Activate your premium subscription today
പൊതുവേദിയിൽ വാക്പോരുമായി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടായത്. ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇതാദ്യമായാണ് നേർക്കുനേർ ചർച്ചയാകുന്നത്. അത്യന്തം നാടകീയമായിരുന്നു ഇരുവരുടെയും ചോദ്യങ്ങളും
വാശിയും നിശ്ചയദാർഢ്യവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ ആക്കിയതെന്ന് ഡബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല രീതിയിൽ സമൂഹവും സിനിമാലോകവും അവരെ തളർത്താൻ നോക്കി. എന്നാൽ, പരിഹസിച്ചവരുടെ മുൻപിൽ സ്വന്തമായി ഒരു സിംഹാസനം പണിത് അവിടെ തലയുയർത്തി ഇരിക്കുകയാണ് നയൻതാരയെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു.
മലയാള സിനിമയുടെ ‘അമ്മ’ കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ മാസവും കവിയൂർ പൊന്നമ്മയെ അവരുടെ വീട്ടിലെത്തി നേരിട്ടു കണ്ടിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണ് അവർ ചെയ്തതെന്നും ഭാഗ്യലക്ഷ്മി
ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ മർദനമേൽക്കേണ്ടി വരുമെന്നു നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു ഫോണിലൂടെ ഭീഷണി. വളരെ സൗമ്യമായി സംസാരിച്ച ശേഷമായിരുന്നു ഭീഷണിയെന്ന് അവർ പറഞ്ഞു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്ത ഡബ്ല്യു.സി.സി അംഗങ്ങളിലാരെങ്കിലും കേസുമായി മുൻപോട്ടു പോകാൻ ധൈര്യപ്പെടുന്നുണ്ടോയെന്ന് ഭാഗ്യലക്ഷ്മി. കമ്മിറ്റിക്ക് മൊഴി കൊടുത്ത 62 പേരും ഡബ്ല്യുസിസിയിലെ അംഗങ്ങളോ അവർ നിർദേശിച്ചവരോ ആണ്. അവരുടെ രഹസ്യമൊഴി പുറത്തു വരരുതെന്ന് നിർദേശിച്ചതും അവരാണ്. ഹേമ കമ്മിറ്റിക്ക് താൻ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലൈയിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി 2019 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. വിവിധ സമ്മർദ്ദങ്ങൾക്കു വഴങ്ങി പുറത്തുവിടാതെയിരുന്ന റിപ്പോർട്ട് വിവരാവകാശ
വെബ് സീരിസുകളും ടെലിവിഷൻ സീരിയലുകളും മൊഴിമാറ്റ സിനിമകളുമൊക്കെ സജീവമായതോടെ മിക്ക ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കും ഇപ്പോൾ നല്ല തിരക്കാണ്. പുതിയ ശബ്ദങ്ങളെ അവതരിപ്പിക്കാൻ ഫെഫ്ക ഡബ്ബിങ് യൂണിയന്റെ നേതൃത്വത്തിൽ 10 കൊല്ലം മുൻപ് തന്നെ ശ്രമം നടത്തിയിരുന്നു. കേട്ടു പഴകിയ ശബ്ദം, എല്ലാ നായികമാർക്കും ഒരേ ശബ്ദം
കോട്ടയം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച്, മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ട് വായിക്കാൻ അവസരം ലഭിച്ച ശേഷം അതു പുറത്തുവരട്ടെ എന്നാണു പലരുടെയും നിലപാടെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതു വൈകുന്നതിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ‘‘ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴികൊടുത്ത നിരവധി പേരോടു സംസാരിച്ചു.
കാതലായ വിഷയങ്ങൾ മറച്ചുവച്ച് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാര്യമില്ലെന്ന് ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. വിഷയങ്ങൾ കമ്മിഷനു മുൻപിൽ തുറന്നു പറഞ്ഞത് വെറുതെ പേപ്പറിൽ എഴുതി വയ്ക്കാനല്ല. ഇത്രയും കോടികൾ മുടക്കിയത് ഇരയെ സംരക്ഷിക്കാനോ അതോ പ്രതിയെ സംരക്ഷിക്കാനോ എന്ന്
Results 1-10 of 85