Activate your premium subscription today
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്... തേനോലും സാന്ത്വനമായി ആലോലംകാറ്റ്... സന്ധ്യാരാഗവുംതീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നുനീ പൂന്തിങ്കളേ... ഈയടുത്ത കാലത്ത് കലാഭവൻ ഷാജോൺ ഒരു ടിവി മ്യൂസിക് ഷോയിൽ പാടുന്നതു കേട്ടതിൽപിന്നെയാണ് ഈ പാട്ട് വീണ്ടും ഇടയ്ക്കിടെ ചുണ്ടിൽ മധുരമുള്ളൊരീണമായി വരാൻ
ഒരു ജന്മം നീണ്ട കാത്തിരിപ്പിനെ ഒരു കുങ്കുമപ്പൊട്ടിന്റ ഇത്തിരിക്കടുംചുവപ്പുവട്ടത്തിലേക്ക് തളച്ചിട്ടൊരു നാടൻപെൺകുട്ടി. പാർവതിയെ ഓർമിക്കുമ്പോഴോക്കെ അവളുടെ നെറ്റിത്തടത്തിലെ കുറുമുടിയിഴകൾക്കുതാഴെ തെളിഞ്ഞു കാണുമായിരുന്ന ആ വലിയ കുങ്കുമപ്പൊട്ടാണ് ആദ്യം മനസ്സിൽവരിക. ഇഷ്ടം പറയാൻ നേരം ഗോവർധനെ കഴുത്തിനുചുറ്റും
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ
ഗാഥയെ ഓർമയുണ്ടോ? ബെംഗളൂരൂ നഗരത്തിന്റെ ചെറുപ്പവും ചുറുചുറുക്കും ഓരോ ചലനത്തിലും തോന്നിപ്പിച്ച, മനസ്സിനുള്ളിൽ സങ്കടങ്ങളുടെ കടലിരമ്പം ഒളിച്ചുവച്ച ആ പെൺകുട്ടിയെ ഓർമയുണ്ടോ? ‘വന്ദനം’ എന്ന മോഹൻലാൽചിത്രത്തിലെ ആ നായികാമുഖം ആദ്യ കാഴ്ചയിൽ അപരിചിതമായിരുന്നെങ്കിലും എത്ര പെട്ടെന്നാണ് അവൾ നമ്മുടെ മനസ്സിൽ
ഇടയ്ക്കിടെ കേൾക്കാൻ പ്ലേലിസ്റ്റിൽ തിരഞ്ഞെടുത്തു കോർത്തുവച്ച ചില പാട്ടുകളുണ്ടാവില്ലേ നമുക്ക് ഓരോരുത്തർക്കും? അങ്ങനെയൊരു പാട്ടാണ് ‘പ്രണയകാലം’ എന്ന ചിത്രത്തിലെ ‘ഒരു വേനൽപ്പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം...’ എന്നു തുടങ്ങുന്ന ഗാനം. ‘പ്രണകാലം’ എന്ന ചിത്രത്തിലെ ഈ ഗാനം ആദ്യമായി കേൾക്കുന്നത് ക്യാംപസ്
കുടജാദ്രിയിലിന്നും മഞ്ഞു പെയ്യുന്നു... മനസ്സിൽ ആ പ്രണയവും... കുടജാദ്രിയിൽ കുടചൂടുമാ... കോടമഞ്ഞുപോലെയീ പ്രണയം... പ്രണയത്തിന്റെ പാട്ടോർമകൾ തുടങ്ങുന്ന കൗമാരകാലത്ത് നാവിൻതുമ്പത്ത് എപ്പോഴുമുണ്ടായിരുന്നു ഈ വരികൾ. എന്തൊരു തീക്ഷ്ണമായൊരു പെൺസ്വരമായിരുന്നു സ്വർണലതയെന്ന ഗായികയുടേതെന്ന് ആ പാട്ടു കേട്ട്
ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം ഓർക്കുന്നില്ലേ ആ ഗാനം? ഓരോ കേൾവിയിലും വിരൽത്തുമ്പിൽ താളം പകർന്ന് ഉറഞ്ഞുതുള്ളിയ ‘പഴനിമല മുരുകനു പള്ളിവേലായുധം’ എന്നു തുടങ്ങുന്ന ഗാനം? മലയാള സിനിമയിലെ അടിച്ചുപൊളിഗാനങ്ങളുടെ
ചില പാട്ടുകളില്ലേ, എത്രയെത്രയിഷ്ടമാണെങ്കിലും അതിലെ സങ്കടമൊന്നുകൊണ്ടുമാത്രം കേട്ടിരിക്കാൻ കഴിയാത്ത പാട്ടുകൾ? ഓരോ കേൾവിയിലും കണ്ണുനനയിക്കുന്ന പാട്ടുകൾ? അവയ്ക്കു പാട്ടിനേക്കാൾ ചേരുക കരച്ചിലെന്നായിരിക്കുമെന്നു തോന്നാറുണ്ട്. അതുപോലൊരു കരച്ചിൽ പാട്ടാണ് ‘ആകാശദൂതി’ലെ ‘രാപ്പാടീ കേഴുന്നുവോ...’ എന്നു
നീനാ... നിന്നെ കണ്ടപ്പോൾ പണ്ടു കോളജുകാലത്തു വായിച്ച എംടിയുടെ ‘മഞ്ഞ്’ നോവലിലെ വിമലടീച്ചറെ ഓർമിക്കാതിരിക്കാനായില്ല. നിങ്ങൾ കൂട്ടുകാരികളായിരുന്നില്ല, ഒരേ കാലങ്ങളിൽ കണ്ടുമുട്ടിയവരോ കണ്ടുമുട്ടാനുള്ളവരോ ആയിരുന്നില്ല. എങ്കിലും, നിങ്ങൾ രണ്ടുപേരും ഒരേ കാത്തിരിപ്പിന്റെ സങ്കടപര്യായങ്ങൾ പോലെ തോന്നി. കാരണം,
ആർത്തലയ്ക്കുന്ന രാത്രിമഴയ്ക്കു നേരെ വാതിൽജനാലകൾ കൊട്ടിയച്ച് ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്കിരുന്ന് പെയ്യുകയായിരുന്നു ജ്യോതി, പുറത്തു പെയ്യുന്ന മഴയേക്കാൾ കോരിച്ചൊരിഞ്ഞ്... അൽപനേരം മുമ്പാണ് റാം യാത്ര പറഞ്ഞ് ആ ഫ്ലാറ്റുവിട്ടിറങ്ങിയത്. അവളെയും അവളെ ചേർത്ത് അയാൾ കണ്ട സ്വപ്നങ്ങളെയും അവിടെ ബാക്കി വച്ച്.
Results 1-10 of 102