Activate your premium subscription today
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വരുമ്പോൾ കേരളമാകെ ഒരു സ്കൂളിനെയോർത്ത് അഭിമാനിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിൽ പൂർണ്ണമായും ഇല്ലാതായ വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ദുരന്തത്തെയെല്ലാം അതിജീവിച്ച് 100 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷ്യം
കോഴിക്കോട് ∙ ‘അടിപൊളിയായി മോളേ.. ഇനിയും നേട്ടങ്ങൾ ഉണ്ടാവട്ടെ...’ ഷദയുടെ തോളിൽത്തട്ടി പ്രധാനാധ്യാപകൻ ഉമ്മർ മാഷ് പറഞ്ഞു. ഇരുവരും പുഞ്ചിരിച്ചു. പക്ഷേ, അവർ പരസ്പരം കണ്ടിട്ടില്ല. ആത്മവിശ്വാസം കൊണ്ട് കാഴ്ചപരിമിതിയെ മറികടന്ന ഷദ ഷാനവാസ് 10–ാം ക്ലാസിൽ 9 എ പ്ലസും ഒരു എ ഗ്രേഡും നേടിയാണ് വിജയക്കൊടി പാറിച്ചത്.
എന്റെ അമ്മയുടെ അമ്മ ലീല സ്റ്റേജ് നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. അമ്മ ഷീലയും ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ സജീവമായിരുന്നു. അച്ഛന്റെ അമ്മ ദേവകി എഴുത്തിലായിരുന്നു കഴിവു പ്രകടിപ്പിച്ചത്. അമ്മമ്മ കവിതകൾ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നൊക്കെയായിരിക്കണം,
കോവിഡ് കാലത്ത് മലപ്പുറം ജില്ലയിൽ ഡോക്ടറായി സേവനം, പിന്നീട് പ്രത്യേക കോച്ചിങ് കേന്ദ്രത്തിൽ പോകാതെ വീട്ടിൽ നിന്ന് ഓൺലൈനിലൂടെ സിവിൽ സർവീസ് പരിശീലനം. ആദ്യ അവസരത്തിൽ 475ാം റാങ്ക് നേടി ഐപിഎസ് ട്രെയ്നിങ്ങിന്റെ ഭാഗമായ ഡോ.ഒ.അപർണ ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആയി കാസർകോട് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ
മണലാരണ്യത്തിലേക്ക് ഭാഗ്യം തേടിപ്പോയ അസംഖ്യം പേരുടെ കഥകളിലൊന്ന് തന്നെയാണ് കെ മുരളീധരന്റേയും. എന്നാല്‍ ഗള്‍ഫില്‍ ഒരു അക്കൗണ്ടന്റായി മാത്രം ജോലി തുടങ്ങി രാജ്യാന്തരതലത്തിൽ വളർന്ന ബിസിനസുകാരനായി മാറി എന്നതാണ് അദ്ദേഹത്തിന്റെ കഥയെ വ്യത്യസ്തമാക്കുന്നത്. 1976ല്‍ അക്കൗണ്ടന്റായി ജോലി തുടങ്ങിയ മുരളീധരന്റെ
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
തെറ്റുകൾ പറ്റാം, പരാജയപ്പെടാം, ആരാ ചോദിക്കാൻ വരുക, വേദനകളും ത്യാഗങ്ങളും വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കാര്‍പ്പറ്റ് ബാൻ സ്ഥാപക ശാലിനി ജോസ്ലിൻ. പരാജയത്തില്‍ നിന്നുതുടങ്ങി വിജയത്തിലേക്ക് നടന്നുകയറിയ കഥ ശാലിനി പങ്കുവച്ചത് മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ ആണ്. യാതൊരു മൂലധനവും ഇല്ലാതെ ആണ് താൻ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
ബിസിനസിൽ സ്വന്തമായി വഴിവെട്ടിയവരും വൻകിടക്കാരോട് പൊരുതി ബ്രാൻഡ് സൃഷ്ടിച്ചവരും പുതിയ ആശയങ്ങളുടെ നീലവാനത്തിൽ നക്ഷത്രങ്ങൾ തെളിച്ചവരും യുവജന ദിനത്തോട് അനുബന്ധിച്ച് മനോരമ ഒരുക്കിയ കൂട്ടായ്മയിൽ ഒന്നിച്ചപ്പോൾ.
Two roads diverged in a wood, and I took the one less traveled by, And that has made all the difference. - Robert Frost ഇംഗ്ലിഷ് ക്ലാസിൽ പഠിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ കവിതയിലെ ഈ അവസാന വരികൾ ബി.സായികൃഷ്ണ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും
Results 1-10 of 677