Activate your premium subscription today
2024 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പട്ടുനൂല്‍പ്പുഴു എന്ന നോവല്‍ രചിച്ച എസ്.ഹരീഷാണ് മികച്ച നോവലിസ്റ്റ്. ഇടമലയിലെ യാക്കൂബ് എന്ന ചെറുകഥയുടെ കര്‍ത്താവായ പി.എസ്. റഫീക്ക് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം
തിരുവനന്തപുരം ∙ വിഖ്യാത ചലച്ചിത്രകാരന് പത്മരാജന്റെ എണ്‍പതാം ജന്മദിനത്തില് പത്മരാജന് ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ചേര്‍ന്ന് 34–ാമത് പത്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 - ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ്
അകലെ നിന്നു നോക്കുമ്പോൾ ശാന്തമാണെന്ന് തോന്നുന്ന കടൽ പോലെയാണ് പത്മരാജന്റെ കൃതികൾ. സൗമ്യമായി സമീപിച്ചാൽ കരയോരമിരുന്ന് തിരികെ പോരാമെന്ന 'തോന്നൽ' തിരയേറിപോകുന്നത് വായനയിൽ മുങ്ങുമ്പോൾ തിരിച്ചറിയാനാകും. ആഴങ്ങളെ പേടിക്കാതെ, അത് ആസ്വദിക്കാൻ തോന്നുന്ന കലയാണ് പിന്നെ പപ്പേട്ടന് പഠിപ്പിച്ചു തരുക. മെല്ലെ
പി.പത്മരാജന് ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന് (25000 രൂപ, ശില്പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍. 2024ല്‍ സെന്‍സര്‍ ചെയ്തതോ റിലീസ് ചെയ്തതോ ഒ.ടി.ടികളില്‍
സിറ്റൗട്ടിന്റെ മുന്നിലേക്ക് ഞങ്ങൾ നടന്നെത്തുമ്പോൾ എംടി സാർ തല ചരിച്ചൊന്ന് നോക്കി. ആദ്യം രാജേഷിനെയും പിന്നെ എന്നെയും കണ്ടു. വിനയപൂർവം തൊഴുത് ഞാൻ നമസ്കാരം പറഞ്ഞു. അദ്ദേഹം ഒന്നുപുഞ്ചിരിച്ചു. ചുണ്ടുകോട്ടിയുള്ള ആ വിഖ്യാതചിരി.
തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധമായ എഴുത്തിനെ കിട പിടിക്കുന്നതാണ് പത്മരാജന്റെ കഥകള്‍. ദൃശ്യസൗന്ദര്യത്തിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ, വാക്കുകളിലൂടെ ഹൃദയത്തിലേക്ക് തുളഞ്ഞിറങ്ങുകയാണ്.
ജൂബിലി പ്രൊഡക്ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.
സംവിധായകൻ പത്മരാജന്റെ പേരിലുള്ള പത്മരാജന് സ്മാരക ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. പത്മരാജന്റെ അപരനിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടൻ ജയറാമാണ് അവാർഡുകൾ സമ്മാനിച്ചത്. മികച്ച
ഒരിക്കലും കഥയിൽ ഇടപെടാതെ, സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിർമ്മാതാവ്. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ 'കള്ളൻ പവിത്രൻ' 'തിങ്കളാഴ്ച്ച നല്ല ദിവസം' എന്ന ചിത്രങ്ങൾ സംഭവിക്കില്ലായിരുന്നു. രണ്ടും പരീക്ഷണങ്ങൾ. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തീയേറ്ററിൽ വിജയിച്ച ആദ്യ ചിത്രം
സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ‘അപരൻ’ സിനിമയിലെ വിഡിയോ പങ്കുവച്ച് നടൻ ജയറാം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്. സിനിമയിലെ രംഗത്തിൽ ഫോണിന്റെ അങ്ങേത്തലക്കൽ ‘വിശ്വനാഥനാണോ?’ എന്ന് ചോദിച്ച പുരുഷശബ്ദം സംവിധായകൻ പത്മരാജന്റേതാണെന്നും ജയറാം
Results 1-10 of 51