Activate your premium subscription today
കൊച്ചി ∙ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കമാർന്ന പുഞ്ചിരികൾ നിറഞ്ഞ ലൈവത്തണോടെ മനോരമ ന്യൂസിന്റെ കാൻസർ പ്രതിരോധ പരിപാടി ‘കേരള കാൻ’ ഒൻപതാം പതിപ്പ് സമാപിച്ചു. ആകെ 8 കോടി രൂപയുടെയും ഈ പതിപ്പിൽ മാത്രം 50 ലക്ഷത്തിന്റെയും സൗജന്യ ചികിത്സാ–പരിശോധനാ പദ്ധതികൾ നടപ്പാക്കിയാണു കേരള കാനിനു കൊടിയിറങ്ങിയത്. പദ്ധതിയുടെ മുഖമായ നടൻ രമേഷ് പിഷാരടി അവതാരകനായി.
'ലൗ ആക്ഷന്‍ ഡ്രാമ', 'പ്രകാശന് പറക്കട്ടെ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രമാണ് 'ആപ്പ് കൈസേ ഹൊ'. ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് താൻ ഈ തിരക്കഥ തയ്യാറാക്കിയതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു ചെറുപ്പക്കാരന്റെ ബാച്ചിലർ
സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്നും അത്തരം രംഗങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി സംവിധായകരായ ആഷിഖ് അബുവും രമേശ് പിഷാരടിയും. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. കൊലപാതകം നോർമലൈസ് ചെയ്യുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് പറയുന്ന ആരും ഈ വിഷയം സംസാരിക്കുന്നില്ലെന്ന് രമേശ് പിഷാരടി
എല്ലാവരെയും ട്രോളുന്ന രമേശ് പിഷാരടിയെ നാം കണ്ടിട്ടുണ്ടാകും എന്നാൽ നിഷ്ക്കരുണം ട്രോളപ്പെട്ട പിഷാരടിയെയോ ? എന്തായാലും പിഷാരടിയും അദ്ദേഹം നായകനായെത്തിയ കപ്പല്‍ മുതലാളി എന്ന സിനിമയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത ഈ സിനിമയെ കുത്തിപ്പൊക്കിയതാകട്ടെ ധ്യാൻ ശ്രീനിവാസനും.
ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച ആപ്പ് കൈസേഹോ എന്ന ചിത്രത്തിലൂടെ വളരെക്കാലങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ ബിഗ്സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളും നിലവിലെ സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളും മനോരമ ഓൺലൈനുമായി പങ്കു വെക്കുകയാണ് ധ്യാൻ ശ്രീനിവാസനും സിനിമയിലെ
മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ രമേശ് പിഷാരടി. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹത്തിനൊപ്പം താനുണ്ടെന്നും ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം നൽകുന്ന കാര്യമാണ് ആ സൗഹൃദമെന്നും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ രമേശ് പിഷാരടി പറയുന്നു
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ റീ-റിലീസിനൊരുങ്ങുകയാണ്. വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരുടെ നെഞ്ചിൽ കത്തി താഴ്ത്തി ചതിച്ചു കൊന്ന ഉണ്ണിയാർച്ചയുടെ മുറച്ചെറുക്കനായ ചതിയൻ ചന്തു എങ്ങനെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നായകനായി എന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടിയുമായി നടത്തിയ സംഭാഷണത്തിലാണ് താൻ എങ്ങനെ ചതിയൻ ചന്തുവായി അഭിനയിച്ചെന്നും ചന്തു എങ്ങനെ വീരപരിവേഷമുള്ള യോദ്ധാവായി ജനങ്ങളുടെ ഉള്ളിൽ കുടിയേറി എന്നുമുള്ള കഥകൾ മമ്മൂട്ടി തുറന്നു പറയുന്നത്.
രേഖാചിത്രത്തിനും സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്കും പ്രശംസയുമായി നടൻ രമേശ് പിഷാരടി. മൂന്നു വർഷങ്ങൾക്ക് മുൻപ് താൻ രേഖാചിത്രത്തിന്റെ കഥ കേട്ടിരുന്നു എന്ന് രമേശ് പിഷാരടി പറയുന്നു. സിനിമയിൽ പൊലീസുകാരനായ ആസിഫ് അലിയുടെ കഥാപാത്രം ഒരു മരണത്തിനു പിന്നിലെ ചുരുളുകൾ അഴിക്കുവാൻ നടത്തുന്ന യാത്രയെക്കാൾ വലിയ യാത്രയാണ് ഈ സിനിമ തിയറ്ററിലെത്തിക്കാൻ സംവിധായകൻ ജോഫിൻ നടത്തിയതെന്ന് രമേശ് പിഷാരടി വെളിപ്പെടുത്തി. സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസ്സിലാക്കിയ ‘മമ്മൂട്ടി ചേട്ടനെ’യും രമേശ് പിഷാരടി അഭിനന്ദിച്ചു.
കോഴിക്കോട്∙ എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി നടൻ മമ്മൂട്ടി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
മമ്മൂട്ടി അനശ്വരമാക്കിയ സീൻ നോക്കി അഭിനയം പരിശീലിക്കാൻ ശ്രമിക്കുന്ന അജു വർഗീസിനെ ട്രോളി സുഹൃത്തുക്കൾ. അഭിനയജീവിതത്തിൽ 14 വർഷം പൂർത്തിയാക്കുന്ന അജുവിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് രസകരമായ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ചന്തു പങ്കുവച്ചത്. 'നമ്മൾ ചെയുമ്പോ മാത്രം എന്താഡാ ശെരി ആവാത്തെ?' എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു വിഡിയോ.
Results 1-10 of 134