Activate your premium subscription today
മനോജ് കെ ജയന് മകളോടൊപ്പം ചിത്രീകരിച്ച ഇൻസ്റ്റഗ്രാം വിഡിയോ ശ്രദ്ധ നേടുന്നു. മകൾക്കൊപ്പമുള്ള ഔട്ടിങ്ങിന്റെ വിഡിയോയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘എന്തൊരു ചേലാണ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛനും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. ‘കുഞ്ഞാറ്റ എനിക്കെന്നും എന്റെ കുരുന്നാറ്റ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നതും. വരികളില്‍ പറയുന്നതു പോലെ എന്തൊരു ചേലാണ് വിഡിയോ കാണാൻ എന്നാണ് പ്രേക്ഷകരും പറയുന്നത്.
25 വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാടിന്റെ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി ക്ഷണം ലഭിച്ചപ്പോൾ ഉർവശിയുടെ വയറ്റിൽ മകൾ കുഞ്ഞാറ്റയ്ക്കു മൂന്നുമാസം മാത്രം പ്രായം. തനി നാട്ടിൻപുറത്തുകാരിയായ വിനോദിനി എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷം അന്നു മനസ്സില്ലാ മനസ്സോടെയാണ് ഉർവശി വേണ്ടെന്നു വച്ചത്. 25 വർഷങ്ങൾക്കിപ്പുറം ഉർവശിയെത്തേടി വീണ്ടും പഞ്ചായത്തുകഥ പറയുന്ന ഒരു ചിത്രമെത്തിയിരിക്കുകയാണ്. എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി. പേരിൽതന്നെയുണ്ട് ഒരു ഉർവശി ടച്ച്.
ദേശീയ പുരസ്കാരങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട നടിയാണ് സലീമ. ‘നഖക്ഷതങ്ങളി’ലും ‘ആരണ്യക’ത്തിലും അന്യാദൃശമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. എന്നാല്‍ ജൂറിയുടെ കണ്ണില്‍ ചലച്ചിത്ര ബാഹ്യമായ ചില കാരണങ്ങളാല്‍ സലീമ ഉള്‍പ്പെടാതെ പോയി. എന്നാല്‍ ഇതൊന്നും ഒരു നടിയുടെ മികവിന്റെ മാനദണ്ഡങ്ങളാകുന്നില്ല എന്ന സത്യം
മകൾ കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശിയും മനോജ് കെ.ജയനും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മകൾക്ക് ആശംസകൾ പങ്കുവച്ചത്. മകൾക്കൊപ്പമുള്ള വിവിധ കാലങ്ങളിലെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമായിരുന്നു മനോജ് കെ.ജയന്റെ ആശംസകൾ. ‘എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ... എന്നും… എപ്പോഴും’, മനോജ് കെ.ജയൻ കുറിച്ചു. അച്ഛനു സ്നേഹചുംബനങ്ങൾ നൽകുന്ന കമന്റുമായി കുഞ്ഞാറ്റ മറുപടിയും കുറിച്ചു. ‘നന്ദി അച്ഛാ... ഉമ്മ... ഒരുപാടു സ്നേഹം’, എന്നായിരുന്നു കുഞ്ഞാറ്റയുടെ കമന്റ്.
പഴയ നല്ല പാട്ടുകളൊക്കെ ഇപ്പോൾ റീൽസിൽ കേൾക്കാറുണ്ട്. ഞാൻ ടീനേജിലൊക്കെ കേട്ട പ്രണയഗാനങ്ങൾ റീൽസിൽ തിളയ്ക്കുന്ന മീൻകറിക്ക് അകമ്പടിയായി കേൾക്കുമ്പോൾ പാട്ടിനെ അടുപ്പിൽവച്ചു കത്തിച്ചു കറിയാക്കുവാണല്ലോ ദൈവമേ എന്നോർക്കും. പിന്നെ അങ്ങനെയെങ്കിലും ആ പാട്ടുകൾ കേൾക്കാനാകുന്നല്ലോ എന്ന് ആശ്വസിക്കും.
ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചു. ക്രിസ്റ്റോ തന്നെയാണ് ഈ വലിയ നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മലയാളത്തിന്റെ അമ്മത്താരം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് നടി ഉർവശി. അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന കവിയൂർ പൊന്നമ്മയെ ഉർവശിയും സഹോദരിമാരും പൊന്നു ആന്റി എന്നാണു വിളിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ പൊന്നു ആന്റി അസുഖബാധിതയാണെന്ന് അറിഞ്ഞെങ്കിലും സുഖം പ്രാപിച്ച് തിരിച്ചുവരും
നാൽപ്പതുകളിൽ അമ്മയായ അനുഭവം പങ്കുവച്ച് ഉർവശി. കുട്ടികൾ വേണമെന്ന് ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ നിർബന്ധിച്ചിട്ടില്ല. പക്ഷേ, അങ്ങനെ വേണമെന്ന് മനസിൽ തോന്നിയെന്നും അതിനു കാരണമുണ്ടെന്നും മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വെ' പരിപാടിയിൽ ഉർവശി പറഞ്ഞു. അവർ നിർബന്ധിച്ചില്ല പക്ഷേ, എനിക്ക് തോന്നി കല ചേച്ചിക്ക്
എം. മുകുന്ദൻ: സാഹിത്യംകൊണ്ട് എന്തു പ്രയോജനമെന്നു പലരും ചോദിക്കുന്ന കാലത്താണ് പോപ്പ് ഫ്രാൻസിസ് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പറയുന്നത്. വേദനിക്കുമ്പോൾ പ്രാർഥിക്കുന്നതിനൊപ്പം നല്ലൊരു നോവലോ കഥയോ വായിക്കാൻ കൂടിയാണ് പോപ്പ് പറയുന്നത്. എങ്കിൽ ആന്തരികമായി വലുതാവുമെന്നും സഹജീവികളുമായി സമ്പർക്കത്തിനു കഴിയുമെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാർക്കും വായനക്കാർക്കും ആശ്വാസം പകരുന്ന കാര്യമാണിത്.
മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ്
Results 1-10 of 81