ്മിറ്റികൾ അപേക്ഷ പരിശോധിച്ച് സഹായം ലഭിക്കാൻ 5 വർഷമെങ്കിലും എടുക്കും. അതുകൊണ്ടുതന്നെ, ഈ പദ്ധതിയിലൂടെ സഹകരണ മേഖലയുടെ വിശ്വാസം വീണ്ടെടുക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കിന്റെ കീഴിലുള്ള അർബൻ ബാങ്കുകളിൽ തയാറാക്കുന്ന ഓഡിറ്റ് മാന്വൽ അതേപടി പകർത്തി നിയമമുണ്ടാക്കിയതാണ് പദ്ധതിയുടെ ഏറ്റവും വലിയ ന്യൂനത. സഹായം തേടുന്ന സംഘത്തിന്റെ സാമ്പത്തികനില വിലയിരുത്താനുള്ള മാനദണ്ഡങ്ങൾ പലതും ഗുണകരമല്ല. ഡെറ്റ് ഇക്വിറ്റി റേഷ്യോ, ഡെറ്റ് ടു അസറ്റ് റേഷ്യോ, നെറ്റ് ഓൺ ഫണ്ട് ടു വർക്കിങ് ക്യാപ്പിറ്റൽ തുടങ്ങിയ മാനദണ്ഡങ്ങൾ
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ തസ്തികകളിലെ ഇരുനൂറോളം ഒഴിവിലാണ് വിജ്ഞാപനം. ഒാൺലൈൻ
സഹകരണ മേഖലയിൽ ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ക്ലാർക്ക് മുതൽ മേലോട്ടുള്ള തസ്തികകളിലെ നിയമനത്തിന് ബിരൂദം കഴിഞ്ഞുള്ള ഹയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (എച്ച്ഡിസി), 10 കഴിഞ്ഞുള്ള ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (ജെഡിസി) വേണം. ജെഡിസി 2025-26 പ്രവേശനത്തിനു 31നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. 2023 മാർച്ച് 31 വരെ ഇതു തുടരും. 'സഹകരണ നിക്ഷേപം കേരള വികസനത്തിന്' എന്നതാണ് 2023 ലെ 43-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ മുദ്രാവാക്യം. 9000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. ഇവർ ക്യാമ്പയിന്റെ ഭാഗം കേരള സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ
കേരളത്തിലെ സഹകരണ ബാങ്ക്/ സഹകരണ സംഘങ്ങളിലെ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു. വായ്പക്കാരനും ബാങ്കുമായി കൂടുതൽ ആശയ വിനിമയം ഇക്കാര്യത്തിലുണ്ടാകും. പണയം വച്ച സ്വർണത്തിന്റെ വില കുറയുമ്പോൾ അക്കാര്യം വായ്പ എടുത്ത വ്യക്തിയെ അറിയിക്കാനും ഭാഗികമായി പണമടച്ച് ലേലത്തിൽ നടപടികൾ നീട്ടിവയ്ക്കാനും
സഹകരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച സാഹചര്യത്തിൽ പുതിയ പലിശ നിരക്ക് നേടാനുള്ള നെട്ടോട്ടത്തിലാണ് നിക്ഷേപകർ. സഹകരണ ബാങ്കുകളിൽ സ്ഥിര നിക്ഷേപം പുതുക്കാനുള്ള നിക്ഷേപകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നിക്ഷേപം പുതുക്കുമ്പോൾ നിലവിലെ സ്ഥിര നിക്ഷേപം കാലാവധി
സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തവർ മരിച്ചാൽ തിരിച്ചടവിൽ 3 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവർക്ക് വായ്പാ കാലാവധിക്കുള്ളിൽ മാരകമായ അസുഖം ബാധിച്ച് കടം തിരിച്ചടക്കാൻ കഴിയാതെ വന്നാലും പരമാവധി 1.25 ലക്ഷം രൂപ ഇളവു നൽകും. സഹകരണ റിസ്ക് ഫണ്ടിൽ നിന്നാണ് സഹായം
സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. സർവ്വീസ് ബാങ്കുകളിലെ പലിശ കുടും സർവീസ് സഹകരണ ബാങ്കുകൾ, അർബൻ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, റീജിയണൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അഗ്രിക്കൾച്ചറൽ
തിരുവനന്തപുരം∙ സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് വഴി നിയമനവും വിജ്ഞാപനവും വൈകിയതോടെ സഹകരണ ബാങ്കുകളിൽ താൽക്കാലിക നിയമനങ്ങൾ വർധിക്കുന്നു.മുൻപ് വിജ്ഞാപനം വന്ന് ഒരു മാസത്തിനകം പരീക്ഷ നടത്തുകയും 3 മാസത്തിനകം റാങ്ക് പട്ടിക പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ 12നാണ് ഏറ്റവും അവസാനം വിജ്ഞാപനം
സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകനു 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണവകുപ്പ് മന്ത്രി മന്ത്രി വിഎൻ വാസവൻ. . സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ടു ലക്ഷത്തിൽ നിന്നും 5 ലക്ഷം ആയി വർധിപ്പിച്ചതോടെയാണിത്. സഹകരണ നിക്ഷേപ
Results 1-10 of 21