Activate your premium subscription today
നിതേഷ് തിവാരി സംവിധാനം ചെയ്ത് 2026ൽ പുറത്തിറങ്ങാനിരിക്കുന്ന ‘രാമായണം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി എ.ആർ.റഹ്മാനും ജർമ്മൻ സംഗീതഞ്ജൻ ഹാൻസ് സിമ്മറും കൈകോർക്കുമെന്ന് വെളിപ്പെടുത്തി നിർമാതാവ് നമിത് മല്‍ഹോത്ര. ഇരുവരും ചേർന്ന് പ്രവർത്തിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വവിഖ്യാതരായ രണ്ട് സംഗീതഞ്ജരെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ നിരവധി പ്രേക്ഷകരാണ് നമിതിനോട് നന്ദി പറഞ്ഞിരിക്കുന്നത്.
കമൽ ഹാസൻ മണിരത്നം ചിത്രം ‘തഗ് ലൈഫി’ലെ 'ജിങ്കുച്ചാ' എന്ന പാട്ടിനു ചുവടുവച്ച് ശിൽപ ബാല. പാട്ടിലേതു പോലെ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഡാൻസ് നടക്കുന്നത്. അഭിഷേക് ഉദയകുമാറിനും കല്യാണി പണിക്കറിനുമൊപ്പമാണ് ശിൽപ ബാല വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
പൊന്നിയൻ സെൽവൻ 2 ചിത്രത്തിലെ ഒരു ഗാനം കോപ്പിയടി ആണെന്ന ആരോപണത്തിൽ എ.ആര്.റഹ്മാനും നിർമാതാക്കളും രണ്ടു കോടി രൂപ കെട്ടിവയ്ക്കാനുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ചിത്രത്തിലെ 'വീര രാജ വീര...' എന്ന ഗാനം പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരന് സഹൈറുദ്ദീന്‍ ദാഗറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ 'ശിവ സ്തുതി' ഗാനത്തിന്റെ പകർപ്പ് ആണെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണ് രണ്ടുകോടി രൂപ കെട്ടിവയ്ക്കാൻ എ.ആർ.റഹ്മാനോടും നിർമാതാക്കളോടും ആവശ്യപ്പെട്ടത്.
മകൾ ഖദീജ റഹ്മാൻ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങളോടു പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. മകളുമായി വഴക്കിടാൻ പോലും തനിക്കു യോഗ്യതയില്ലെന്നും അവൾക്കു സ്വന്തമായ കാഴ്ചപ്പാടുകളുണ്ടെന്നും റഹ്മാൻ പറഞ്ഞു. അടുത്തിടെ നയ്ദീപ് രക്ഷിതിനു നല്കിയ അഭിമുഖത്തിലാണ് എ.ആർ.റഹ്മാൻ മകളെക്കുറിച്ചു
കോപ്പിയടി ആരോപണം നേരിട്ട് സംഗീതസംവിധാനയകൻ എ.ആർ.റഹ്മാൻ. പൊന്നിയിന്‍ സെല്വന് 2ലെ 'വീര രാജ വീര...' എന്ന ഗാനം പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരന് സഹൈറുദ്ദീന്‍ ദാഗറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ 'ശിവ സ്തുതി' ഗാനത്തിന്റെ പകർപ്പ് ആണെന്ന് ഡൽഹി കോടതി നിരീക്ഷിച്ചു.
വിവാഹമോചിതനായതിനു പിന്നാലെ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിനോടു പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. തന്നെ വിമര്‍ശിക്കുന്നവരേയും പരിഹസിക്കുന്നവരേയും കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് റഹ്മാന് പറഞ്ഞു. ദൈവത്തെ പോലും ആളുകള്‍ വിലയിരുത്തുമെന്നും അപ്പോള്‍ പിന്നെ താനാരാണെന്നും അദ്ദേഹം
ദിനചര്യകളെക്കുറിച്ചു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരിൽ നിന്നും വ്യത്യസ്തമാണ് തന്റെ ചിട്ടകളെന്നും രാത്രി കാലങ്ങളിലാണ് ജോലികൾ പൂർത്തിയാക്കുന്നതെന്നും പകൽ നേരം ഉറക്കത്തിനായി മാറ്റി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദിനചര്യകളെക്കുറിച്ച്
മഹീന്ദ്രയിൽ നിന്നുമുള്ള ഇവികൾ രാജ്യത്ത് തരംഗം സൃഷ്ടിക്കുമ്പോൾ ആർക്കാണ് സ്വന്തമാക്കാതിരിക്കാൻ കഴിയുക? സെലിബ്രിറ്റികളടക്കം നിരവധി പേരുടെ ഇഷ്ടവാഹനമായി മാറിയ എക്സ് ഇ വി 9 ഇ ഗാരിജിലെത്തിച്ചിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ഇ വി സ്വന്തമാക്കിയെന്നും ഈ
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി പ്രശസ്ത ഗാനരചയിതാവ് ഗുൽസാർ. ജോലി ചെയ്യുമ്പോൾ റഹ്മാന് അധികം ആളുകളുടെയൊന്നും സഹായം ആവശ്യമില്ലെന്നും പലപ്പോഴും ഒറ്റയ്ക്കു തന്നെയാണ് അദ്ദേഹം തന്റെ ജോലികൾ തീർക്കാൻ ശ്രമിക്കുന്നതെന്നും ഗുൽസാർ പറഞ്ഞു. ഇത്തരം ആളുകളെ വളരെ അപൂർവമായേ കാണാൻ സാധിക്കൂ എന്നും ഗുൽസാർ
സംഗീതസംവിധായകന് എ.ആര്.റഹ്മാനെതിരെ ഗായകന് അഭിജീത് ഭട്ടാചാര്യ. മുതിര്‍ന്ന ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം റഹ്മാന് നല്‍കാറില്ലെന്നാണ് അഭിജീത്തിന്റെ ആരോപണം. വലിയ നേട്ടങ്ങളടക്കം സ്വന്തമാക്കിയ ബഹുമാന്യരായ കലാകാരന്മാരെ തന്റെ സ്റ്റുഡിയോയില്‍
Results 1-10 of 286