Activate your premium subscription today
ഏറെയിഷ്ടപ്പെട്ട ജോലിയിൽനിന്നു പലർക്കും പാതിവഴിയിൽ ഇറങ്ങിപ്പോരേണ്ടി വരാറുണ്ട്. വ്യക്തിപരമോ പ്രഫഷണലോ ആയ കാരണങ്ങളും അതിനുണ്ടാകാം. വർക്ക് കൾച്ചറുമായി പൊരുത്തപ്പെടാൻ സാധിക്കാതെ ജോലി വിടുന്നവരിൽ പലരും സ്ഥാപനത്തോടുള്ള കൂറു കൊണ്ടും മറ്റും ജോലിയിലിരിക്കെ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് പുറത്തു പറയാറില്ല.
1955ൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനുശേഷം സിപിഡബ്ല്യുഡിയിൽ (സെൻട്രൽ പിഡബ്ല്യുഡി) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ശേഷം നിലവിൽ ഓക്ലൻഡിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കുന്ന ഭാസ്കർ പാലിയത്തുമായി സിന്ധു പൊന്നൂസ് നടത്തിയ അഭിമുഖം.
അത്യാഹിത വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് നേരിടേണ്ടി വരുന്ന രണ്ടു കാര്യങ്ങളാണ് രോഗികളുടെ ആക്രമണവും കോടതി ഡ്യൂട്ടിയും. കോടതി ഡ്യൂട്ടി എന്നത് സർക്കാർ ജീവനക്കാരുടെ ഒൗദ്യോഗിക ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ തിരക്കുപിടിച്ചു നിൽക്കുമ്പോഴാണ് കോടതിയിൽ ഹാജരാകാൻ കത്ത് വരുന്നത്. കോടതി
നല്ല തിരക്കുള്ള സമയം സർക്കാർ ആശുപത്രിയുടെ ഒപിയിൽ പോയി നോക്കിയിട്ടുണ്ടോ? ഡോക്ടറെ കാണാനുളള ഉൗഴം കാത്ത് അക്ഷമരായി ഒപി ടിക്കറ്റുമായി നിൽക്കുന്നവരുടെ നീണ്ട നിര. പരിശോധനാമുറിയിൽ ഡോക്ടർ പരിശോധിക്കാൻ താമസം നേരിട്ടാൽ മതി കാര്യങ്ങൾ കൈവിട്ടു പോകും. ചില നേരങ്ങളിൽ ഒപി മുറിയിൽ ഡോക്ടറോട് കയർക്കുന്നവരും അതേസമയം
ഒരു കാഴ്ചയിൽ അപ്പുറത്തു നിൽക്കുന്നയാളെ മനസ്സിലാക്കിയെന്ന് അഹങ്കരിക്കുന്ന പലരുമുണ്ട്. അവരുടെ ഓരോ ചലനങ്ങളും പ്രവർത്തികളും മുൻവിധിയോടെ മാത്രം വിലയിരുത്തുന്നവരാണ് നമ്മിൽപ്പലരും. എന്നാൽ ജീവിതത്തിലൊരു പ്രശ്നം വരുമ്പോൾ മാലാഖമാരെന്നു കരുതിയവർ കൈവിടുകയും വില്ലന്മാരെന്നു കരുതിയവർ സഹായിക്കുകയും ചെയ്ത
ചെറിയ അമളികൾ ചിലരെ വലിയ കുഴപ്പങ്ങളിൽ ചെന്നു ചാടിക്കാറുണ്ട്. ചിലർ ഭാഗ്യം കൊണ്ട് പഴി കേൾക്കാതെ തലനാരിഴയ്ക്കു രക്ഷപെടാറുമുണ്ട്. സഹപ്രവർത്തകർക്കു പറ്റിയ അത്തരമൊരു അമളിയുടെ കഥയാണ് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ പൗളിൻ മിഷേൽ വർക്ക് എക്സ്പീരിയൻസ് എന്ന പംക്തിയിലൂടെ പങ്കുവ വയ്ക്കുന്നത്. ‘‘പണ്ട് പാലാ
പിറ്റേ ദിവസം മുതൽ അവൻ എന്നെ തേടി പഠിക്കാൻ വരാൻ തുടങ്ങി. ഞാൻ സ്റ്റാഫ് റൂമിൽ ഫ്രീയായി ഇരിക്കുകയാണോ എന്നറിയാൻ അവൻ ഓരോ ഇന്റർവെൽ സമയത്തും വന്നുകൊണ്ടേ ഇരുന്നു. അക്ഷരമാല മുതൽ പഠിപ്പിച്ച് തുടങ്ങിയപ്പോഴാണ് അവന് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടി വായിപ്പിച്ചു. അവനുമായി കൂടുതൽ സംസാരിച്ചപ്പോൾ അവൻ അനാഥാലയത്തിൽ താമസിച്ച് പഠിക്കുകയാണെന്നും പിതാവ് ഇവരെയെല്ലാം ഒഴിവാക്കി വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും അവന്റെ ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയാണെന്നും സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നുമൊക്കെയുള്ള കാര്യങ്ങളറിഞ്ഞത്.
ചില വിഷയങ്ങളോട് കുട്ടികൾക്ക് വല്ലാത്ത ഭയമാണ്. മറ്റു ചില വിഷയങ്ങൾ ഒരുപാടിഷ്ടവും. പഠിപ്പിക്കുന്ന അധ്യാപകർക്ക് ഈ ഇഷ്ടാനിഷ്ടങ്ങളിൽ പങ്കുണ്ടോ?. ഈ വിഷയത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ പത്തനംതിട്ട സ്വദേശിയായ ചിഞ്ചുലക്ഷ്മിയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. ഗുരു
‘‘പന്തീരാണ്ടു കാലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞുതന്നെയിരിക്കും’’ എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരെക്കുറിച്ചു പറയുമ്പോൾ പലരും ഇത് ഉദാഹരണമായി പറയാറുണ്ട്. നന്നാവാൻ ഒരുപാട് അവസരം കൊടുത്തിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപം തോന്നാത്ത ഒരു വിദ്യാർഥിനിയെ ക്കുറിച്ചുള്ള
ചെറിയ കുഞ്ഞുങ്ങൾ തെറ്റു ചെയ്യുമ്പോൾ രണ്ടു രീതിയിലാണ് മുതിർന്നവർ അവരോട് പെരുമാറുന്നത്. ചിലർ സ്നേഹം കൊണ്ട് തിരുത്താൻ ശ്രമിക്കും മറ്റു ചിലർ പേടിപ്പിച്ച് തിരുത്താനാണ് മുതിരുക. ഇതിൽ ആദ്യത്തെ വഴി പരീക്ഷിച്ച് വിജയിച്ച ഒരു അധ്യാപിക ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ ആ അനുഭവകഥ പങ്കുവയ്ക്കുകയാണ്.
Results 1-10 of 180