Activate your premium subscription today
ഇടയ്ക്കിടെ കേൾക്കാൻ പ്ലേലിസ്റ്റിൽ തിരഞ്ഞെടുത്തു കോർത്തുവച്ച ചില പാട്ടുകളുണ്ടാവില്ലേ നമുക്ക് ഓരോരുത്തർക്കും? അങ്ങനെയൊരു പാട്ടാണ് ‘പ്രണയകാലം’ എന്ന ചിത്രത്തിലെ ‘ഒരു വേനൽപ്പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം...’ എന്നു തുടങ്ങുന്ന ഗാനം. ‘പ്രണകാലം’ എന്ന ചിത്രത്തിലെ ഈ ഗാനം ആദ്യമായി കേൾക്കുന്നത് ക്യാംപസ്
പ്രണയമില്ലെങ്കിൽ ജീവിതത്തിന് ഭംഗിയില്ലെന്നു വിശ്വസിക്കുന്നവരായിരിക്കും കുറേപ്പേരെങ്കിലും. പുലർകാല വേളയിലെ മഞ്ഞുതുള്ളി പോലെ നൈർമല്യമുള്ള പ്രണയത്തെ ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഒരാളുടെ ജീവിതത്തെ പലപ്പോഴും അർഥപൂർണമാക്കുന്നതും പ്രണയമാണ്. ഓർമത്താളുകളിൽ കുറിച്ചിട്ട
കുടജാദ്രിയിലിന്നും മഞ്ഞു പെയ്യുന്നു... മനസ്സിൽ ആ പ്രണയവും... കുടജാദ്രിയിൽ കുടചൂടുമാ... കോടമഞ്ഞുപോലെയീ പ്രണയം... പ്രണയത്തിന്റെ പാട്ടോർമകൾ തുടങ്ങുന്ന കൗമാരകാലത്ത് നാവിൻതുമ്പത്ത് എപ്പോഴുമുണ്ടായിരുന്നു ഈ വരികൾ. എന്തൊരു തീക്ഷ്ണമായൊരു പെൺസ്വരമായിരുന്നു സ്വർണലതയെന്ന ഗായികയുടേതെന്ന് ആ പാട്ടു കേട്ട്
വിദ്യാസാഗറിനെയും കീരവാണി (മരഗതമണി)യെയും പോലെ മമ്മൂട്ടി നായകനായ സിനിമയിലൂടെ മലയാളത്തിലെത്തിയ മറ്റൊരു അന്യഭാഷാസംഗീതസംവിധായകനാണ് എസ്.എ.രാജ്കുമാർ. 2004ൽ വി.എം.വിനുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'വേഷം' എന്ന ചിത്രമാണ് അദ്ദേഹം സംഗീതം നൽകിയ ആദ്യമലയാളചിത്രം. തമിഴിൽ മമ്മൂട്ടി അഭിനയിച്ച 'ആനന്ദം',
ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം ഓർക്കുന്നില്ലേ ആ ഗാനം? ഓരോ കേൾവിയിലും വിരൽത്തുമ്പിൽ താളം പകർന്ന് ഉറഞ്ഞുതുള്ളിയ ‘പഴനിമല മുരുകനു പള്ളിവേലായുധം’ എന്നു തുടങ്ങുന്ന ഗാനം? മലയാള സിനിമയിലെ അടിച്ചുപൊളിഗാനങ്ങളുടെ
പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ.
ചില പാട്ടുകളില്ലേ, എത്രയെത്രയിഷ്ടമാണെങ്കിലും അതിലെ സങ്കടമൊന്നുകൊണ്ടുമാത്രം കേട്ടിരിക്കാൻ കഴിയാത്ത പാട്ടുകൾ? ഓരോ കേൾവിയിലും കണ്ണുനനയിക്കുന്ന പാട്ടുകൾ? അവയ്ക്കു പാട്ടിനേക്കാൾ ചേരുക കരച്ചിലെന്നായിരിക്കുമെന്നു തോന്നാറുണ്ട്. അതുപോലൊരു കരച്ചിൽ പാട്ടാണ് ‘ആകാശദൂതി’ലെ ‘രാപ്പാടീ കേഴുന്നുവോ...’ എന്നു
‘എന്നെ അറിയുമോ?’ തന്റെ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയ ആലപ്പി അഷ്റഫിന്റെ തോളത്ത് പിടിച്ച് ആ മധ്യവയസ്കൻ ചോദിച്ചു. അപരിചിതന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയെങ്കിലും നിരവധി സിനിമകളുടെ സ്രഷ്ടാവിന് ചെവിക്കു മേലെ വളർന്നിറങ്ങിയ ചുരുളൻ മുടിയും അലസ വേഷവുമായി നിൽക്കുന്ന ആളെ അത്ര
മില്ലേനിയത്തിന്റെ ആദ്യവർഷങ്ങളിൽ ഗൾഫ് റേഡിയോകളിൽ തുടർച്ചയായി വന്നിരുന്ന രണ്ട് പരസ്യഗാനങ്ങൾ (ജിംഗിൾ) ഉണ്ട്. ടിവി ചാനലുകളിലൂടെ കേരളത്തിലും അവ സിനിമാഗാനങ്ങൾ പോലെ പ്രചാരം നേടിയിരുന്നെങ്കിലും ഗൾഫ് ജീവിതത്തിന്റെ ഗൃഹാതുരസ്മരണകളാണ് അവ കേൾക്കുമ്പോൾ എനിക്കുണ്ടാവുന്നത്. 'പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്..
നീനാ... നിന്നെ കണ്ടപ്പോൾ പണ്ടു കോളജുകാലത്തു വായിച്ച എംടിയുടെ ‘മഞ്ഞ്’ നോവലിലെ വിമലടീച്ചറെ ഓർമിക്കാതിരിക്കാനായില്ല. നിങ്ങൾ കൂട്ടുകാരികളായിരുന്നില്ല, ഒരേ കാലങ്ങളിൽ കണ്ടുമുട്ടിയവരോ കണ്ടുമുട്ടാനുള്ളവരോ ആയിരുന്നില്ല. എങ്കിലും, നിങ്ങൾ രണ്ടുപേരും ഒരേ കാത്തിരിപ്പിന്റെ സങ്കടപര്യായങ്ങൾ പോലെ തോന്നി. കാരണം,
Results 1-10 of 47