Activate your premium subscription today
സംഗീത സംവിധായകന് എ.ആര്.റഹ്മാന്റെ സ്വഭാവരീതിയെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ സോനു നിഗം. റഹ്മാൻ അധികമാരോടും സൗഹൃദം പുലർത്താറില്ലെന്നും എപ്പോഴും തന്റെ ജോലിയിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂവെന്നും സോനു നിഗം വെളിപ്പെടുത്തി. അടുത്തിടെ ‘O2 ഇന്ത്യ’ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ്
പാട്ടുകൾ കേട്ട് പാട്ടിന്റെ ചുറ്റുവട്ടങ്ങളിലൂടെയലയാൻ പണ്ടേ എനിക്കിഷ്ടമായിരുന്നു. കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ട ബിച്ചു തിരുമലയെന്ന പേരിനോടു തോന്നിയ കൗതുകം കലർന്ന ഇഷ്ടം, ഗാനശില്പികളുടെ പേരുകളും വിശേഷങ്ങളും തിരയുന്നൊരു ശീലത്തിലേക്കും എന്നെ എത്തിച്ചു. അവരുമായുള്ള അഭിമുഖങ്ങളും അവരുടെ
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ പ്രശംസിച്ച് എ.ആർ.റഹ്മാൻ. വ്യത്യസ്തമായ ഈണങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനിരുദ്ധിനു സാധിച്ചിട്ടുണ്ടെന്നും പതിനായിരക്കണക്കിനു സംഗീതസംവിധായകരുണ്ടെങ്കിലും അവരിൽ നിന്നൊക്കെ അനിരുദ്ധ് വേറിട്ടു നിൽക്കുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു. ജയം രവിയെയും നിത്യ മേനനെയും
സംഗീത ഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് 58ാം പിറന്നാൾ. ജീവിതത്തിൽ അര നൂറ്റാണ്ടും സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്. 28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേര് ഇതുവരെ
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ വിമർശിച്ച് ഗായകൻ അഭിജിത് ഭട്ടാചാര്യ. റഹ്മാൻ റെക്കോർഡിങ് വൈകിപ്പിക്കാറുണ്ടെന്നും സർഗാത്മകതയുടെ പേരിൽ അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും ക്ഷമിക്കാൻ കഴിയില്ലെന്നും അഭിജിത് പറഞ്ഞു. റഹ്മാനൊപ്പം ഒറ്റപ്പാട്ടിൽ മാത്രമാണ് താൻ സഹകരിച്ചിട്ടുള്ളതെന്നും ആ സമയത്ത് അദ്ദേഹം തീരെ
ഒരുപാട് ഹൃദയങ്ങളെ ഒരുപോലെ ഉരുക്കിയൊരു വിഖ്യാതഗാനമുണ്ട് തമിഴിൽ. 'ഉയിരേ ഉയിരേ വന്ത് എന്നോട് കലർന്ത് വിട്..' എ.ആർ.റഹ്മാന്റെ ഈണത്തിൽ വൈരമുത്തു എഴുതി ഹരിഹരനും ചിത്രയും അസാധ്യമായി ആലപിച്ച പാട്ട്. ആ പാട്ടിന്റെ രണ്ടാമത്തെ ചരണത്തിന് തൊട്ടുമുൻപ് ഉച്ചസ്ഥായിയിൽ വരുന്നൊരു 'ആലാപ്' ഉണ്ട്. തീവ്രവിരഹത്തിന്റെ എല്ലാ വേദനയും പകർന്നൊഴുകുന്നൊരു ഹമ്മിങ്. ഏതാനും നിമിഷങ്ങൾ മാത്രമുള്ള ആ ഭാഗം സ്വർണ്ണലതയാണ് പാടിയിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. പക്ഷേ അത് പാടിയ സുനന്ദ എന്ന മലയാളിഗായികയ്ക്ക് എവിടെയും ക്രെഡിറ്റ് വരാത്ത ജീവനുള്ള ആ ഗാനശകലം വളരെ പ്രാധ്യാന്യമുള്ളതാണ്.
താളപ്പെരുക്കത്തിന്റെ ചക്രവർത്തി സാക്കിർ ഹുസൈന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് സംഗീതലോകം. അനുശോചനമറിയിച്ചെത്തുന്നവരിൽ പ്രമുഖ കലാകാരന്മാരുടെ നീണ്ട നിരതന്നെയുണ്ട്. സങ്കടത്തോടൊപ്പം കുറ്റബോധവും പങ്കുവച്ചാണ് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ സമൂഹമാധ്യമ പോസ്റ്റ്. ‘സാക്കിർ ഭായ് ഒരു പ്രചോദനമായിരുന്നു.
‘സൂര്യ 45’ എന്ന ചിത്രത്തിനു സംഗീതമൊരുക്കുന്നതിൽ നിന്നു പിന്മാറി എ.ആർ.റഹ്മാൻ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനും സംഗീതസംവിധായകനുമായ സായ് അഭ്യങ്കർ, റഹ്മാനു പകരമായി എത്തുമെന്നാണു വിവരം. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ പാട്ടുകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ സംഗീതസംവിധായകനാണ് സായ് അഭ്യങ്കർ.
സൈറ ഭാനുവുമായുള്ള വിവാഹമോചനത്തിനു പിന്നാലെ എ.ആർ.റഹ്മാൻ പാട്ടിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി മക്കളായ ഖദീജയും അമീനും. അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റഹ്മാൻ പാട്ടിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന
ഓസ്കര് പുരസ്കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് മലയാളചിത്രം ആടുജീവിതത്തിലെ സംഗീതം. ചിത്രത്തിന്റെ ഒറിജിനല്‍ സ്കോറും 'ഇസ്തിഗ്ഫര്‍', 'പുതുമഴ' എന്നീ പാട്ടുകളും ആണ് പ്രാഥമിക പട്ടികയില്‍ ഇടം നേടിയത്. 89 ഗാനങ്ങളും 146 സ്കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍
Results 1-10 of 268