Activate your premium subscription today
വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. തിയറ്ററിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയിൽ സജിൻ ഗോപുവിന്റെ അച്ഛനായിട്ടാണ് അബു സലിം എത്തിയത്. ഒരു മുഴുനീള കോമഡി ചിത്രമായ ‘പൈങ്കിളി’യിൽ അബു സലീമിന്റെ കഥാപാത്രം ചിരിയുടെ ആക്കം കൂട്ടി. പുതിയ തലമുറയ്ക്കൊപ്പം പൈങ്കിളിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബു സലിം പറയുന്നു. പൈങ്കിളിയുടെ വിശേഷങ്ങൾ പങ്കുവച്ച് അബു സലിം മനോരമ ഓൺലൈനിൽ.
പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്കു ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയറ്ററുകളിൽ എത്തും. ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ
സിനിമയിൽ നാലരപ്പതിറ്റാണ്ടു തികയുമ്പോൾ അറുപത്തേഴാം വയസ്സിൽ അബു സലിം നായകനാകുന്നു. പുലിമടയ്ക്കു ശേഷം എ.കെ. സാജൻ സംവിധാനം ചെയ്യുന്ന "അർനോൾഡ് ശിവശങ്കരൻ' എന്ന ചിത്രത്തിലാണു നായകനായി അബുവിന്റെ അരങ്ങേറ്റം. വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന
അബു സലിം എന്ന പേരു കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസിൽ തെളിയുക, മസിൽ പെരുപ്പിച്ച് ഇടിക്കാനൊരുങ്ങി നിൽക്കുന്ന ഒരു ഗുണ്ടയുടെ മുഖമാകും. കാരണം, അത്രയേറെ ഗുണ്ടാ വേഷങ്ങൾ അബു സലിം അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു വട്ടം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട അബു സലിമിന് ഫിറ്റ്നസും വർക്കൗട്ടും ജീവിതത്തിന്റെയും
അബു സലിമിനോട് മലയാളികൾക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. നാൽപ്പതു വർഷമായി മലയാളസിനിമയോടൊപ്പം നിശബ്ദസാന്നിധ്യമായി അബു സലിം ഉണ്ട്. ചെറുപ്പക്കാരുടെ സ്വപ്നമായ മിസ്റ്റർ ഇന്ത്യ എന്ന ടൈറ്റിൽ വരെ സ്വന്തമാക്കിയ ഈ നിയമപാലകന് പക്ഷേ സിനിമയോടായിരുന്നു കൂറ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമകളിൽ
Results 1-5