Activate your premium subscription today
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയെ വിമർശിച്ച് മനശാസ്ത്ര വിദഗ്ധൻ ഡോ.സി ജെ ജോൺ. വയലൻസിന്റെ അതിപ്രസരമുള്ള ‘മാർക്കോ’ സീരിസിൽ പെടുത്താവുന്ന സിനിമയാണിതെന്നും പതിനെട്ട് വയസ്സിൽ താഴെയുള്ള ആരെയും ഒടിടിയിൽ പോലും ഇത് കാണിക്കരുതെന്നും അദ്ദേഹം പറയുന്നു. ‘‘തികച്ചും അവിശ്വസനീയമായ കഥാ
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കലക്ഷനില്‍ വാസ്തവിരുദ്ധതയുണ്ടെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിൽ പിന്തുണയുമായി സംവിധായകൻ വിനയനും. ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി
ഇതിഹാസങ്ങൾ എന്നു പറയേണ്ട ഒട്ടേറെ താരങ്ങളുടെ വിരമിക്കൽ വേദി കൂടിയായേക്കും ഇത്തവണത്തെ ഐപിഎൽ. നമ്മുടെ വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ, തീർച്ചയായും മലയാളികളുടെ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസ്. ഈ രണ്ടു ടീമുകൾക്കുമാണ് എന്റെ പിന്തുണ.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 20 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററുകളില്‍ മികച്ച പ്രദർശന വിജയം നേടിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സമീപകാലത്ത് ചാക്കോച്ചൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന
കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി തിയറ്ററിൽ ഇപ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ ബാച്ച്മേറ്റ് ആയെത്തിയ ഡിവൈഎസ്പി ഷാഹുൽ ഹമീദ് ആയി അഭിനയിച്ചത് നാടകങ്ങളിലൂടെയും വെബ് സീരീസിലൂടെയും സുപരിചിതനായ വൈശാഖ് ശങ്കർ ആണ്. ചെറുപ്പം
കഴിഞ്ഞ അഞ്ചുവർഷത്തെ മലയാളത്തിലെ ഹിറ്റ് ചാർട്ട് പരിശോധിച്ചാൽ അതിൽ ഇടംപിടിച്ചിട്ടുള്ള ഭൂരിപക്ഷ സിനിമകളും ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണെന്നു കാണാം. ത്രില്ലർ സിനിമകളിൽ തന്നെ പൊലീസ് സിനിമകളോട് എല്ലാ കാലത്തും മലയാളി പ്രേക്ഷകർക്ക് പ്രത്യേക പ്രിയമുണ്ട്. 2025ലും സ്ഥിതി വ്യത്യസ്തമല്ല. കാക്കി കരുത്തിൽ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ’ ഡ്യൂട്ടി 50 കോടി ക്ലബ്ബിൽ. സമീപകാലത്ത് ചാക്കോച്ചൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷനാണ് ഈ സിനിമയ്ക്കു ലഭിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിര, ന്നാ താൻ കേസ് കൊട് എന്നീ സിനിമകൾ ഇതിനു മുമ്പ് 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. അതേസമയം
നമ്മുടെ കുട്ടികൾ ഉൾപ്പെടുന്ന അക്രമസംഭവങ്ങൾ ഞെട്ടിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളാണ് ഓർമ വരുന്നത്. ‘കൊല്ലണമെന്നു വേഗം പറയാം, കൊല്ലുകയും ചെയ്യാം, എന്നാൽ ജീവൻ കൊടുത്തു സൃഷ്ടിക്കാൻ സാധിക്കുമോ?’ ഒരാളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോൾ നഷ്ടം ആ ഒരാൾക്കല്ല, കുടുംബങ്ങൾക്കും സമൂഹത്തിനും ആണെന്നു തിരിച്ചറിയണം.
‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം കണ്ടവർ അന്ന എന്ന വില്ലത്തിയെ മറക്കില്ല. ചുരുണ്ട മുടിയും വെള്ളാരം കണ്ണുകളുമുള്ള സുന്ദരിയായ അന്നയുടെ കണ്ണുകളിൽ പക്ഷേ പ്രതികാര ദാഹവും ക്രൗര്യവുമായിരുന്നു. വെസ്റ്റേൺ ലുക്കുള്ള മയക്കുമരുന്നിന് അടിമയായ മെഡിക്കൽ സ്റ്റുഡന്റ് അന്നയായി അഭിനയിച്ചത് ജേർണലിസത്തിൽ മാസ്റ്റേഴ്സ്
മലയാളി ആഘോഷമാക്കി മാറ്റിയ പൊലീസ് കഥാപാത്രങ്ങളായ ഭരത് ചന്ദ്രൻ ഐപിഎസിന്റെയും ഇൻസപെക്ടർ ബല്‍റാമിന്റെയും വാർപ്പു മാതൃകകളെ പിന്തുടരാത്ത എഴുത്തുകാരനാണ് ഷാഹി കബീർ. പൊലീസ് ഉദ്യോഗസ്ഥനായ ഷാഹിയുടെ എല്ലാ കഥകളിലും ഒരു പൊലീസുകാരനുണ്ട്. എന്നാൽ നെടുനീളൻ സംഭാഷണങ്ങൾ പറയുന്ന മേൽഉദ്യോഗസ്ഥനെ ഒരു ദയയുമില്ലാതെ ഇടിച്ച് വീഴ്ത്തുന്ന സിനിമാറ്റിക്ക് യൂണിവേഴ്സല്ല ഷാഹിയുടെ ആല. ചെറിയ സാമ്പത്തിക പ്രതിസന്ധിയും, ജോലിയുടെ സമ്മർദ്ദങ്ങളും ഏറെയുള്ള, സേനയിലെ അധികാര ശ്രേണിയോട് നിരന്തരം കലഹിക്കേണ്ടി വരുന്ന ഒരു ശരാശരി മധ്യവർത്തി സമൂഹത്തിന്റെ പ്രതിനിധികളാണ് ഷാഹിയുടെ പൊലീസുകാരെല്ലാം.
Results 1-10 of 306