Activate your premium subscription today
‘ശ്രീ കോവിൽ നട തുറന്നു, പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’ സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള് നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ)
"ശ്രീപദങ്ങൾ മന്ദമന്ദം ഹൃദയശ്രീ കോവിലിന്റെ തിരുനട കടന്നെത്തും ഉഷസന്ധ്യയിൽ". ദുൽഖർ സൽമാനെ നായകനാക്കി 10 വർഷം മുൻപ് രഞ്ജിത് സംവിധാനം ചെയ്ത ഞാൻ എന്ന സിനിമയിലെ ഈ പാട്ടുകേട്ടവരെല്ലാം ചോദിച്ചത് ഒന്നാണ്., ആരാണീ ഗായകൻ? പതിവുരീതികളിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ആലാപനശൈലി. സിനിമാ പിന്നണിഗായകൻ എന്ന
സംഗീത സംവിധായകന് എ.ആര്.റഹ്മാന്റെ സ്വഭാവരീതിയെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ സോനു നിഗം. റഹ്മാൻ അധികമാരോടും സൗഹൃദം പുലർത്താറില്ലെന്നും എപ്പോഴും തന്റെ ജോലിയിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂവെന്നും സോനു നിഗം വെളിപ്പെടുത്തി. അടുത്തിടെ ‘O2 ഇന്ത്യ’ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ്
പാട്ടുകൾ കേട്ട് പാട്ടിന്റെ ചുറ്റുവട്ടങ്ങളിലൂടെയലയാൻ പണ്ടേ എനിക്കിഷ്ടമായിരുന്നു. കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ട ബിച്ചു തിരുമലയെന്ന പേരിനോടു തോന്നിയ കൗതുകം കലർന്ന ഇഷ്ടം, ഗാനശില്പികളുടെ പേരുകളും വിശേഷങ്ങളും തിരയുന്നൊരു ശീലത്തിലേക്കും എന്നെ എത്തിച്ചു. അവരുമായുള്ള അഭിമുഖങ്ങളും അവരുടെ
മലയാളത്തിൽ പാട്ടു കേൾക്കാൻ തുടങ്ങിയതും ഏതാണ്ട് അവസാനിപ്പിച്ചതുമൊക്കെ യേശുദാസോടു കൂടിയാണ്. അത് അങ്ങനയല്ലാതെ വരില്ലല്ലോ. അപ്പോൾ ജയചന്ദ്രനോ എന്നൊരു ചോദ്യം വരാം. അദേഹത്തിന്റെ മലയാളഗാനങ്ങൾ ഇഷ്ടമല്ല എന്നു പറയുവാൻ കഴിയില്ല. “ശിശിരകാല മേഘ” വും “നീലഗിരിയുടെ സഖി” കളും “പാലാഴിപ്പൂമങ്ക” യും “ശരദിന്ദു മലർദീപ”
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ
1975 ൽ ‘പെൺപട’എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രൻ പാടിയ ‘വെള്ളിത്തേൻ കിണ്ണം പോൽ’ എന്ന പാട്ട് ഈണമിട്ടത് എ.ആർ.റഹ്മാനാണെന്നാണു കഥ. അച്ഛൻ ആർ.കെ.ശേഖർ അകത്തേക്കുപോയ സമയത്ത് 9 വയസ്സുകാരനായ റഹ്മാൻ (അന്ന് പേര് ദിലീപ്) ഹാർമോണിയത്തിൽ മൂളിയ ഈണമാണത്രേ പിന്നീട് സിനിമയിലെത്തിയത്. അതെന്തായാലും റഹ്മാൻ പിന്നീടും
പൂങ്കുയിൽ ശ്രുതി താഴ്ത്തി, ശാരദ നിലാവ് തിരി താഴ്ത്തി... ഭാവഗായകൻ ഉറക്കമായ്. സ്മൃതിതൻ ചിറകിലേറി സ്വന്തം ഗ്രാമഭൂവിൽ ഇന്ന് അണയും ഭാവചന്ദ്രൻ. വികാരസാന്ദ്രമായ ഗാനങ്ങളാൽ മലയാള ഗാനശാഖയെ നിലാവണിയിച്ച പി.ജയചന്ദ്രന് കലാകേരളം ഇന്നു വിടചൊല്ലും. ജയചന്ദ്രന്റെ പാട്ടുകൾ കൊണ്ടായിരുന്നു അക്കാദമി അനശ്വരഗായകന്
കർണാടകസംഗീതം ചിട്ടയായി അഭ്യസിച്ചിട്ടില്ലെങ്കിലും കീർത്തനങ്ങൾ മാത്രം ചേർത്തൊരു സംഗീതസമാഹാരം– നിർബന്ധങ്ങൾക്കു വഴങ്ങാത്ത ഗായകൻ പി.ജയചന്ദ്രൻ ഒരിക്കൽമാത്രം അങ്ങനെയൊരു ആവശ്യത്തിനു സമ്മതം മൂളി. അത്തരത്തിൽ ഒരേയൊരു ആൽബമേ ജയചന്ദ്രന്റേതായി ഉള്ളൂ. 2021 ൽ മനോരമ മ്യൂസിക് ആണ് അതു പുറത്തിറക്കിയത്. കോവിഡ് കാലത്ത്
Results 1-10 of 481