Activate your premium subscription today
നീനാ... നിന്നെ കണ്ടപ്പോൾ പണ്ടു കോളജുകാലത്തു വായിച്ച എംടിയുടെ ‘മഞ്ഞ്’ നോവലിലെ വിമലടീച്ചറെ ഓർമിക്കാതിരിക്കാനായില്ല. നിങ്ങൾ കൂട്ടുകാരികളായിരുന്നില്ല, ഒരേ കാലങ്ങളിൽ കണ്ടുമുട്ടിയവരോ കണ്ടുമുട്ടാനുള്ളവരോ ആയിരുന്നില്ല. എങ്കിലും, നിങ്ങൾ രണ്ടുപേരും ഒരേ കാത്തിരിപ്പിന്റെ സങ്കടപര്യായങ്ങൾ പോലെ തോന്നി. കാരണം,
ആർത്തലയ്ക്കുന്ന രാത്രിമഴയ്ക്കു നേരെ വാതിൽജനാലകൾ കൊട്ടിയച്ച് ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്കിരുന്ന് പെയ്യുകയായിരുന്നു ജ്യോതി, പുറത്തു പെയ്യുന്ന മഴയേക്കാൾ കോരിച്ചൊരിഞ്ഞ്... അൽപനേരം മുമ്പാണ് റാം യാത്ര പറഞ്ഞ് ആ ഫ്ലാറ്റുവിട്ടിറങ്ങിയത്. അവളെയും അവളെ ചേർത്ത് അയാൾ കണ്ട സ്വപ്നങ്ങളെയും അവിടെ ബാക്കി വച്ച്.
ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരിക്കണം. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്ച മാത്രം. പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിഞ്ഞ് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടി’ലുമുണ്ടായിരുന്നു പെയ്തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം... ഭദ്രേ... അവളെയങ്ങനെ
മീര. മുംബൈ നഗരത്തിൽ അത്രയധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ് ഡാൻസർ. മദ്യലഹരിയുടെ ഇരുളകങ്ങളിൽ നൃത്തച്ചുവടുവച്ച് ഉണ്ണാനും ഉടുക്കാനും വക തേടിയവൾ. സിനിമയിൽ നായികയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഏതെങ്കിലും ഹോട്ടൽ മുറിയിരുട്ടിലേക്കു വിളിച്ചുവരുത്തിയ വഷളന്മാർക്കിടയിൽ അവൾക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.
സോളമനെക്കുറിച്ചോർക്കുമ്പോൾ മുല്ലപ്പൂക്കൾ വാസനിക്കുന്നൊരു രാത്രിയാണ് ആദ്യം ഓർമ വരിക. നിലാവള്ളികൾ പൂത്തിറങ്ങിയ പാതിരാമുല്ലപ്പടർപ്പിനുള്ളിൽ ആരാരും കാണാതെ... കേൾക്കാതെ... കേൾപ്പിക്കാതെ... ശ്വാസമടക്കി... അവളെ നെഞ്ചോടു ചേർത്തുപിടിച്ച്... കീഴ്ച്ചുണ്ടിൽ ആഴത്തിൽ......... പാട്ടു മൂളുന്ന അവന്റെ പ്രിയപ്പെട്ട
അൾത്താരയ്ക്കു മുന്നിൽ മെഴുകുതിരിപ്പൂക്കളുമായി കരഞ്ഞു പ്രാർഥിക്കുന്ന അലീനയെ നമുക്കു മറക്കാൻ കഴിയില്ല, അവളുടെ നാലുവയസ്സുകാരി ദീപമോളെയും. ദീപമോളുടെ നാലാംപിറന്നാളിന് വരാനിരിക്കുന്ന ഒരു അതിഥിയെ കാത്തിരിക്കുകയാണ് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ആ അമ്മയും മകളും. ആ കാത്തിരിപ്പിലാണ് അവർ
ഒരുനാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് പ്രണയവും വിരഹവും. പ്രണയത്തിന്റെ ആഴവും പരപ്പും അത്രയേറെ ആസ്വദിച്ചവരായിരായിരിക്കും വിരഹത്തിന്റെ അഗാധമായ വേദനയും അനുഭവിക്കുന്നത്. ഒരു ഘട്ടമെത്തുമ്പോൾ പ്രണയം ബാക്കിവച്ച വിരഹത്തെ നമ്മൾ പ്രണയിച്ചു തുടങ്ങും. ആ നിമിഷങ്ങളിലെപ്പോഴോ ആണ് വിഷാദച്ചുവയുള്ള പണ്ടെങ്ങോ കേട്ടുമറന്ന
മായ, പ്രണയത്തെക്കുറിച്ചുള്ള ഓർമ പോലും നഷ്ടപ്പെട്ടൊരു പെൺകുട്ടി. ഒരു നീണ്ടയുറക്കം കഴിഞ്ഞ് കൺവിടർത്തിയപ്പോഴേക്കും ഓർമിക്കാൻ സ്വന്തം പേരു പോലും മറന്നുപോയവൾ... വാഹനാപകടത്തെത്തുടർന്നുള്ള ആശുപത്രിവാസത്തിനു ശേഷം അവൾ കൺതുറക്കുന്നത് ശരത് എന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കാണ്. ചുറ്റും കാണുന്നവരെ മുഴുവൻ
മനസ്സിൽ എപ്പോഴെങ്കിലും ഒരു ഇഷ്ടം അങ്ങനെ വീർപ്പുമുട്ടിക്കിടന്നിട്ടുണ്ടോ? പ്രിയമുള്ളരൊരാൾ അതു കേട്ട് എന്തു മറുപടി നൽകുമെന്നറിയാതെ, പറയാൻ വയ്യാതെ, പറയാതിരിക്കാൻ വയ്യാതെ... എന്തൊരു ശ്വാസം മുട്ടലായിരിക്കും അത്. മണിക്കുട്ടിയെ ഓർമയില്ലേ? ‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലെ ദീനക്കാരിയായ നായിക. കാലു വയ്യാത്ത
ചില ആളുകൾ അങ്ങനെ നമ്മളെ വല്ലാതെ ഇഷ്ടപ്പെടുത്തിക്കളയും. കൈവിട്ടുപോരാൻ തോന്നാത്ത ചില മുറുകെപ്പിടുത്തങ്ങൾ പോലെ, യാത്രപറഞ്ഞു പിരിയാൻ തോന്നാത്ത ചില കൂടിച്ചേരലുകൾ പോലെ, വേരുകളുടെ കെട്ടിപ്പുണരലുകൾ പോലെ.... അടർന്നുപോകല്ലേ എന്നോർമിപ്പിക്കുന്ന ചിലർ... രാജീവനും നന്ദിതയും പരസ്പരം അങ്ങനെ രണ്ടുപേരായിരുന്നു.
Results 1-10 of 94