Activate your premium subscription today
കുഞ്ഞുകുഞ്ഞു തമാശകളുമായി തുടങ്ങി പിരിമുറുക്കം നിറഞ്ഞ കുറ്റാന്വേഷണത്തിലേക്ക് ഗതിമാറുന്ന സിനിമ. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യചുവടുവയ്പ്പ് തികച്ചും വ്യത്യസ്തമാണ്. ഇതുവരെ കണ്ടുമടുത്ത കുറ്റാന്വേഷണ സിനിമകളിൽനിന്ന് വ്യത്യസ്തവും ഏറെ രസകരവുമാണ് ‘ഡൊമിനിക് ആൻഡ് ലേഡീസ്
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസി തിയറ്ററുകളിൽ. തിയറ്ററുകളിൽ സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണെങ്കിലും കണ്ടിറങ്ങുന്നവർ ചിത്രത്തെയും കങ്കണയുടെ പ്രകടനത്തെയും പ്രശംസിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ
ഒരു കള്ളുഷാപ്പിൽ നടക്കുന്ന കൊലപാതകം, തുടർന്നുണ്ടാകുന്ന കുറ്റാന്വേഷണം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന സിനിമയുടെ നടക്കുന്നത്. കള്ളുകുടിയും ചീട്ടുകളിയുമൊക്കെയായി ഷാപ്പ് സജീവമായ, ദിവസം ഷാപ്പിനകത്തൊരു മരണം നടക്കുന്നു.
വിസ്മയം എന്ന വാക്കിന് തന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യത്തെ കുറിച്ച് മോഹൻലാൽ ഒരുപാടു പറഞ്ഞിട്ടുണ്ട്. മകളുടെ പേര് മുതൽ ഇങ്ങോട്ടു പലപ്പോഴും ‘വിസ്മയം’ മോഹൻലാലുമായി ചേർന്നിരിന്നു. ഒരുപാടുസിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭത്തിലും അത്പോലൊരു വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.
ഒരിക്കലെങ്കിലും ‘ഫെമിനിച്ചി’ ഫാത്തിമയെ കാണാത്തവരായി ആരും ഉണ്ടാവില്ല. കാരണം ഒരു മത വിഭാഗത്തിൽപ്പെട്ടവരുടെ കഥ മാത്രമല്ല ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ ഫാത്തിമ നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലോ ബന്ധത്തിലോപെട്ടവരും നമ്മുടെ ചുറ്റുപാടുമുള്ള ആരെങ്കിലും ഒക്കെ ആവാം. അവളെ പല രൂപത്തിലും പല ഭാവത്തിലും ആണ്
ചെകുത്താന്മാർ വാഴുന്ന, തീയും ചോരയുമാളിത്തിളയ്ക്കുന്ന നരകസാമ്രാജ്യത്തിന്റെ ഏതോ കോണിൽ നടക്കുന്ന യുദ്ധം. രക്തം കൊണ്ടെഴുതിയ കഥ. ഒരു സിനിമയിലെ വില്ലനെ നായകനാക്കി സ്പിൻ ഓഫ് സിനിമയെടുക്കുക അത്രയെളുപ്പമല്ല. കാവൽ മാലാഖയായ മിഖായേലിനെപ്പോലെയല്ല മാർക്കോ. മിഖായേൽ സ്വർഗത്തിന്റെ സൈന്യാധിപനാണെങ്കിൽ മാർക്കോ
A man is part DNA, part unknown and part what he sees and goes through as a child...എക്സ്ട്രാ ഡീസന്റ് (ED) എന്ന സിനിമയെ ഈ ആശയത്തിൽ സംഗ്രഹിക്കാം. ടോക്സിക്കായ ബാല്യകാലമായിരുന്നു ബിനുവിനുണ്ടായിരുന്നത്. കുടുംബത്തിലുണ്ടായ ഒരു ദുരന്തവും മാതാപിതാക്കളുടെ സമീപനവും അയാളുടെ സ്വഭാവരൂപീകരണത്തിൽ തെറ്റായ
ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ
പേരിനോട് ഒരു സിനിമയ്ക്ക് 100 ശതമാനം നീതി പുലർത്താൻ സാധിക്കുമെങ്കിൽ ‘റൈഫിൾ ക്ലബ്’ അതിനു മകുടോദാഹരണമാണ്. കഥയെക്കാൾ തോക്കിനു പ്രാധാന്യമുള്ള സിനിമ. കഥാപാത്രങ്ങളെക്കാൾ കൂടുതൽ തോക്കുകളുള്ള സിനിമ. വെടിപൊട്ടലിന്റെ ശബ്ദം പലപ്പോഴും പശ്ചാത്തല സംഗീതമായി മാറിയപ്പോൾ പിറന്നത് മെയ്ക്കിങ്ങിൽ മികച്ച ഒരു ആക്ഷൻ
ആദ്യത്തെ രംഗം തന്നെ മുന്നറിയിപ്പാണ്. കത്തിയിൽ നിന്നു തുടച്ചുകളയുന്ന രക്തം. കത്തി വീണ്ടും സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ഇനിയും ആവശ്യം വരുമെന്നതിനാൽ. രക്തത്തിൽ കുളിച്ചു കിടന്ന പൂർണനഗ്നനായ പുരുഷന്റെ മൃതദേഹം. രേണുക പുറത്തേക്ക്. ആർക്കും സംശയം തോന്നാതെ കാലുറപ്പിച്ചു നടക്കുകയാണ്. കൊലപാതകിയിൽ നിന്ന് മറ്റൊരു
Results 1-10 of 557