Activate your premium subscription today
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിലെ പഹൽഗാമിൽ വെറും മൂന്നു ദിവസങ്ങൾക്കു മുൻപ് സന്ദർശനം നടത്തിയ അനുഭവം വെളിപ്പെടുത്തി ഗായകൻ ജി.വേണുഗോപാൽ. ഭീകരർ നിറയൊഴിച്ച ഇടങ്ങളിൽ ട്രക്ക് ചെയ്തിരുന്നെന്ന് ഓർക്കുമ്പോൾ ഉൾക്കിടിലം തോന്നുന്നുവെന്ന് കുറിച്ച ഗായകൻ പഹൽഗാമിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന്
തിരുവനന്തപുരം∙ ‘ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ പോകുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ’ എന്ന ചോദ്യവുമായി ഗായകൻ ജി.വേണുഗോപാൽ. ‘ഒരു വർഷത്തിനിടയിൽ രണ്ടാം വട്ടവും മരിച്ചു. ഇനി ഉടനില്ല.’ – സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ചു. തന്റെ ‘മരണവാർത്ത’ രണ്ടാം തവണയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴായിരുന്നു വേണുഗോപാലിന്റെ കുറിപ്പ്. കശ്മീർ യാത്രയ്ക്കിടെ സ്കൂൾ വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് വിവരം അറിഞ്ഞതെന്നും വേണുഗോപാൽ വ്യക്തമാക്കി.
താൻ അസുഖബാധിതനായി മരണപ്പെട്ടു എന്ന വ്യാജവാർത്തയെ പരിഹസിച്ച് കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. നിര്യാതനായി എന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് കുറിപ്പിനൊപ്പം വേണുഗോപാൽ ചേർത്തു. ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നു പറഞ്ഞു സഹായിക്കണേ എന്ന് തമാശരൂപേണ ചോദിച്ചാണ് വേണുഗോപാൽ കുറിപ്പ്
35ാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ചിത്രവും കുറിപ്പും പങ്കിട്ട് വേണുഗോപാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരസ്പരമുള്ള വഴക്കുകൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ തങ്ങൾ വീണ്ടും പ്രണയത്തിലേക്കു വീഴുന്നുവെന്ന് വേണുഗോപാൽ ഹൃദ്യമായി കുറിച്ചു.
പ്രിയപ്പെട്ടവരിൽ ഒരാൾ വിടപറഞ്ഞു പോയതിന്റെ വേദനയിലാണ് ഗായകൻ ജി.വേണുഗോപാൽ. ഗായകന്റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്നേഹം ജി.വേണുഗോപാൽ’ എന്ന ചാരിറ്റി ഫൗണ്ടേഷൻ ചികിത്സാ സഹായം നൽകിക്കൊണ്ടിരുന്ന ആദിത്യൻ എന്ന വിദ്യാർഥിയാണ് അർബുദ രോഗബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്. ആദിത്യന്റെ അപ്രതീക്ഷിത
ഫാമിലി മെഡ്ലിയുടെ ഓർമകൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. മകൻ അരവിന്ദ് വേണുഗോപാൽ, സുജാത മോഹൻ, മകൾ ശ്വേത മോഹൻ, അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് എന്നിവരും വേണുഗോപാലിനൊപ്പം മെഡ്ലിയിൽ പങ്കുചേർന്നിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് ഇവർ ഒരുക്കിയ മെഡ്ലി ഇപ്പോൾ വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം ∙ സംഗീതത്തിൽ 40 വർഷം പിന്നിട്ടതിന്റെ സന്തോഷം ‘പാട്ടുസഭ’യിൽ പങ്കുവച്ചു ഗായകൻ ജി.വേണുഗോപാൽ. ‘എത്ര വേഗമാണ് കാലം കടന്നുപോകുന്നത് . പ്രായവും അതിനിടയിൽ കൂടുന്നു എന്നതിൽ ചെറിയ ദുഃഖമില്ലാതില്ല. പക്ഷേ എനിക്കെത്ര വയസ്സെന്നു ചോദിച്ചാൽ 40 എന്നേ പറയൂ. ഇനിയും നിങ്ങൾക്കിഷ്ടമുള്ള പാട്ടുകളുമായി
ഹൃദയത്തിൽ സംഗീതം മാത്രമായി ജീവിച്ച ഒരു മഹാഗായകൻ ആയിരുന്നു പി.ജയചന്ദ്രൻ എന്ന് ഗായകൻ ജി.വേണുഗോപാൽ. എപ്പോൾ കണ്ടാലും പഴയ പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ടായിരുന്നു എന്ന് വേണുഗോപാൽ പറയുന്നു. ചില ദിവസങ്ങളിൽ ഭാരതപ്പുഴയുടെ തീരത്തുനിന്ന് ഫോണിൽ തനിക്ക് പാട്ടുപാടി കേൾപ്പിക്കുമായിരുന്നു. ഇത്രമാത്രം പ്രണയാർദ്രമായ
കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ലെന്നും അവിടെ നിശബ്ദതയും കണ്ണീരും മാത്രമേയുള്ളുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 21
പൂവിളികളുയരുകയായി... മാവേലിത്തമ്പുരാനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയായി.... ഒരുമയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെ സന്ദേശമേകി വീണ്ടുമൊരോണക്കാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഓണമെന്നാൽ പാട്ടുകളുടെ മേളം കൂടിയാണ്. ‘ചിങ്ങപ്പൊൻമേളം’ എന്ന പേരിൽ പുറത്തിറങ്ങിയ ഓണപ്പാട്ടാണ് ഇപ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ
Results 1-10 of 112