Activate your premium subscription today
ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ സംസ്കാരം നടത്താൻ തയാറാകാതെ അവരുടെ ആഭരണങ്ങൾ കൈക്കലാക്കാൻ മക്കൾ തമ്മിലുള്ള തർക്കത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലെ കോട്പുട്ലി- ബെഹ്റോർ ജില്ലയിലാണ് സംഭവം. സംസ്കാര ചടങ്ങുകൾക്കിടയിൽ
ചൈനയിൽ ഏറ്റവും അധികം ആളുകൾ കാണുന്ന ലൈവ് സ്ട്രീമുകളിൽ ഒന്നാണ് വ്യവസായിയായ വാങ് സിയാവോഫെയുടെ ലൈവ് സ്ട്രീം. 24ലക്ഷം പേരെ ഈ ലൈവ് സ്ട്രീം ഇതിനോടകം ആകർഷിച്ചു കഴിഞ്ഞു. വാങ് സിയോവോഫെയുടെ ഈ വിജയത്തിനു പിന്നിൽ അദ്ദേഹത്തിന്റെ 26കാരിയായ ഭാര്യ മാൻഡി മാ യാഥാർഥ്യം. വിവാഹത്തനു മുൻപ് സിയോവോഫെ ഒറ്റയ്ക്കാണ് ലൈവ്
ഇന്ത്യാ–പാക് യുദ്ധവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ ഇപ്പോഴും നിരന്തരമായി പ്രചരിക്കുകയാണ്. ഇപ്പോൾ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച മലയാളി യുവാവ് അറസ്റ്റിലായെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിന് ആദ്യമായിട്ടാണ്
ഇന്ത്യ–പാക് സംഘർഷങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഒരു റഷ്യൻ യുവതിയുടെ ഹൃദയഹാരിയായ വിഡിയോ. ഇന്ത്യ സ്വന്തം വീടാണെന്നാണ് യുവതി വിഡിയോയിൽ പറയുന്നത്. രാജ്യത്തെ സംരക്ഷിച്ചതിന് ഇന്ത്യൻ ആർമിയോട് നന്ദിയുണ്ടെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. ഗുരുഗ്രാമില് താമസമാക്കിയ റഷ്യൻ യുവതി പൊളൈന അഗർവാളാണ്
സിഎൻഎൻ എന്ന വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചതായി അവകാശപ്പെടുന്ന ഒരു ഇൻഫോഗ്രാഫിക്സ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ വലിയ നഷ്ടം സംഭവിച്ചുവെന്നാണ് പോസ്റ്റുകളിലുള്ളത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ
പാക് അനുകൂല സമൂഹമാധ്യമ പേജുകളും ഓൺലൈൻ മാധ്യമങ്ങളും ഇന്ത്യയ്ക്കെതിരെ വ്യാജ വാർത്തകൾ നിരന്തരം പടച്ചു വിടുകയാണ്.ഇന്ത്യയുടെ ഭാഗത്ത് നിന്ന് കനത്ത പ്രഹരമേറ്റിട്ടും പൂർവാധികം ശക്തിയോടെയാണ് വ്യാജ പ്രചാരണങ്ങൾ പാക് മാധ്യമങ്ങളടക്കം നടത്തുന്നത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, മധ്യപ്രദേശ് പോലീസ് പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയതിന് 11 ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗങ്ങളെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി ഒരു വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ
ഇന്ത്യ പാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങൾ എല്ലാം അടച്ചു എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവം പരിശോധിക്കാനായി നിരവധി പേരാണ് ഞങ്ങളുടെ ഹെൽപ്ലൈൻ നമ്പറിലേയ്ക്ക് സന്ദേശമയച്ചത്. പ്രചാരണം
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെങ്കിലും ഈ നിയമം വേണ്ടത്ര നടപ്പിലാകാറില്ല. പലപ്പോഴും സ്ത്രീധനം എന്ന പേരിലല്ല, വരന് നൽകുന്ന പാരിതോഷികം എന്ന പേരിലാണ് സ്വത്തും പണവും കൈമാറുന്നത്. സ്ത്രീധനം നൽകുക മാത്രമല്ല, അത് വിവാഹച്ചടങ്ങിൽ അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ
വിവാഹവേദിയിലെ ചടുലമായ നൃത്തച്ചുവടുകളും കണ്ണീരോടെ വധുവിനെ യാത്രയാക്കുന്ന അൽപം നാടകീയത കലർന്ന ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. എന്നാൽ വിവാഹ രാത്രിയിലെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇവിടെ ഒരു വരൻ വ്യത്യസ്തനാകാൻ ശ്രമിക്കുന്നത്. വിവാഹരാത്രിയിലെ ദൃശ്യങ്ങൾ പകർത്തുന്ന വരനും അതിനെ ചോദ്യം
Results 1-10 of 3827