Activate your premium subscription today
ചെന്നൈ∙ അജിത്തിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന് വക്കീൽ നോട്ടിസയച്ച് സംഗീത സംവിധായകൻ ഇളയരാജ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതായി ഇളയരാജ നോട്ടിസിൽ ആരോപിക്കുന്നുണ്ട്.
ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച് സംഗീതജ്ഞൻ ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തിയറ്ററിലായിരുന്നു പരിപാടി. ഇളയരാജയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടിയാണ് വേദിയിൽ അരങ്ങേറിയത്. ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ മേഖലയിൽ
സംഗീതജ്ഞൻ ഇളയരാജ 13 രാജ്യങ്ങളിൽ കൂടി സിംഫണി അവതരിപ്പിക്കും. ഇന്ത്യയിലും ഉടൻ അവതരണമുണ്ടാകുമെന്ന് ലണ്ടനിലെ ആദ്യ ഷോയ്ക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു. നേരിൽ കേട്ടാൽ മാത്രമേ 80 സംഗീതോപകരണങ്ങളുടെ മാസ്മരികത അനുഭവിക്കാനാകൂവെന്നും സിംഫണിയുടെ വിഡിയോ, ഓഡിയോ എന്നിവ ഡൗൺലോഡ് ചെയ്യരുതെന്നും ഇളയരാജ പറഞ്ഞു.
പുതുതലമുറ പാട്ടുകാർക്കായി ബാൻഡ് തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി കടന്നുപോയ മകൾ ഭവതാരിണിക്കു വേണ്ടി ഇളയരാജയുടെ ബാൻഡ് വരുന്നു. മകളുടെ ഒന്നാം ചരമവാർഷികത്തിലാണ് പ്രഖ്യാപനം. ലോകത്തിന്റെ ഏതു ഭാഗത്തെയും 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ചേരാം. അർബുദരോഗബാധയെത്തുടർന്ന് ശ്രീലങ്കയിൽ ചികിത്സയിലിരിക്കെ
മകൾ ഭവതാരിണിയുടെ ഒന്നാം ഓർമദിനത്തിൽ വികാരാധീനനായി പ്രതികരിച്ച് സംഗീതജ്ഞൻ ഇളയരാജ. മകളുടെ വേർപാട് ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നുവെന്നും ആ വിയോഗത്തിനു ശേഷമാണ് താൻ മകളുടെ സ്നേഹം തിരിച്ചറിഞ്ഞതെന്നും ഇളയരാജ പറഞ്ഞു. മുഴുവൻ സമയം സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടുതന്നെ മക്കൾക്കു വേണ്ടി സമയം
സംഗീതജ്ഞൻ ഇളയരാജയുടെ മകളും ഗായികയും സംഗീതസംവിധായികയുമായ ഭവതാരിണിയുടെ ഓർമകൾക്ക് ഒരു വയസ്സ്. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെ 47ാം വയസ്സിലാണ് ഭവതാരിണി വിടവാങ്ങിയത്. ഗായികയുടെ വേർപാട് സംഗീതലോകത്തെ ഏറെ വേദനിപ്പിച്ചു. 1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ
ഒരുപാട് ഹൃദയങ്ങളെ ഒരുപോലെ ഉരുക്കിയൊരു വിഖ്യാതഗാനമുണ്ട് തമിഴിൽ. 'ഉയിരേ ഉയിരേ വന്ത് എന്നോട് കലർന്ത് വിട്..' എ.ആർ.റഹ്മാന്റെ ഈണത്തിൽ വൈരമുത്തു എഴുതി ഹരിഹരനും ചിത്രയും അസാധ്യമായി ആലപിച്ച പാട്ട്. ആ പാട്ടിന്റെ രണ്ടാമത്തെ ചരണത്തിന് തൊട്ടുമുൻപ് ഉച്ചസ്ഥായിയിൽ വരുന്നൊരു 'ആലാപ്' ഉണ്ട്. തീവ്രവിരഹത്തിന്റെ എല്ലാ വേദനയും പകർന്നൊഴുകുന്നൊരു ഹമ്മിങ്. ഏതാനും നിമിഷങ്ങൾ മാത്രമുള്ള ആ ഭാഗം സ്വർണ്ണലതയാണ് പാടിയിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. പക്ഷേ അത് പാടിയ സുനന്ദ എന്ന മലയാളിഗായികയ്ക്ക് എവിടെയും ക്രെഡിറ്റ് വരാത്ത ജീവനുള്ള ആ ഗാനശകലം വളരെ പ്രാധ്യാന്യമുള്ളതാണ്.
ചെന്നൈ ∙ വിരുദുനഗർ ശ്രീവല്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണന്നു സംഗീതജ്ഞൻ ഇളയരാജ. കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിലെത്തിയ ഇളയരാജ, ശ്രീകോവിലിനുള്ളിൽ കയറിയതോടെ പൂജാരിമാർ ഇറക്കിവിട്ടെന്നായിരുന്നു പ്രചാരണം.
"അതൊക്കെ ഇളയരാജ ചെയ്ത പാട്ടുകളാണ്. പ്രതിഫലം കൂടുതൽ ചോദിക്കാൻ തുടങ്ങിയ ഇളയരാജയെ ഒതുക്കാൻ ചില നിർമാതാക്കൾ തീരുമാനിച്ചതുകൊണ്ട് അനിയന്റെ പേരിൽ ചെയ്യുന്നതാണ്. അല്ലാതെ 'നീലവാനച്ചോലയിൽ' എന്ന പാട്ട് ഗംഗൈ അമരൻ ചെയ്ത പാട്ടല്ല. സംശയം വേണ്ട, തർക്കത്തിന്റെ ആവശ്യവുമില്ല." വർഷങ്ങൾക്ക് മുൻപ് എനിക്ക് വന്നൊരു
വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും. മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സാധ്യമാകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക.
Results 1-10 of 92