Activate your premium subscription today
‘ജോണി വാക്കർ’ സിനിമയിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി നടനും സംവിധായകനുമായ ലാൽ. അക്കാലത്ത് തന്റെ ഇമേജിനെ ഈ വേഷം ബാധിക്കുമെന്നു കരുതിയാണ് ആ വേഷത്തോട് നോ പറഞ്ഞതെന്ന് ലാൽ പറഞ്ഞു. ‘കേരള ക്രൈം ഫയൽസ് സീസൺ 2’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിനു നൽകിയ
ഇക്കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ നടനും സംവിധായകനുമായ ലാല്‍ നടത്തിയ ഒരു അഭിപ്രായപ്രകടനം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിയിക്കുകയുണ്ടായി. സംവിധായകർ പറയാത്ത കാര്യങ്ങൾ നടന്മാര് കയ്യില്‍ നിന്നിട്ട് അഭിനയിക്കുന്നതിനെക്കുറിച്ചായിരുന്നു ലാലിന്റെ പരാമര്‍ശം. നടന് ജഗതി ശ്രീകുമാറിനെ ഇക്കാര്യത്തില്‍
ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം ചർച്ചയാകുന്നു. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത
അഭിമുഖത്തിനിടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ സംവിധായിക രേവതി എസ് വർമ. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലാൽ എന്ന നടനു പോലും സ്ത്രീ അധികാരമുള്ള സംവിധായികയാകുന്നത് ഉൾക്കൊള്ളാനായില്ലെന്ന അഭിപ്രായം രേവതി പങ്കുവച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ നിന്നും വാർത്ത
ഒരാളെ പൂട്ടാം എന്നുവിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല ‘അമ്മ’യെന്നും അവിടെയുള്ള ആരും കുഴപ്പക്കാരല്ലെന്നും സംവിധായകനും നടനുമായ ലാൽ. ‘അമ്മ’യുടെ ഇടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും എല്ലാവരും ഒരേ മനസ്സോടെ ഒത്തൊരുമയോടെ പ്രവൃത്തിക്കുന്ന സംഘടനയാണിതെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘‘കുറ്റം ചെയ്തവർ
മൂന്ന് പതിറ്റാണ്ടിലേറെയായി തിരക്കഥാകൃത്തായും നടനായും സംവിധായകനായും നിർമ്മാതാവായുമൊക്കെ തെന്നിന്ത്യൻ സിനിമാ ലോകത്തെ സജീവ സാന്നിധ്യമായ താരമാണ് ലാൽ. രണ്ട് പതിറ്റാണ്ടിലേറെയായി നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായുമൊക്കെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയനാണ് അനൂപ് മേനോൻ. ഇരുവരും
മനോജ് ബാജ്പേയ്, കൊങ്കണ സെൻ ശർമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ബ്ലാക് കോമഡി ത്രില്ലർ സീരിസ് ‘കില്ലർ സൂപ്പ്’ ട്രെയിലർ എത്തി. ഭർത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ദമ്പതികളായി മനോജും കൊങ്കണ സെന്നും
സിദ്ദീഖും ലാലും ഒരുമിച്ചു വന്നാൽ ചിരിക്കാനുള്ള വകയുണ്ടാകുമെന്നാണ് മലയാളികളുടെ ഉറച്ച വിശ്വാസം. എന്നാൽ, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സിദ്ദീഖിന്റെ മൃതദേഹത്തിനരികെ ലാൽ ഇരിക്കുന്ന ഫ്രെയിം കണ്ട് ഉള്ളുലയാത്ത മനുഷ്യരുണ്ടാകില്ല. രണ്ടു ശരീരവും ഒരു മനസുമെന്നു പറയുന്ന വായ്മൊഴിയെ ജീവിച്ചു
മലയാളിയുടെ ചിരിയുടെ ബ്രാൻഡ് അംബാസഡറായി മാറിയ സംവിധായകൻ സിദ്ദിഖിനു കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. ജീവിതത്തിലും സിനിമയിലും തന്നെ വളർത്തി വലുതാക്കിയ പ്രിയനഗരം ഹൃദയവേദനയോടെ അദ്ദേഹത്തിനു വിടചൊല്ലി. പലവട്ടം നിറഞ്ഞ ചിരിയോടെ കടന്നുചെന്നിട്ടുള്ള കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു സിദ്ദിഖ്
കൊച്ചി ∙ മലയാളിയുടെ ചിരിയുടെ ബ്രാൻഡ് അംബാസഡറായി മാറിയ സംവിധായകൻ സിദ്ദിഖിന് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. ജീവിതത്തിലും സിനിമയിലും തന്നെ വളർത്തി വലുതാക്കിയ പ്രിയനഗരം ഹൃദയവേദനയോടെ അദ്ദേഹത്തിനു വിടചൊല്ലി. പലവട്ടം നിറഞ്ഞ ചിരിയോടെ കടന്നുചെന്നിട്ടുള്ള കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു സിദ്ദിഖ് ഇന്നലെ അവസാനമായെത്തുമ്പോൾ ജീവസ്സുറ്റ ഓർമകളുമായി അടുപ്പക്കാർ അതിനെ തൊട്ടുനിന്നു. വെള്ളപ്പൂക്കൾക്കു നടുവിലൊരുക്കിയ ചില്ലു പേടകത്തിൽ സൗമ്യമായി സിദ്ദിഖ് ഉറങ്ങിക്കിടന്നു. ഉറ്റ ചങ്ങാത്തം പാതിയറ്റ വേദനയിൽ ലാൽ ആ പേടകത്തിനെ തൊട്ടു ചേർന്നിരുന്നു. പ്രിയ ശിഷ്യനെ ഒരുനോക്കു കാണാൻ സംവിധായകനും സിദ്ദിഖിന്റെ ഗുരുവുമായ ഫാസിൽ എത്തിയപ്പോൾ ലാൽ കണ്ണീരോടെ കൂപ്പുകൈകളുമായി അദ്ദേഹത്തോടു ചേർന്നു നിന്നു.
Results 1-10 of 27