Activate your premium subscription today
കൊച്ചിക്കായലിലെ കാറ്റേറ്റ തണുത്ത സായാഹ്നം. മറൈൻഡ്രൈവിലെ അശോക അപ്പാർട്മെന്റിലിരുന്ന് കലൂർ ഡെന്നീസ് കഥകളുടെ റീലുകളിലൂടെ കാലങ്ങൾ മാറിമാറി സഞ്ചരിക്കുകയാണ്. മകനും സംവിധായകനുമായ ഡീനോ ഡെന്നീസ് ഒപ്പമുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ ഫ്രെയിമുകളിൽ ‘സ്ഥിരം താര’മായി നിറഞ്ഞതാണ് അശോക അപ്പാർട്മെന്റ് കെട്ടിടം.
മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ പിറന്നവയാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായ മൂന്നു സിനിമകൾ ആണ് 1986ലെ വിഷുവിന് റിലീസിനായി എത്തിയത്. മമ്മൂട്ടിയുടെ ആദ്യകാല
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്ക തിയറ്ററുകളിലെത്തുകയാണ്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ഒരു നടന്റെ ചിത്രം റിലീസ് ചെയ്യുന്നത് ഒരു മഹാദ്ഭുതമാണോ എന്ന് തോന്നാം. എന്നാല്‍ തന്റെ ഓരോ സിനിമയും ആദ്യ സിനിമ പോലെ കാണുന്ന നടനാണ് മമ്മൂട്ടി. ഇന്നും ഷൂട്ട് ടൈമില്‍ ഡയറക്ടര്‍ കട്ട് പറഞ്ഞാല്‍ ആ നിമിഷം ഓടി വന്ന് ഒരു നവാഗതന്റെ ആകാംക്ഷയോടെ മോണിട്ടറില്‍ നോക്കുന്ന മമ്മൂട്ടിയെ കാണാം. അത്രയ്ക്ക് പാഷനാണ് സിനിമയോട് ആ മനുഷ്യന്.
ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്. 2025, ഏപ്രിൽ 10 നാണു ചിത്രത്തിന്റെ റിലീസ്. ലോകം മുഴുവൻ അന്നേ ദിവസം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം
സിനിമ എന്ന യന്ത്രവൽകൃത കല ആദ്യമായി ഇന്ത്യയിലെത്തി, രണ്ടു മൂന്നു ഹിന്ദി ചിത്രങ്ങൾ പുറത്തു വന്ന ശേഷമാണ് ‘അമ്മ’ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഹിന്ദിയിലാണ് അതിന്റെ തുടക്കമെങ്കിലും തമിഴിലാണ് നായികാനായകന്മാരെക്കാൾ അമ്മക്കഥാപാത്രങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു
എന്റെ ആദ്യത്തെ രണ്ടു സിനിമകളിലും (അനുഭവങ്ങളെ നന്ദി, ഇവിടെ കാറ്റിന് സുഗന്ധം) നായികയായി വന്നത് ജയഭാരതിയായതുകൊണ്ട് ശാരദയെ അഭിനയിപ്പിക്കണമെന്നുള്ള എന്റെ ആഗ്രഹം സഫലമായില്ല. കഥാപാത്രപരമായും രൂപപരമായും ലാവണ്യപരമായും ശാരദയെക്കാൾ ജയഭാരതിയാണ് ആ വേഷത്തിന് യോജിച്ചതെന്ന് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നുകയും
ഇക്കഴിഞ്ഞ ജൂൺ 28ാം തിയതി മലയാള മനോരമ പത്രത്തിൽ ‘ജയഭാരതി സപ്തതി നിറവിൽ’ എന്ന വാർത്ത കണ്ടപ്പോൾ എന്റെ മനസ്സിൽ അറിയാതെ ഒരു സന്ദേഹം വിടരുകയായിരുന്നു. ഇങ്ങനെ ഒരു വാർത്ത കണ്ടതിന് എന്തിനാണിത്രയ്ക്ക് സന്ദേഹമെന്ന ചോദിക്കുന്നവരുണ്ടാവും. ചോദ്യം ന്യായമാണ്. ജയഭാരതിക്ക് എഴുപത് വയസ്സായിക്കാണുമോ എന്നുള്ള സന്ദേഹം
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകള്‍ നിർമിച്ചിട്ടുള്ളത് മെറിലാൻഡ് സുബ്രഹ്മണ്യവും ഉദയായുടെ കുഞ്ചാക്കോയും ജയ് മാരുതിയുടെ ടി. ഇ. വാസുദേവൻ സാറുമാണെന്നാണ് ഈ അടുത്ത കാലം വരെ ഞാൻ ധരിച്ചു വച്ചിരുന്നത്. ഏതാണ്ട് അറുപതോളം സിനിമകളാണ് ഈ ത്രിമൂർത്തികൾ മലയാള സിനിമയ്ക്കു നൽകിയിട്ടുള്ളതെന്നാണ് പഴയ പല സിനിമാക്കാരും
1960 കാലഘട്ടത്തിലാണ് മലയാള സിനിമയിൽ പുതിയൊരു നായികാ വസന്തത്തിന് തുടക്കം കുറിക്കുന്നതെന്ന് പഴയകാല ചലച്ചിത്രനിരൂപകനും, സിനിമ ചരിത്രകാരനുമായ ശ്രീ. ചേലങ്ങാടു ഗോപാലകൃഷ്ണന്റെ ഒരു പ്രസ്താവ്യം ഉണ്ടായിരുന്നു. മലയാളത്തിൽ അന്നേവരെയുണ്ടായ നായികാ സങ്കൽങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് സ്ത്രീ
Results 1-10 of 104