Activate your premium subscription today
കരീന കപൂറിന്റെ സൗന്ദര്യത്തെ പുകഴ്ത്താത്തവർ ചുരുക്കമായിരിക്കും. പ്ലാസ്റ്റിക് സർജറികള്‍ ചെയ്യാത്ത നാച്ചുറൽ ബ്യൂട്ടിയാണ് അവർ എന്നാണ് പലരുടെയും അഭിപ്രായം. 44 വയസ്സുണ്ടെങ്കിലും അവരുടെ സൗന്ദര്യത്തിനു കോട്ടംതട്ടിയിട്ടില്ല. കരീനയെ പോലെ സുന്ദരിയായിരിക്കാൻ സത്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യേണ്ടതില്ലെന്നു
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ കൺസെപ്റ്റ് ഷോറൂം ദുബായ് യുഡബ്ല്യു മാളിൽ ആരംഭിച്ചു.
പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ‘ദായ്റ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്റ
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കോൺസപ്റ്റ് ഷോറൂം ദുബായിലെ യുഡബ്ല്യു മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ വൈകിട്ട് 7നു നടിയും മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഷോറൂം ഉദ്ഘാടനം ചെയ്യും.
ഇഷ്ടഭക്ഷണവും ഫിറ്റ്നസും ഒന്നിച്ചു കൊണ്ടു പോകുന്നത് അത്ര എളുപ്പമല്ല. സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ പുറത്തുനിന്നുള്ള ഭക്ഷണം പാടെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടായി കരുതുന്നവരുമുണ്ട്. എന്നാൽ ആരോഗ്യത്തിലേയ്ക്കുള്ള യാത്ര കുറച്ചുകൂടി എളുപ്പമാണെന്ന് വിശദീകരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂർ.
ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളാണ് ബോളിവുഡ് താരം കരീന കപൂർ. ഏത് സ്റ്റൈലും അതിന്റെ പൂർണതയോടെ അവതരിപ്പിക്കാൻ കരീനയ്ക്കു കഴിയും. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത മനോഹരമായ വസ്ത്രമണിഞ്ഞെത്തിയ കരീനയുടെ ലുക്കാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. വർഷങ്ങളായി ലാക്മെയുടെ മുഖമാണ്
ബോളിവുഡിൽ പ്രായം ആർക്കെങ്കിലും പുറകോട്ട് പോകുന്നുണ്ടെങ്കിൽ അത് മറ്റാർക്കുമല്ല കരീന കപൂറിനാണ്. കഠിനായ ഫിറ്റ്നസ് സെഷനുകളിലൂടെയും കണിശമായ ഡയറ്റിലൂടെയും ആണ് കരീന ചെറുപ്പം നിലനിർത്തുന്നത്. കരീനയുടെ ഫിറ്റ്നസ് ട്രെയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോ ശ്രദ്ധേയമാണ്. അതിൽ കരീനയുടെ
അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയത് വൈകിയാണെന്നു തുറന്നു പറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. തലനാരിഴയ്ക്കാണ് ശരീരം തളർന്നു പോകുന്നതിൽ നിന്നും രക്ഷപ്പെട്ടത്. ശരിക്കും അദ്ഭുതകരമായ രക്ഷപ്പെടലായിരുന്നു. ആശുപത്രിയിലേക്കു നടന്നു കയറിയതു പോലെ തന്നെ ഇറങ്ങണമെന്നതായിരുന്നു ആഗ്രഹം. അതു മറ്റുള്ളവരെ
വീട്ടിൽ വച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ വീടിന് ഇത്രയേ സുരക്ഷ ഉള്ളൂ? പരിക്കേറ്റ താരം എന്തിന് ഓട്ടോയിൽ ആശുപത്രിയിൽ പോയി? താരം ശരിക്കും ആക്രമിക്കപ്പെട്ടോ തുടങ്ങി പല തരത്തിലുള്ള ചോദ്യങ്ങളും സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി. ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് നടന്ന് ഇറങ്ങി വന്ന താരം വീണ്ടും ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, അത്തരം ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
അക്രമിയുടെ കുത്തേറ്റ സമയത്ത് ആശുപത്രിയിൽ പോകുമ്പോൾ മകന് തൈമൂറിനെ കൂടെ കൂട്ടിയത് എന്തിനെന്ന് തുറന്നു പറഞ്ഞ് സെയ്ഫ് അലിഖാൻ. തന്റെ പരുക്കുകൾ കണ്ട് ‘പപ്പാ മരിക്കാന്‍ പോവുകയാണോ’ എന്ന് മകന് തൈമൂര്‍ ചോദിച്ചിരുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ആ ദിവസം ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ഡല്‍ഹി ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നത്.
Results 1-10 of 109