Activate your premium subscription today
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് വ്യക്തമായ ‘ക്ലാരിറ്റി’ ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ 28 വർഷങ്ങൾ പൂർത്തീകരിച്ചതിലെ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താരത്തിന്റെ പരാമർശം. സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെ മലയാള സിനിമയ്ക്കൊപ്പമുള്ള യാത്രയെന്നും താരം കുറിച്ചു. തന്റെ സിനിമാ അരങ്ങേറ്റത്തിന്റെ 28 വർഷത്തിനൊപ്പം ഉദയ പിക്ചേഴ്സും 79 വർഷം പൂർത്തിയാക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.
ഒരു കഥാപാത്രമായി ഒരു ആർടിസ്റ്റിനെ മനസ്സിൽ കണ്ടാൽ, അതിനായി ഏതറ്റം വരെയും പോകുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് ഫാസിൽ. എമ്പുരാനിലും ഫാ.നെടുമ്പിള്ളിയായി താനെത്തുന്നുണ്ട്. ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിൽ പൃഥ്വിയോടു നന്ദി പറയണമെന്നു തോന്നി. തനിക്ക് തൃപ്തി നൽകിയ കഥാപാത്രമാണ് എമ്പുരാനിലേതെന്ന് ക്യാരക്ടർ ടീസർ വിഡിയോയിൽ ഫാസിൽ പറഞ്ഞു.
തനിക്കല്ലാതെ മറ്റൊരാള്‍ക്ക് ഈ കഥാപാത്രം ഈ തലത്തില്‍ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ സൃഷ്ടിക്കും വിധത്തില്‍ ആ വേഷം അവതരിപ്പിക്കുക. ഇത്തരം അപൂര്‍വതകള്‍ ചരിത്രത്തില്‍ വിരളമായി മാത്രം സംഭവിച്ചിട്ടുളള ഒന്നാണ്. മലയാളത്തിലും അത്തരം അടയാളപ്പെടുത്തലുകള്‍ നടത്തിയ അഭിനേതാക്കള്‍ നന്നേ കുറവ്. ‘തകര’യിലെ ചെല്ലപ്പനാശാരിയും ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പനും എല്ലാം അതത് അഭിനേതാക്കളല്ലാതെ മറ്റൊരാള്‍ ചെയ്താല്‍ അത്രയും നന്നാവില്ല എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇവരെല്ലാം പരിണിതപ്രജ്ഞരായ നടന്മാര്. നാടകക്കളരികളില്‍ നിന്നടക്കം പരിശീലനം ലഭിച്ചശേഷം സിനിമയില്‍ വന്ന് പ്രതിഭ തെളിയിച്ചവര്‍. എന്നാല്‍ കന്നിചിത്രത്തില്‍ തന്നെ അത്തരമൊരു വിസ്മയം സൃഷ്ടിക്കാന്‍ കഴിഞ്ഞ പതിനെട്ടുകാരി പെണ്‍കുട്ടിയാണ് നദിയാ മൊയ്തു.
തെന്നിന്ത്യന്‍ സിനിമയില്‍ ഒന്നടങ്കം ജ്വലിച്ചു നിന്ന നടിയായിരുന്നു സുകന്യ. മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായ മുന്‍നിര താരം. അഭിനയരംഗത്ത് സജീവമായിരിക്കെ അവര്‍ നിര്‍ണായകമായ ഒരു തീരുമാനം എടുത്തു. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തുക. അങ്ങനെ സുകന്യ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയില്‍ വച്ചായിരുന്നു വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ശ്രീധറിനൊപ്പം കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്കുളളില്‍ വിവാഹബന്ധം അവസാനിപ്പിച്ച് അവര്‍ ചെന്നെയില്‍ മടങ്ങിയെത്തി. ദാമ്പത്യജീവിതത്തോട് വിരക്തി തോന്നിയ അവര്‍ പിന്നീട് തനിച്ച് ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇപ്പോള്‍ 55-ാം വയസ്സിലെത്തിയിട്ടും അവരുടെ തീരുമാനത്തില്‍ മാറ്റം സംഭവിച്ചില്ല. എന്താണ് അവര്‍ നേരിട്ട വിഷമതകളെന്ന് എവിടെയും വെളിപ്പെടുത്താനും സുകന്യ തയാറായില്ല. ആരെയും കുറ്റപ്പെടുത്തിയതുമില്ല.
ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടി എക്കാലവും ഓർമിക്കപ്പെടാന്. കനകലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർഥ പേര്. മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂവുളള പടങ്ങളില്‍ ഒന്നായ ഗോഡ്ഫാദര് ഇന്നും യുട്യൂബിലുടെയും ഒ.ടി.ടിയിലുടെയും ടിവി ചാനലുകളിലുടെയും ആളുകള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു. മുകേഷും ജഗദീഷും തിലകനും എന്‍.എന്‍.പിളളയും ഇന്നസന്റും അവതരിപ്പിച്ച പുതുമ മങ്ങാത്ത കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്ന് പുതുമുഖമായിരുന്ന കനകയുടെ മാലുവും സ്ഥാനം പിടിച്ചു. പിന്നീട് വിയറ്റ്നാം കോളനി, പിന്‍ഗാമി, നരസിംഹം, വാര്‍ദ്ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്, ഗോളാനന്തരവാര്‍ത്ത..എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ അവര്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2024 ഡിസംബർ 25–ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ആവശ്യപ്രകാരമാണ് ഇതു പ്രഖ്യാപിക്കുന്നതെന്നും താൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ ആദ്യ ചിത്രവും കൂടിയായ ‘മഞ്ഞിൽ വിരഞ്ഞ പൂക്കൾ’ റിലീസ് ചെയ്തതും ഒരു
എന്റെ ഒരു ബന്ധുവഴിയാണ് ടി.പി. മാധവനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് എന്റെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഈ ബന്ധുവിനോടു പറഞ്ഞിരുന്നു. പരിചയപ്പെടുന്ന നിമിഷം മുതൽ താൻ ഇൻസ്റ്റ്യൂട്ടിൽ പഠിച്ച ആളാണെന്നോ ഇവിടെ നിന്നു വരുന്നു എന്നോ അങ്ങനെയൊന്നും പറഞ്ഞില്ല. വേറൊ ഒരു തലത്തിൽ നിൽക്കുന്ന
‘മണിച്ചിത്രത്താഴ്’ സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വന്നത് മോഹൻലാൽ വഴിയാണെന്ന് വെളിപ്പെടുത്തി നടി വിനയ പ്രസാദ്. ബെംഗളൂരിൽ വച്ചൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മോഹന്‍ലാൽ തന്നെ കാണാനിടയായെന്നും അതിനുശേഷം ഫാസിലിനോട് തന്നെക്കുറിച്ച് പറയുകയുമായിരുന്നുവെന്ന് വിനയ പ്രസാദ് പറയുന്നു. ‘‘മൂന്ന് തലമുറയായി
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശോഭന. പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെന്നും അതുമനോഹരമായി ചെയ്തിട്ടുണ്ടെന്നും ശോഭന പറഞ്ഞു. ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം
ചിത്രത്തിന്റെ റിമാസ്റ്റർ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17ന് പുറത്തിറങ്ങും. ഫോർ കെ ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
Results 1-10 of 34