Activate your premium subscription today
എന്റെ അമ്മയുടെ അമ്മ ലീല സ്റ്റേജ് നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. അമ്മ ഷീലയും ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ സജീവമായിരുന്നു. അച്ഛന്റെ അമ്മ ദേവകി എഴുത്തിലായിരുന്നു കഴിവു പ്രകടിപ്പിച്ചത്. അമ്മമ്മ കവിതകൾ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നൊക്കെയായിരിക്കണം,
വഴികാട്ടികളായി പലകാലത്തും പല മനുഷ്യർ വന്നിട്ടുണ്ട്. പക്ഷേ, വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചത് രണ്ടു പുസ്തകങ്ങളാണ്. ഞാൻ ആദ്യമായി വായിച്ച പുസ്തകം ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ ‘സഞ്ചാരിയുടെ ദൈവം’ ആണ്. ഞാൻ സെമിനാരിയിൽ പഠിക്കുന്ന സമയം. ബോബി അച്ചൻ ക്ലാസ് എടുക്കാന്‍ വന്നിരുന്നു. അന്നദ്ദേഹം
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ജേക്കബിന്റെ സ്വർഗരാജ്യം’ സിനിമയിലെ മികച്ച ഡയലോഗ് ഏതെന്നു ചോദിച്ചാൽ ‘ജീവിതം പഠിക്കാൻ ഒരു പാട് ദൂരമൊന്നും പോകേണ്ട ജെറി....’ എന്നു ഫിലിപ്പ് പറയുന്ന ഡയലോഗാവും മനസ്സിൽ തെളിയുക. ജെറിയുടെ ജീവിതം വഴിതിരിച്ചു വിടുന്ന ഡയലോഗ് ഇപ്പോഴും വാട്സാപ് സ്റ്റാറ്റസായും ഫോർവേഡായും
നിങ്ങള്‍ ചുറ്റും കാണുന്ന വ്യക്തികളില്‍ നിങ്ങള്‍ക്ക് അസൂയ ഉളവാക്കുന്ന തരത്തിലുള്ള ജീവിതം നയിക്കുന്ന എത്ര പേരെ നിങ്ങള്‍ക്ക് അറിയാം. അത് ഒരുപക്ഷേ വിരലില്‍ എണ്ണാവുന്നവരെ ഉണ്ടാകൂ എന്ന് ഉറപ്പാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കു പരിചയമുള്ളവരില്‍ ഒരു ശതമാനം. എന്താണ് ബാക്കി 99 ശതമാനം പേരില്‍നിന്ന് ഈ ഒരു
ജോലിക്കായുള്ള അഭിമുഖത്തിലെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെ എങ്ങനെ നേരിടണം? ജോലിക്കായുളള നമ്മുടെ പരിശ്രമത്തിലെ പ്രധാന കടമ്പയാണ് ഇന്റര്‍വ്യൂ അഥവാ വ്യക്തിഗത അഭിമുഖപരീക്ഷ. മറ്റ് കടമ്പകളെല്ലാം ധൈര്യത്തോടെ ചാടി കടന്ന് വന്നവര്‍ പോലും അഭിമുഖത്തിന്റെ ഘട്ടത്തില്‍ ഒന്ന് പതറാറുണ്ട്. കുഴപ്പിക്കുന്ന ചില
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
റെസ്യൂമെ നല്ലതാണ്. നല്ല തൊഴില്‍ പരിചയമുണ്ട്. ഏത് പരീക്ഷയും എഴുതി പാസാകും. പക്ഷേ, ഒടുക്കം വരുന്ന അഭിമുഖപരീക്ഷയില്‍ തട്ടി താഴെ വീഴും. പല ഉദ്യോഗാർഥികള്‍ക്കും സംഭവിക്കുന്ന ഒന്നാണിത്. അഭിമുഖപരീക്ഷയില്‍ പലരും പൊതുവായി വരുത്താറുള്ള ചില തെറ്റുകളാണ് ഈയവസ്ഥയിലേക്ക് പലപ്പോഴും നയിക്കാറുള്ളത്. അവ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) വീണ്ടും പ്രവേശനത്തിന് അവസരം. 100 മാർക്കിന്റെ 2 പേപ്പർ ഉൾപ്പെടുന്ന പ്രാഥമിക പരീക്ഷ ജൂൺ 14നും 100 മാർക്കിന്റെ വീതം 3 പേപ്പർ ഉൾപ്പെടുന്ന അന്തിമ പരീക്ഷ ഒക്ടോബർ 17, 18 തീയതികളിലുമാണ്. അടുത്ത ജനുവരിയിലാണ് അഭിമുഖം. പരീക്ഷകളിൽ ഇംഗ്ലിഷ് ചോദ്യപ്പേപ്പറുകൾക്കൊപ്പം
നിങ്ങള്‍ ഇന്ന് ആരായിരിക്കുന്നു എന്നതിനും നാളെ എന്താകാന്‍ പോകുന്നു എന്നതിനും തമ്മിലുള്ള വ്യത്യാസം നിര്‍ണയിക്കുന്ന ഘടകം എന്താണെന്ന് അറിയുമോ? ഇന്ന് നിങ്ങള്‍ പിന്തുടരുന്ന ശീലങ്ങളും നിങ്ങളുടെ പ്രവൃത്തികളും. ഒരു വ്യക്തിയുടെ ഇരുപതുകളും മുപ്പതുകളുമാണ് അവരുടെ ഭാവിജീവിതത്തിലേക്കുള്ള ലോഞ്ച് പാഡ് എന്ന്
ജീവിതത്തില്‍ വിജയം നേടിയവരെന്ന് ലോകം അംഗീകരിക്കുന്ന ഓരോരുത്തരെയും എടുത്തു നോക്കൂ. പലപ്പോഴും തത്വാധിഷ്ഠിതമായിരിക്കും അവരുടെ ജീവിതങ്ങള്‍. തത്വമെന്നു പറയുമ്പോള്‍ വിഘടനാവാദവും പ്രതിക്രിയാവാദവും എതിര്‍ചേരിയിലാണെങ്കിലും അന്തര്‍ധാര ശക്തമായിരുന്നു എന്ന് പറയുന്നത് പോലുള്ള കടുകട്ടി തത്വങ്ങളല്ല. ലളിതമായതും നടപ്പാക്കാന്‍ എളുപ്പമുള്ളതുമായ തത്വങ്ങളാണ് ജീവിതവിജയം നേടിയവരെ വഴിനടത്താറുള്ളത്. അത്തരത്തില്‍ നിങ്ങള്‍ക്കും ജീവിതത്തില്‍ പിന്തുടരാന് പറ്റിയ ചില 6 തത്വങ്ങള്‍ അടുത്തറിയാം.
Results 1-10 of 191