Activate your premium subscription today
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദം. ജോസഫ് മെയ്സ്റ്റർ എന്ന ഫ്രഞ്ച് ബാലന് ഒരു ദുർവിധി സംഭവിച്ചു. അവനു പട്ടിയുടെ കടിയേറ്റു. ഒൻപതു വയസ്സു മാത്രമാണ് അവനു പ്രായം. അതിനിടെ കൂനിൻമേൽ കുരുവെന്ന പോലെ മറ്റൊരു വിവരം. ആ പട്ടിക്കു പേയുണ്ടായിരുന്നത്രേ. ജോസഫിന്റെ മാതാപിതാക്കൾ മാനസികമായി തകർന്നു. അന്നത്തെ കാലത്ത്
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷമങ്ങ് അവസാനിക്കാറായി. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പിനും പുതിയ വര്‍ഷത്തിലേക്കായുള്ള ആസൂത്രണത്തിനുമൊക്കെയുള്ള സമയമാണിത്. 2024 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇനി പറയുന്ന എട്ടു കാര്യങ്ങള്‍ ജീവിതവിജയത്തിനായി നിങ്ങള്‍ ചെയ്യേണ്ടതാണെന്ന് സക്സസ് തിയറി.കോ
ഇന്നത്തെക്കാലത്ത് അന്റാർട്ടിക്കയിലേക്കു പോകുന്നത് അത്ര സങ്കീർണമായ കാര്യമല്ല. എന്നാൽ ഒരുകാലത്ത് അങ്ങനെയല്ലായിരുന്നു. അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ സുവർണകാലം അഥവാ ഹീറോയിക് ഏജ് ഓഫ് അന്റാർട്ടിക് എക്സ്പഡീഷൻ ലോകചരിത്രത്തിന്റെ, വിശിഷ്യാ യൂറോപ്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് അന്റാർട്ടിക്കയിൽ
ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാനും വിജയം നേടാനുമുള്ള ചവിട്ടുപടിയാണു നല്ല ശീലങ്ങൾ. പുതുവർഷത്തിൽ മാത്രം തുടങ്ങേണ്ടതല്ല നല്ല ശീലങ്ങൾ. ജീവിതത്തിനു ലക്ഷ്യബോധവും പ്രതീക്ഷയും പകരാൻ ഏതു കാലത്തും തുടങ്ങാം നല്ല ശീലങ്ങൾ. തുടങ്ങിയാൽ മാത്രം പോര, അവ നിലനിർത്തുകയും വേണം. ലക്ഷ്യത്തിലേക്ക് ചെറുചുവടുകൾ∙
എല്ലാവർക്കും ഒരേ വശ്യതയോ ഗാംഭീര്യമോ ഉണ്ടാകണമെന്നില്ല. തങ്ങളുടെ നൈസർഗിക മികവുകൊണ്ട് ആളുകളെ വിരൽത്തുമ്പിൽ നിർത്തുന്നവരുണ്ടാകും, അവരെ മാസ്മരിക വലയത്തിലാക്കുന്നവരുണ്ടാകും. അവർ തെളിക്കുന്ന വെളിച്ചത്തിലൂടെ അനേകർ നടന്നു നീങ്ങുന്നുമുണ്ടാകും. അവരുടെ യോഗ്യതയെയും കരുത്തിനെയും ചോദ്യം ചെയ്യുന്നവരുടെ മനോഭാവമാണ് പരിശോധിക്കപ്പെടേണ്ടത്.
സ്വയം നിയന്ത്രണശേഷിയുടെ അളവു പരിശോധിക്കാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി. എപ്പോഴൊക്കെ യാണ് പ്രകോപിതനാകുന്നത്, ആരുടെയൊക്കെ മുൻപിലാണ് അതൃപ്തി പ്രകടിപ്പിക്കുന്നത്, പദവിയോ പ്രവൃത്തിയോ ചോദ്യം ചെയ്യപ്പെട്ടാലുള്ള പ്രതികരണം എങ്ങനെ, അപമര്യാദയായി പെരുമാറുന്നവരെ എങ്ങനെ നേരിടും, മനസ്സ് നിയന്ത്രണാതീതമായാൽ ഉപയോഗിക്കുന്ന വാക്കുകളും ചെയ്യുന്ന കാര്യങ്ങളും എന്തൊക്കെ
ക്ഷമിക്കണം എന്ന വാക്ക് എല്ലായിടത്തും പരിഹാരമാവില്ലഅശ്ലീലങ്ങൾക്കെല്ലാം സ്വയം പ്രജനനശേഷിയും പ്രചാരണസാധ്യതയുമുണ്ട്. വന്യമൃഗത്തെ കൂട്ടിൽനിന്നു പുറത്തുവിട്ടശേഷം, തുറന്നുവിട്ട അതേ ലാഘവത്തോടെ തിരിച്ചുകയറ്റാം എന്നു കരുതുന്നതുപോലെയാണ് പറത്തിവിടുന്ന ഓരോ പരദൂഷണവും.
സങ്കുചിത സങ്കൽപങ്ങൾക്കുള്ളിൽനിന്ന് ആളുകളെ വിലയിരുത്താതിരുന്നാൽ ആരോഗ്യകരവും അർഥപൂർണവുമായ സമ്പർക്കങ്ങളുണ്ടാകും.
‘ജീവിച്ചിരുന്നപ്പോൾ മഹാത്മാക്കളുടെ നേർക്കെറിഞ്ഞ കല്ലുകൾകൊണ്ടു നിർമ്മിച്ചവയാണ് അവരുടെ പ്രതിമകൾ’ എന്ന് സാഹിത്യമടക്കമുള്ള കലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയായ ഫ്രഞ്ചുകാരൻ ഷാൻ കൊക്കിട്ടു (Jean Cocteau : 1889 – 1963) പറഞ്ഞിട്ടുണ്ട്. ‘ദുഃഖത്തിൻ മുള്ളുകൾ തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്ന’ ഭാര്യയെപ്പറ്റി രമേശൻ നായർ പാടിയതും ഇതിനോടു ചേർത്തുവായിക്കാം. കല്ലുകൾ മനഃപൂർവം എറിഞ്ഞവ. മുള്ളുകൾ മിക്കപ്പോഴും തനിയെ വന്നു കൂടുന്നവ. രണ്ടിലും തിന്മയെ നന്മയാക്കുന്ന വിസ്മയം. നിഷേധത്തെ അംഗീകാരമായി മാറ്റുന്ന രസതന്ത്രം ഏതു സമൂഹത്തിലുമുണ്ട്. യാതനയിൽ നിന്നു മഹത്ത്വം രൂപം കൊള്ളുന്ന വിസ്മയം. േചറിൽ ചെന്താമര വിരിയും. നമുക്കു കല്ലേറിലേക്കു മടങ്ങാം. എനിക്കിഷ്ടമില്ലാത്തവരുടെ നേർക്കു ഞാൻ കല്ലെറിഞ്ഞുകളയും എന്നു വിചാരിക്കുന്നവരുണ്ട്.
എട്ടാംക്ലാസു വരെ മാത്രം പഠിച്ച ഒരു തമിഴൻ കുട്ടിയുടെ കുറിപ്പുകൾ മലയാളം ബിരുദ വിദ്യാർഥികൾ പഠിക്കുന്നു. ഒരുപക്ഷേ, കേരള ചരിത്രത്തിൽ തന്നെ ആദ്യസംഭവം.
Results 1-10 of 215