Activate your premium subscription today
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ)
‘1958ൽ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു വായ്പാട്ടിൽ ഹിന്ദോള രാഗത്തിലുളള ‘മാമവതുശ്രീ സരസ്വതി...’ എന്ന കീർത്തനമാണു പാടിയത്. ശാസ്ത്രീയ സംഗീതത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മൃദംഗത്തിൽ ഒന്നാം സ്ഥാനം ഗായകൻ പി.ജയചന്ദ്രനായിരുന്നു. സമാപന വേദിയിൽ ഞങ്ങൾ ഒരുമിച്ചുള്ള പ്രകടനവുമുണ്ടായിരുന്നു’.
പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ
അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ വലിയ വേദനയിലൂടെ കടന്നു പോയവർക്ക് ഒരിക്കലും അങ്ങനെ തോന്നില്ലെന്നും ചിത്ര
ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരിക്കണം. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്ച മാത്രം. പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിഞ്ഞ് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടി’ലുമുണ്ടായിരുന്നു പെയ്തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം... ഭദ്രേ... അവളെയങ്ങനെ
മണിരത്നം സംവിധാനം ചെയ്ത ബോംബെയിലെ എല്ലാ ഗാനങ്ങളും കാലത്തെ അതിജീവിച്ച സൂപ്പർഹിറ്റുകളാണ്. സിനിമയുടെ തമിഴ് പതിപ്പിലെ ഗാനങ്ങൾ തന്നെയാണ് ഹിന്ദി പതിപ്പിലും ഉപയോഗിച്ചതെങ്കിലും ചില ഗാനങ്ങൾ ബോളിവുഡ് ഗായകരാണ് ആലപിച്ചത്. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗായിക കെ.എസ്.ചിത്ര. പിന്നണിയിൽ എല്ലാം ദക്ഷിണേന്ത്യൻ
ചെന്നൈ ∙ തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസിൽ പരാതി നൽകി.10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങൾ.
ഗായിക കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് പലരോടായി പണം ആവശ്യപ്പെട്ട് മെസേജുകൾ പോയിട്ടുണ്ട്. മെസേജ് ലഭിച്ചവരിൽ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തിൽ മറുപടികൾ അയയ്ക്കുകയും കൂടുതൽ ചാറ്റുകൾ
ചിറ്റാരിക്കാൽ ∙ പ്രിയഗായിക കെ.എസ്.ചിത്രയെ നേരിൽക്കണ്ട് മനം കുളിർത്ത് വെള്ളച്ചിയമ്മ. ഗായികയെ കണ്ട സന്തോഷത്തിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സർക്കാരി പട്ടികവർഗ ഉന്നതിയിലെ 77 കാരിയായ കുറ്റ്യാട്ട് വെള്ളച്ചിയമ്മ. കഴിഞ്ഞ ദിവസം കമ്പല്ലൂർ ഭഗവതീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ സരസ്വതീ മണ്ഡപ
Results 1-10 of 258