Activate your premium subscription today
തിരുവനന്തപുരം ∙ സംഗീതത്തിൽ 40 വർഷം പിന്നിട്ടതിന്റെ സന്തോഷം ‘പാട്ടുസഭ’യിൽ പങ്കുവച്ചു ഗായകൻ ജി.വേണുഗോപാൽ. ‘എത്ര വേഗമാണ് കാലം കടന്നുപോകുന്നത് . പ്രായവും അതിനിടയിൽ കൂടുന്നു എന്നതിൽ ചെറിയ ദുഃഖമില്ലാതില്ല. പക്ഷേ എനിക്കെത്ര വയസ്സെന്നു ചോദിച്ചാൽ 40 എന്നേ പറയൂ. ഇനിയും നിങ്ങൾക്കിഷ്ടമുള്ള പാട്ടുകളുമായി
ഹൃദയത്തിൽ സംഗീതം മാത്രമായി ജീവിച്ച ഒരു മഹാഗായകൻ ആയിരുന്നു പി.ജയചന്ദ്രൻ എന്ന് ഗായകൻ ജി.വേണുഗോപാൽ. എപ്പോൾ കണ്ടാലും പഴയ പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ടായിരുന്നു എന്ന് വേണുഗോപാൽ പറയുന്നു. ചില ദിവസങ്ങളിൽ ഭാരതപ്പുഴയുടെ തീരത്തുനിന്ന് ഫോണിൽ തനിക്ക് പാട്ടുപാടി കേൾപ്പിക്കുമായിരുന്നു. ഇത്രമാത്രം പ്രണയാർദ്രമായ
കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ലെന്നും അവിടെ നിശബ്ദതയും കണ്ണീരും മാത്രമേയുള്ളുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 21
പൂവിളികളുയരുകയായി... മാവേലിത്തമ്പുരാനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയായി.... ഒരുമയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെ സന്ദേശമേകി വീണ്ടുമൊരോണക്കാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഓണമെന്നാൽ പാട്ടുകളുടെ മേളം കൂടിയാണ്. ‘ചിങ്ങപ്പൊൻമേളം’ എന്ന പേരിൽ പുറത്തിറങ്ങിയ ഓണപ്പാട്ടാണ് ഇപ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ
മണിച്ചിത്രത്താഴിനു വേണ്ടി പാടിയ ‘അക്കുത്തിക്കുത്താനക്കൊമ്പിൽ’ എന്ന പാട്ടിന് ക്രെഡിറ്റ് ലഭിക്കാത്തതിൽ പ്രതികരിച്ച് ഗായകൻ ജി.വേണുഗോപാൽ. സിനിമയിൽ തന്റെ പേരില്ലെങ്കിലും ശബ്ദമുണ്ടെന്നും ക്രെഡിറ്റ് നൽകാത്തതിൽ ആരോടും പരിഭവമില്ലെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപ്
മണിച്ചിത്രത്താഴ് റീ–റിലീസ് ചെയ്തതോടെ അതിലെ പാട്ടുകളും പശ്ചാത്തലസംഗീതവുമെല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. അതിനിടെ ഗായകൻ ജി.വേണുഗോപാലിന് പാട്ടിന്റെ ക്രെഡിറ്റ് കൊടുത്തില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ പ്രവർത്തകനും വേണുഗോപാലിന്റെ സുഹൃത്തുമായ സുരേഷ് കുമാർ
വേനൽ പൊള്ളും നിറുകയിൽ മെല്ലെ നീ തൊടാത്തതെന്തേ? ചിലരോടു തോന്നുന്ന ഇഷ്ടം ചിലരിൽനിന്നൊക്കെയുള്ള രക്ഷപ്പെടലാണെന്ന് ആദ്യം പറഞ്ഞുതന്നത് അവളാണ്. എണ്ണക്കറുപ്പാർന്ന നെറ്റിയിലെ വലിയ കരിമഷിപ്പൊട്ടുകാരി. വി.കെ.പ്രകാശിന്റെ ‘പുനരധിവാസം’ എന്ന ചിത്രത്തിലെ ആ നായികാമുഖം ഓർമിക്കുന്നില്ലേ? അച്ഛനില്ലാതെ വളർന്നൊരു
പാട്ടു ജീവിതം പലർക്കും പല തരത്തിലാണ്. ചിലർ ആസ്വാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റു ചിലർക്ക് സംഗീതം വരുമാനമാർഗം കൂടി ആണ്. ഇപ്പോൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കൂടി കലാകാരന്മാർക്കു മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഏറെയുണ്ട്. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലത്ത് പാട്ടിനോടുള്ള അഭിനിവേശം
തൃശൂരിൽ നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസ അറിയിച്ച് ഗായകൻ ജി.വേണുഗോപാൽ. സുരേഷ് ഗോപിയുടെ രാഷ്ട്രീയവഴികളെ സുഹൃത്ത് എന്ന നിലയിൽ അടുത്തറിഞ്ഞിട്ടുള്ള വേണുഗോപാൽ, ആ യാത്രയിലെ അപൂർവനിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. പത്തു വർഷങ്ങൾക്കു മുൻപ്, നരേന്ദ്രമോദിയുടെ സന്ദേശവാഹകൻ സുരേഷ്
ഷാർജ ∙ ഗായകൻ ജി. വേണുഗോപാൽ ഫാൻസ് ഗ്രൂപ്പിന്റെ കുടുംബസംഗമവും സംഗീത പരിപാടിയും ഷാർജയിൽ അരങ്ങേറി. ജി. വേണുഗോപാലിന്റെ ശിക്ഷണത്തിൽ നടത്തിയ ലളിത സംഗീതപാഠം ശ്രദ്ധേയമായി. പരിപാടികൾക്ക് ദുബായ് ചാപ്റ്റർ അഡ്മിൻ പ്രീത ഹരി, അനൂജ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. 15ന് മധ്യപൂർവദേശത്ത് ആരംഭിക്കുന്ന ഹൃദയ വേണു
Results 1-10 of 106