Activate your premium subscription today
ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ് കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്ക്കുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്ക്കും
Two roads diverged in a wood, and I took the one less traveled by, And that has made all the difference. - Robert Frost ഇംഗ്ലിഷ് ക്ലാസിൽ പഠിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ കവിതയിലെ ഈ അവസാന വരികൾ ബി.സായികൃഷ്ണ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും
പലപ്പോഴും ഒരു പ്രശ്നത്തെക്കാള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കുന്നത് ആ പ്രശ്നത്തെ ക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളാകാം. ചിന്തകള്‍ അമിതമാകുകയോ കാടു കയറുകയോ ചെയ്യുമ്പോള്‍ അനാവശ്യമായ ഭീതിയും ഉത്കണ്ഠയുമെല്ലാം ഉണ്ടാകാം. കാടു കയറുന്ന ചിന്തകളെ നിയന്ത്രിക്കാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള എട്ടു വഴികള്‍
കുറച്ചുകൂടി നന്നായി ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പക്ഷേ, അതിനു വേണ്ടി എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ 10 ലളിതമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡിസി ഇക്കണോമിക്സിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവച്ച ഒരു ലേഖനം. 1. ഒരു
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
ഇന്നത്തെക്കാലത്ത് അന്റാർട്ടിക്കയിലേക്കു പോകുന്നത് അത്ര സങ്കീർണമായ കാര്യമല്ല. എന്നാൽ ഒരുകാലത്ത് അങ്ങനെയല്ലായിരുന്നു. അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ സുവർണകാലം അഥവാ ഹീറോയിക് ഏജ് ഓഫ് അന്റാർട്ടിക് എക്സ്പഡീഷൻ ലോകചരിത്രത്തിന്റെ, വിശിഷ്യാ യൂറോപ്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് അന്റാർട്ടിക്കയിൽ
ബാലപംക്തിയിലൂടെയാണ് എന്റെ വായനയുടെ തുടക്കം. അച്ഛന്റെ കസിനായ സാവിയോപ്പോളാണ് എനിക്കു കഥകളും കവിതകളും വായിച്ചു തന്നിരുന്നത്. എനിക്കു നാല് ചെറിയച്ഛന്‍മാരാണ്. അഗ്നിത്രാത്തന്‍, പരമേശ്വരന്, നാരായണൻ, കൃഷ്ണന്. സാഹിത്യവും അക്ഷരവുമായി ബന്ധപ്പെട്ട് ഞാനിന്നെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം ഇവരാണ്.
ചങ്ങനാശേരിയിലെ ധനിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. എന്റെ അച്ഛനൊരു വ്യാപാരിയായിരുന്നു. എന്റെ ജീവിതത്തിലെ വഴിവിളക്കുകളില്‍ പ്രധാനിയാണ് എന്റെ മൂത്ത സഹോദരി ഹാരിഫാ ബീവിയുടെ ഭര്‍ത്താവ് ടി.എ.ജാഫര്‍കുട്ടി. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കായംകുളം മുനിസിപ്പല്‍ ചെയര്‍മാനായി ഏതാനും വര്‍ഷം
വലിയ ലക്ഷ്യങ്ങളുമായി പ്രഫഷണല്‍ ജീവിതം ആരംഭിച്ചിട്ട് എവിടെയോ വച്ച് അതെല്ലാം നഷ്ടമായി എങ്ങോ പോയി നില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. ലക്ഷ്യം വച്ചതൊന്നും നേടാനാകാതെ ഒഴുക്കിനൊത്ത് വേറെ എങ്ങോട്ടൊക്കെയോ നീങ്ങി പോകുന്നവര്‍. ജോലിയില്‍ സംതൃപ്തിയില്ലായ്മ, നിരാശ, നഷ്ടബോധം എന്നിവയെല്ലാം ഇത്തരക്കാരെ വേട്ടയാടും.
സമയത്തിന് പക്ഷഭേദങ്ങളില്ല. ശതകോടികള്‍ കൊയ്യുന്ന കമ്പനി സിഇഒയ്ക്കും പണിക്കൊന്നും പോകാതെ ഉറങ്ങിയുറങ്ങി ദിവസങ്ങള്‍ തള്ളി നീക്കുന്ന മടിയച്ചാര്‍ക്കുമെല്ലാം ഒരു ദിവസമുള്ളതു 24 മണിക്കൂറാണ്. ഈ മണിക്കൂറുകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ചിലര്‍ക്കു തങ്ങളുടെ തൊഴില്‍
Results 1-10 of 974